Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ബാലഭാസ്കറിന് ശേഷം വയലിനില്‍ ഹൃദയം തൊടുന്ന ഫീലുമായി ഗംഗക്കുട്ടി

തീരാത്ത നോവായി മലയാളിമനസ്സുകളില്‍ ഇന്നും നിലനില്‍ക്കുന്ന സാന്നിധ്യമാണ് ബാലഭാസ്കര്‍. അതിവേഗത്തിലും അത്ഭുതശൈലിയിലും വായിക്കുന്ന വയലിന്‍ വാദകര്‍ പലരും ഉണ്ടെങ്കിലും ബാലഭാസ്കറിന്റെ വയലിന്‍ വായന ദൈവീകമാണ്. ബാലഭാസ്കര്‍ വയലിന്‍തന്ത്രികളില്‍ നിറയ്‌ക്കുന്ന ഫീല്‍ അപാരമാണ്. അത് ശ്രോതാവിന്റെ ഹൃദയത്തില്‍ നവരസങ്ങള്‍ നിറയ്‌ക്കുന്നത് സവിശേഷരീതിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2025, 09:17 pm IST
in Music, Entertainment
ഗംഗ ശശിധരന്‍ (ഇടത്ത്) ബാലഭാസ്കര്‍ (വലത്ത്)

ഗംഗ ശശിധരന്‍ (ഇടത്ത്) ബാലഭാസ്കര്‍ (വലത്ത്)

തിരുവനന്തപുരം: തീരാത്ത നോവായി മലയാളിമനസ്സുകളില്‍ ഇന്നും നിലനില്‍ക്കുന്ന സാന്നിധ്യമാണ് ബാലഭാസ്കര്‍. അതിവേഗത്തിലും അത്ഭുതശൈലിയിലും വായിക്കുന്ന വയലിന്‍ വാദകര്‍ പലരും ഉണ്ടെങ്കിലും ബാലഭാസ്കറിന്റെ വയലിന്‍ വായന ദൈവീകമാണ്. ബാലഭാസ്കര്‍ വയലിന്‍തന്ത്രികളില്‍ നിറയ്‌ക്കുന്ന ഫീല്‍ അപാരമാണ്. അത് ശ്രോതാവിന്റെ ഹൃദയത്തില്‍ നവരസങ്ങള്‍ നിറയ്‌ക്കുന്നത് സവിശേഷരീതിയിലാണ്.

ബാലഭാസ്കര്‍ അവശേഷിപ്പിച്ചുപോയ ആ പ്രതിഭാസ്പര്‍ശം ഇപ്പോഴിതാ ഗംഗക്കുട്ടിയിലേക്കും പകര്‍ന്നിരിക്കുന്നു എന്ന് തോന്നും ആ വയലിന്‍ ആസ്വദിക്കുമ്പോള്‍. വയലിന്‍ കമ്പികളില്‍ ബാലഭാസ്കര്‍ അതിമൃദുലമായാണ് വയലിന്‍ ബോ ഓടിക്കുക. എത്ര അസുലഭ രസങ്ങളിലേക്കും ശ്രോതാക്കളെ കൂട്ടികൊണ്ടുപോകാന്‍ വയലിന് മേല്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ ഏല്‍പിക്കാറില്ല ബാലഭാസ്കര്‍. വയലിന് വേദനിക്കുമോ എന്ന് തോന്നുമാറാണ് ബോ ഓടിക്കുക. പക്ഷെ അപ്പോള്‍ വയലിനില്‍ വിരിയുക അതിമൃദുലവികാരങ്ങളാണ്. ഹൃദയത്തെ ആഴത്തില്‍ തൊട്ടൊഴുകുന്ന വികാരസരസ്സ്.

വയലിന് വേദനിക്കുമോ എന്ന പേടിയോടെ അതിമൃദുലമായി വയലിനെ സ്പര്‍ശിക്കുന്ന ഗംഗ ശശിധരന്‍ എന്ന അത്ഭുതപ്രതിഭ തീര്‍ക്കുന്നതും അതിശയിപ്പിക്കുന്ന സംഗീതപ്രപഞ്ചം തന്നെ. കര്‍ണ്ണാടകസംഗീതവും ഭക്തിഗാനവും നിറഞ്ഞ വലിയൊരു സംഗീതലോകം തുറന്നിട്ട് ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഗംഗ ശശിധരന്‍ എന്ന ഈ ചെറുപ്രായക്കാരി. സ്റ്റേജില്‍ ഇരിക്കുമ്പോള്‍ തീരെ അശ്രദ്ധമായി ഇരിക്കുകയാണെന്ന് തോന്നും. അടുത്ത നിമിഷം ബോ കയ്യിലെടുത്ത് വയലിനില്‍ ഓടിക്കുമ്പോള്‍ പുറത്തുവരുന്നത് അസുലഭ സംഗീതപ്രപഞ്ചം. അത്ഭുതപ്രതിഭ എന്നു മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന ഈ കുട്ടി കേരളത്തില്‍ മാത്രമല്ല, ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കുകയാണ്. ‘മരുതമലൈ മാമുനിയേ മുരുകയ്യാ’ എന്ന ഭക്തിഗാനവും കര്‍ണ്ണാടകസംഗീതത്തിലെ സങ്കീര്‍ണ്ണമായ കീര്‍ത്തനങ്ങളും രാഗങ്ങളും ഒരുപോലെ അനായാസമായി വരഞ്ഞിടുന്നു ഗംഗയെന്ന ഈ വിസ്മയം. അതെ, ബാലഭാസ്കറിന് ശേഷം വയലിനാല്‍ പണ്ഡിതരെയും പാമരരേയും സംഗീതപ്രേമികളെയും സംഗീതജ്ഞാനമില്ലാത്തവരേയും ഒരു ചരടില്‍ കോര്‍ക്കുന്നു ഗംഗ ശശിധരനും.

2007 ഫെബ്രുവരി 14ന് ജനിച്ച ഗംഗ ശശിധരന് ഇപ്പോള്‍ പ്രായം ഒമ്പത് വയസ്സാണ്. എഴ് വര്‍ഷം മുന്‍പ് 2018 ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കര്‍ കാറപകടത്തില്‍ മരിക്കുന്നത്. അതുകൊണ്ട് ബാലഭാസ്കറിന്റെ പുനര്‍ജന്മം എന്നൊന്നും പറയാനാവില്ലെങ്കിലും ബാലഭാസ്കര്‍ ബാക്കിവെച്ച വയലിന്‍ സംഗീതത്തിന്റെ വിടവ് നികത്താന്‍ ഗംഗ ശശിധരന് കഴിയുന്നു എന്ന് മാത്രമല്ല, ഒരു പക്ഷെ ഗംബ അതിനപ്പുറവും പോകുന്നു.

 

 

 

Tags: Latest infoCarnaticmusicFilmmusicGangaSasidharanViolinMusicbalabhaskarganga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

India

വിവേക് വാധ്വ പറയുന്നു ഇന്ത്യ അടിപൊളിയാണ്…ഇനി അമേരിക്ക ഉപേക്ഷിച്ച് പോരൂ

Mollywood

പ്രണവ് മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ ബീറ്റ്സും മിക്സിങ്ങും പഠിക്കുന്നു

Kerala

നടന്‍ ജോഗിയുടെ ഭാര്യയുടെ പോരാട്ടത്തിന്റെ കഥ ആര്‍ക്കും പ്രചോദനമാകും

പുതിയ വാര്‍ത്തകള്‍

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.