Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമന്റെ കൃപയാൽ മുത്തലാഖിൽ നിന്ന് മോചനം ലഭിച്ചു , വഖഫ് ബിൽ പാസായി ; രാമനവമി ദിനത്തിൽ ശ്രീരാമന് ആരതി നടത്തി മുസ്ലീം സ്ത്രീകൾ

മുസ്ലീം സ്ത്രീകൾ ശ്രീരാമന് ആരതി അർപ്പിച്ചു. ഉറുദുവിൽ എഴുതിയ രാമ ഭക്തിഗാനങ്ങൾ മുസ്ലീം സ്ത്രീകൾ ആലപിച്ചു. കൂടാതെ ഇവർ പരമ്പരാഗത ഭക്തിഗാനങ്ങൾ ആലപിക്കുകയും ജയ് ശ്രീരാം ഉറക്കെ വിളിക്കുകയും ചെയ്തു. ശ്രീരാമന്റെ ചിത്രത്തിന് ആരതി അർപ്പിക്കുന്നതിനുമുമ്പ് മുസ്ലിം സ്ത്രീകൾ രംഗോലിയും വരച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2025, 06:52 am IST
in India
ശ്രീരാമന് ആരതി അർപ്പിക്കുന്ന മുസ്ലീം സ്ത്രീകൾ

ശ്രീരാമന് ആരതി അർപ്പിക്കുന്ന മുസ്ലീം സ്ത്രീകൾ

ലഖ്നൗ : ഞായറാഴ്ച രാമനവമി ദിനത്തിൽ മുസ്ലീം സ്ത്രീകൾ ശ്രീരാമന്റെ ജന്മദിനം ആഘോഷിക്കുകയും ഭഗവാന്റെ ചിത്രത്തിന് ആരതി നടത്തുകയും ചെയ്തു. എല്ലാ വർഷത്തെയും പോലെ മുസ്ലീം വനിതാ ഫൗണ്ടേഷന്റെയും വിശാൽ ഭാരത് സൻസ്ഥാന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാരണാസിയിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്.

ലമാഹിയിലെ സുഭാഷ് ഭവനിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷന്റെ ദേശീയ പ്രസിഡന്റ് നസ്നീൻ അൻസാരിയുടെ നേതൃത്വത്തിൽ മുസ്ലീം സ്ത്രീകൾ ശ്രീരാമന് ആരതി അർപ്പിച്ചു. ഉറുദുവിൽ എഴുതിയ രാമ ഭക്തിഗാനങ്ങൾ മുസ്ലീം സ്ത്രീകൾ ആലപിച്ചു. ഇവർ പരമ്പരാഗത ഭക്തിഗാനങ്ങൾ ആലപിക്കുകയും ജയ് ശ്രീരാം ഉറക്കെ വിളിക്കുകയും ചെയ്തു. ശ്രീരാമന്റെ ചിത്രത്തിന് ആരതി അർപ്പിക്കുന്നതിനുമുമ്പ് മുസ്ലിം സ്ത്രീകൾ രംഗോലിയും വരച്ചു.

ശ്രീരാമൻ ഇന്ത്യൻ സംസ്കാരത്തിന്റെ പര്യായമാണെന്നും അദ്ദേഹം നമ്മുടെ പൂർവ്വികനാണെന്നും മഹിളാ ഫൗണ്ടേഷന്റെ ദേശീയ പ്രസിഡന്റ് നസ്നീൻ പറഞ്ഞു. കൂടാതെ നമ്മുടെ പാരമ്പര്യങ്ങളെയും പൂർവ്വികരെയും എങ്ങനെ മാറ്റാൻ കഴിയും. നമ്മൾ രാംജിയുടെ ആരതി നടത്തുമ്പോഴെല്ലാം നമ്മുടെ പൂർവ്വികരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കും. തങ്ങളുടെ പൂർവ്വികരും രാമഭക്തരായിരുന്നു. ഞങ്ങളും അങ്ങനെ തന്നെയാണെന്നും നസ്‌നീൻ പറഞ്ഞു.

ഇതിനു പുറമെ രാമനവമി നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. നജ്മ പർവീൺ പറഞ്ഞു. ശ്രീരാമന്റെ അനുഗ്രഹത്താൽ മുസ്ലീം സ്ത്രീകൾക്ക് ഗുണകരമായി മുത്തലാഖ് ബില്ലും വഖഫ് ബില്ലും പാസാക്കി. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് തീവ്ര മൗലാനമാർ രാജ്യമെമ്പാടും വെറുപ്പിന്റെ തീ പടർത്തിയിരുന്നെന്നും നജ്മ പർവീൺ പറഞ്ഞു.

രാമനവമി ദിനത്തിൽ മുസ്ലീം സ്ത്രീകൾ ശ്രീരാമന് മഹാ ആരതി അർപ്പിക്കുകയും സ്നേഹത്തിന്റെ ജലം ഒഴിച്ച് വെറുപ്പിന്റെ അഗ്നി കെടുത്തണമെന്നുള്ള സന്ദേശം നൽകുകയും ചെയ്തു.

അതേ സമയം ശ്രീരാമന്റെ ജന്മദിനം ആഘോഷിക്കുന്നത് ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റൊരു വക്താവ് ഡോ. രാജീവ് പറഞ്ഞു. എല്ലാ ഇന്ത്യക്കാരും അത് ആഘോഷിക്കുകയാണ്. മുസ്ലീം സ്ത്രീകൾ ഈ പാരമ്പര്യം നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Lord RamaRamanavamiMuslim WomenutharpradeshWakhaf board billtripple talaq
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

India

വില കൂട്ടി വിൽക്കാൻ പൂഴ്‌ത്തി വച്ചു ; സമാജ് വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 55 എൽപിജി സിലിണ്ടറുകൾ

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

India

“ഒരു ഖമേനി മരിച്ചാൽ ആയിരം ഖമേനികൾ ജനിക്കും” : ലഖ്‌നൗവിലെ തെരുവുകളിൽ നെഞ്ചത്തടിച്ച് കരഞ്ഞ് പ്രതിഷേധിച്ച് ഷിയ മുസ്ലീം സ്ത്രീകൾ  

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.