Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യോഗി നേപ്പാളിനെ ഒരിയ്‌ക്കല്‍ കൂടി ഹിന്ദുരാഷ്‌ട്രമാക്കുമോ? യോഗിയുടെ നേപ്പാളിലെ പിന്തുണ കണ്ട് ഞെട്ടി ഇന്ത്യയിലെ യോഗി വിരുദ്ധര്‍

നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ എയര്‍പോര്‍ട്ടില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പഴയ നേപ്പാള്‍ രാജാവായ ഗ്യാനേന്ദ്ര രാജാവ് വിമാനത്തില്‍ വന്നിറങ്ങിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ നിരവധി പേര്‍ ജയ് വിളിച്ചെത്തിയിരുന്നു. പക്ഷെ അക്കൂട്ടത്തില്‍ ചിലര്‍ യോഗി ആദിത്യനാഥിന്റെ ചിത്രങ്ങളും ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്ന് മാത്രമല്ല യോഗി ആദിത്യനാഥിന് ജയ് വിളിക്കുകയും ചെയ്തു.

Janmabhumi Online by Janmabhumi Online
Mar 17, 2025, 10:58 pm IST
in India
നേപ്പാളില്‍ രാജ്യഭരണം തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന സമരത്തില്‍ യോഗി ആദിത്യനാഥിന്‍റെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ച് പ്രകടനക്കാര്‍ (ഇടത്ത്)

നേപ്പാളില്‍ രാജ്യഭരണം തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന സമരത്തില്‍ യോഗി ആദിത്യനാഥിന്‍റെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ച് പ്രകടനക്കാര്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ എയര്‍പോര്‍ട്ടില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പഴയ നേപ്പാള്‍ രാജാവായ ഗ്യാനേന്ദ്ര രാജാവ് വിമാനത്തില്‍ വന്നിറങ്ങിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ നിരവധി പേര്‍ ജയ് വിളിച്ചെത്തിയിരുന്നു. പക്ഷെ അക്കൂട്ടത്തില്‍ ചിലര്‍ യോഗി ആദിത്യനാഥിന്റെ ചിത്രങ്ങളും ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്ന് മാത്രമല്ല യോഗി ആദിത്യനാഥിന് ജയ് വിളിക്കുകയും ചെയ്തു. നേപ്പാള്‍ യോഗിയ്‌ക്കെന്ത് കാര്യം എന്ന ചോദ്യം സ്വാഭാവികമായും ഇന്ത്യയില്‍ ഉയര്‍ന്നു.

Seen at Kathmandu today: mass gathered at Tribhuwan airport to welcome former king of Nepal Gyanendra shah. Banner of Yogi Adityanath is also seen promoting reestablishment of monarchy in Nepal. pic.twitter.com/SxgQjv4xH3

— Jyoti Mukhia (@jytmkh) March 9, 2025

പണ്ട് സ്വാതന്ത്ര്യം നേടിയപ്പോള്‍ നേപ്പാള്‍ സ്വയം ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിച്ചതിനാല്‍ മതേതരരല്ലാത്ത നേപ്പാളുമായി അടുപ്പം വേണ്ടെന്ന് അന്ന് പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രു തീരുമാനിച്ചു. മതേതരരായ മുസ്ലിംരാജ്യങ്ങളുമായി അടുപ്പം വെയ്‌ക്കാം എന്നതായിരുന്നല്ലോ നെഹ്രുവിന്റെ നയം. പിന്നീട് ഇന്ത്യ ഭരിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി നേപ്പാളിനെ ഇന്ത്യയുമായി അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സ്വാഭാവികമായും നേപ്പാള്‍ മറ്റൊരു അയല്‍ രാജ്യമായ ചൈനയുമായി അടുത്തു. വര്‍ഷങ്ങളായി നേപ്പാളുമായി ഇന്ത്യ നല്ല ബന്ധത്തിലായിരുന്നില്ല.

നേപ്പാളിലെ രാജ്യഭരണം ജനാധിപത്യത്തിന് വഴിമാറിയപ്പോള്‍

1950 മുതല്‍ നേപ്പാളില്‍ രാജ ഭരണമായിരുന്നു. ഇതിനതിരെ ജനങ്ങളുടെ വലിയ സമരം അവിടെ നടന്നു. ഇന്ത്യ ജനാധിപത്യം കാത്ത് സൂക്ഷിക്കുന്നവര്‍ എന്ന നിലയില്‍ രാജ്യഭരണത്തിനെതിരെ ജനങ്ങളുടെ സമരത്തെ പിന്തുണച്ചു. നേപ്പാളില്‍ 2001ല്‍ വലിയൊരു ദുരന്തമുണ്ടായി. വീരേന്ദ്രരാജാവ് സ്വന്തം മകനാല്‍ വെടിയേറ്റ് മരിച്ചു. ഒരു അത്താഴ വിരുന്നിലായിരുന്നു സംഭവം. ഏകദേശം ഏഴ് പേരെ അയാള്‍ വെടിവെച്ചു കൊന്നു. അയാളും സ്വയം വെടിവെച്ച് മരിച്ചു. ഇതോടെ രാജകുടുംബത്തില്‍ അധികാരമേല്‍ക്കാന്‍ ആരും ഇല്ലാതായപ്പോള്‍ ഗ്യാനേന്ദ്ര രാജാവ് അധികാരമേറ്റു. ഇതിനിടയില്‍ മാവോവാദികളായ നക്സലൈറ്റുകള്‍ നേപ്പാളില്‍ ഉയര്‍ന്നുവന്നു. ധാരാളം രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നു. ഇവര്‍ രാജ്യഭരണത്തിനെതിരെ സമരം ചെയ്തപ്പോള്‍ ഇന്ത്യ ഗ്യാനേന്ദ്ര രാജാവിനെതിരെ ജനാധിപത്യത്തെ പിന്തുണച്ചു. 2008ല്‍ രാജഭരണം അവസാനിച്ചു.
ജനാധിപത്യം മടുത്തു; രാജ്യഭരണം തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് സമരം

എന്നാല്‍ കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ 13 സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചു. ഇതോടെ ജനാധിപത്യത്തെ ജനങ്ങള്‍ക്ക് മതിയായി. മറ്റൊന്നുമില്ലെങ്കിലും നേപ്പാളില്‍ ക്രമസമാധാനം ഉണ്ടായിരുന്നു എന്ന് ഒരുകൂട്ടം ജനങ്ങള്‍ ചിന്തിച്ചുതുടങ്ങി. ഇതോടെ ജനങ്ങളില്‍ നല്ലൊരു വിഭാഗം രാജഭരണം തിരിച്ചുവരണമെന്ന ആവശ്യമുയര്‍ത്തി നേപ്പാളില്‍ സമരം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് 2008ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഗ്യാനേന്ദ്രരാജാവ് 17 വര്‍ഷത്തിന് ശേഷം ത്രിഭുവന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്. അവിടെയാണ് യോഗിയുടെ ഫോട്ടോ ചിലര്‍ ഉയര്‍‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളിച്ചത്.

എന്തിന് യോഗിയുടെ ഫോട്ടോ നേപ്പാളില്‍ ഉയര്‍ത്തിപ്പിടിച്ചു?

നാഥ് സമ്പ്രദായക്കാരനാണ് യോഗി. ആ പരമ്പര തുടങ്ങിയ നാഥ് സമ്പ്രദായക്കാരുമായി അടുപ്പമുള്ള ധാരാളം നേപ്പാളുകാരുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറമാണ് നേപ്പാളില്‍ നാഥ് സമ്പ്രദായക്കാരുടെയും ഹിന്ദുസംസ്കാരത്തിന്റെയും സ്വാധീനം. ഇന്ത്യയിലെ നാഥ് സമ്പ്രദായക്കാരുമായി നേപ്പാളിന് നല്ല അടുപ്പമുണ്ട്. അതിനാലാണ് അവര്‍ യോഗിയുടെ ഫോട്ടോ ഉയര്‍ത്തിപ്പിടിക്കുന്നത് . നേപ്പാള്‍ രാജാവ് വിഷ്ണുവിന്റെ അവതാരമാണെന്ന് നാഥ് സമ്പ്രദായക്കാര്‍ വിശ്വസിക്കുന്നത്. അതായത് നേപ്പാള്‍ രാജാകുടുംബത്തിന് നാഥ് സമ്പ്രദായക്കാരോടും നാഥ് സമ്പ്രദായക്കാര്‍ക്ക് നേപ്പാള്‍ രാജാവിനോടും ആഴത്തിലുള്ള അടുപ്പമുണ്ട്.

യോഗി വിചാരിച്ചാല്‍ നേപ്പാളില്‍ പലതും ചെയ്യാന്‍ കഴിയും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. യോഗിയുടെ പ്രഭാവം നേപ്പാള്‍ വരെ ചെന്നെത്തി എന്നറിയുക. നാഥ് സമ്പ്രദായത്തിലൂടെ യോഗിയുടെയും അതിലൂടെ ഹിന്ദുത്വത്തിന്റെയും പ്രഭാവം നേപ്പാളിനെ ഒരിയ്‌ക്കല്‍ കൂടി ഹിന്ദുരാഷ്‌ട്രമാക്കും എന്ന പ്രതീക്ഷ പലരിലും ഇതോടെ പലരിലും ഉണര്‍ന്നിട്ടുണ്ട്. നേപ്പാളില്‍ രാജ്യഭരണം തിരിച്ചെത്തുന്നതോടെ അവിടെ ഹിന്ദുസംസ്കാരവും ശക്തിപ്പെടും.

Tags: yogiupNepalUttarpradesh#Yogiadityanath#Gyanendra#KingGyanendra
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

India

പാളത്തിൽ തടി കഷണങ്ങൾ : രാജധാനി എക്സ്പ്രസ് അടക്കം രണ്ട് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമം

India

യോഗി ആദിത്യനാഥിന്റെ പ്രത്യേക നിർദേശം : യുപി -നേപ്പാൾ അതിർത്തിയിൽ പൊളിച്ചത് 225 മദ്രസകൾ , 30 മസ്ജിദുകൾ , 25 മസാറുകൾ

India

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

India

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഒളിവിലാണ്

നടി അമല (ഇടത്ത്) സാമന്ത (വലത്ത്)

മരുമകള്‍ പിരി‍ഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കാനെത്തി അമ്മായിയമ്മ; നടി സാമന്തയ്‌ക്ക് കയ്യടിച്ച അമ്മായിയമ്മ നടി അമലയാണ്

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു, ടെക്‌നീഷ്യന് ഗുരുതര പരിക്ക്

കൊച്ചിയിലെ ബാറില്‍ ഗുണ്ടകള്‍ ബൗണ്‍സറെ മര്‍ദിച്ചു

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies