Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളം മറക്കാത്ത രണ്ട് വിധികള്‍: ഒന്ന് ശങ്കരനാരായണന്‌റേത്, മറ്റൊന്ന് ഹൈക്കോടതിയുടേതും

Janmabhumi Online by Janmabhumi Online
Apr 8, 2025, 08:48 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: 2006 ല്‍ ഹൈക്കോടതി പുറപ്പെടുവിച്ചത് പെണ്‍മക്കളുള്ളവരെല്ലാം കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു വിധിയായിരുന്നു. 13 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അയല്‍ക്കാരനെ വെടിവച്ചുകൊന്ന കേസില്‍ പിതാവിനെ ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി റദ്ദാക്കുകയായിരുന്നു കോടതി. നീതിപീഠം ഹൃദയം കൊണ്ടാണ് ആ വിധിന്യായം പറഞ്ഞത്.
പിഞ്ചു ബാലികയെ അഹമ്മദ് കോയ എന്ന നരാധമന്‍ പിച്ചിച്ചീന്തി കൊലപ്പെടുത്തിയെന്ന വാര്‍ത്ത കേട്ട് നടുങ്ങിയ കേരളം, അയാളെ പിതാവ് വെടിവച്ചു കൊന്നുവെന്ന മറ്റൊരു വാര്‍ത്ത കേട്ട് കോരിത്തരിച്ചു. പിന്നീട് ആ കേസില്‍ പിതാവിനെ വെറുതെ വിട്ടതറിഞ്ഞ് നീതി ന്യായ വ്യവസ്ഥിതിയുടെ ഹൃദയാര്‍ദ്രത തിരിച്ചറിഞ്ഞു.
അന്നത്തെ ഹൈക്കോടതി വിധിയില്‍ ഇങ്ങനെ പറയുന്നു: ശങ്കരനാരായണന്റെ കൗമാരക്കാരിയായ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടുവെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഹീനമായ കുറ്റകൃത്യത്തിന് മരിച്ച അഹമ്മദ് കോയ വിചാരണ നേരിടുകയും വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തുവെന്നും സ്ഥിരീകരിക്കപ്പെട്ടതാണ്. ശങ്കരനാരായണനും മരിച്ചയാളും തമ്മില്‍ സൗഹൃദ ബന്ധമുണ്ടായിരുന്നു. ഈ വസ്തുത തീയില്‍ എണ്ണയൊഴിക്കുന്ന ഒന്നാണ്, ഒരു സുഹൃത്തിന്റെ കൈകളാല്‍ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ചുവെന്നത് പ്രതികാരം ചെയ്യാന്‍ ശങ്കരനാരായണനെ വൈകാരികമായി ആവേശഭരിതനാക്കുന്ന ഒന്നാണ്’
‘ശങ്കരനാരായണന്‍ കുറ്റക്കാരനാണെന്നും മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാന്‍ സാധ്യതയുണ്ടെന്നും തെളിയിക്കപ്പെട്ടേക്കാം, അതേസമയം അതേ ലക്ഷ്യം നേടാന്‍ ആഗ്രഹിച്ച മറ്റ് പലരും ഉണ്ടാകാം. അഹമ്മദ് കോയയ്‌ക്ക് ശത്രുക്കളുടെ ക്ഷാമമുണ്ടാകില്ല. അതിനാല്‍, ശങ്കരനാരായണന് കുറ്റകൃത്യം ചെയ്യാന്‍ ഒരു പ്രേരണയുണ്ടെന്ന് ഒരു വിധിക്കാന്‍ കഴിയുമെങ്കിലും, അതേ ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുന്ന മറ്റുള്ളവരും ഉണ്ടായിരുന്നോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്.’ ഈയൊരു നിഗമനത്തിലാണ ശങ്കരനാരായണനെ കോടതി വിട്ടയച്ചത്.
2001 ഫെബ്രുവരിയിലാണ് ശങ്കരനാരായണന്റെ 13 വയസ്സുള്ള മകളെ അഹമ്മദ് കോയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചെങ്കിലും ശങ്കരനാരായണന് അത് സമ്മതമായിരുന്നില്ല. 2002 ജൂലൈയില്‍ കോയ ജാമ്യത്തിലിറങ്ങിയപ്പോള്‍, തന്റെ കുട്ടിക്ക് നീതി നല്‍കണമെന്ന് ശങ്കരനാരായണന്‍ സ്വയം തീരുമാനിച്ചു. പിന്നീട് വന്ന വാര്‍ത്ത അഹമ്മദ് കോയയെന്ന നരാധമന്‍ വെടിയേറ്റു കൊല്ലപ്പെട്ടു എന്നതാണ്. കീഴ് കോടതി ശങ്കരനാരായണനെ ശിക്ഷിച്ചുവെങ്കിലും ഹൈക്കോടതി വെറുതെ വിടുകയാണുണ്ടായത്.
ഈ ശങ്കരനാരായണനാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.

 

Tags: DaughterDeath penaltycourt verdictCONFIRMEDShankaranarayanan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടമറ്റത്ത് അമ്മയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി

India

കാശിയിലെ മണികർണിക ഘട്ടിൽ 74 കാരിയെ ഉപേക്ഷിച്ച് കടന്ന് മകളും മരുമകനും ; വാർത്തയായതോടെ മാപ്പ് പറഞ്ഞ് മടങ്ങിയെത്തി

Kerala

‘ആ മകള്‍ നീറുന്ന ഓര്‍മ്മയും അച്ഛന്‍ എനിക്ക് നായകനുമാണ്.. ‘ശങ്കരനാരായണന്‌റെ കഥ സിനിമയാക്കിയ നിഷാദ് ഓര്‍മ്മിക്കുന്നു

Thiruvananthapuram

ഉത്സവം കഴിഞ്ഞ് മടങ്ങിയ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി വീട്ടമ്മയും മകളും മരിച്ചു

India

ഹോളി ഹിന്ദുക്കളുടെ ഉത്സവം : മുസ്ലീങ്ങൾ ആഘോഷിക്കരുതെന്ന് അറിയില്ലേ ? ഷമിയുടെ മകൾ ഐറയ്‌ക്കെതിരെ മൗലാന ഷഹാബുദ്ദീൻ റസ്വി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വാഴ്‌ത്തുപാട്ടിന് പിന്നാലെ പിണറായി വിജയന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി: ലക്ഷങ്ങൾ ചിലവ്

ഇസ്‌ലമാബാദിലും ലാഹോറിലും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ഹോമിയോ ഡോക്ടര്‍മാര്‍ ജൂലൈ 31നകം ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടണം, അല്ലാത്തപക്ഷം പ്രാക്ടീസ് അനുവദിക്കില്ല

‘നല്‍കേണ്ടത് എന്തെങ്കിലും മറുപടിയല്ല, വിവരാവകാശ നിയമത്തെ പരിഹസിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ല’

നാട്ടിലേക്കു മടങ്ങാനായി 75 വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയെന്ന് അധികൃതര്‍, കണ്‍ട്രോള്‍ റൂം ഐഡിയില്‍ മാറ്റം

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies