Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിപണിക്ക് പ്രതീക്ഷിച്ചതിലും വലുത് കിട്ടുമ്പോള്‍…

സിഎ മധുക്കുട്ടന്‍പിള്ള. കെ.ബി by സിഎ മധുക്കുട്ടന്‍പിള്ള. കെ.ബി
Mar 13, 2025, 09:21 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് (സിപിഐ) എന്ന ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിലക്കയറ്റത്തോത് (ഇന്‍ഫ്ളേഷന്‍) 3.61 ശതമാനത്തിലേക്കെത്തുന്നു എന്ന വാര്‍ത്ത പല തലത്തില്‍ ശുഭകരമാണ്. സാധാരണക്കാരനെ സംബന്ധിച്ച് വിലക്കയറ്റം എന്ന ഭാരം കുറയുന്നുവെന്നല്ല, ഏറെ കുറയുന്നുവെന്നതാണ് ഫലം. എന്നാല്‍ ഇത് വിപണിയില്‍ ഏതൊക്കെ മേഖലയില്‍ നടപ്പില്‍വരുമെന്നതിനെ ആശ്രയിച്ചിരിക്കും ഗുണഫലം.

പഞ്ചസാരയ്‌ക്ക് വിലകൂടിയെന്ന കാരണത്താല്‍ ചായക്ക് വര്‍ദ്ധിച്ച വില, പഞ്ചസാര വില കുറയുമ്പോള്‍ ചാലവില്‍പ്പനക്കാര്‍ കുറയ്‌ക്കാറുണ്ടോ എന്ന ചോദ്യമാണിവിടെ പ്രസക്തമാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (സിഎസ്ഒ) എന്ന വിവര ശേഖരണ വിശകലന സംവിധാനം തയാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് നാണ്യപ്പെരുപ്പ തോതെന്നോ വിലക്കറ്റത്തോത് എന്നോ വിളിക്കുന്ന ഇന്‍ഫ്ളേഷന്‍ നിരക്ക് പ്രഖ്യാപിച്ചത്. പലരും പ്രതീക്ഷിച്ചതില്‍നിന്ന് ഏറെ വ്യത്യസ്തമായി 3.61 ആണ് നിരക്ക്. നാലുശതമാനംവരെ ആയേക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. ഭാരതത്തിന്റെ സാമ്പത്തിക രംഗത്തെ ആകെയും വിപണിയെ പ്രത്യേകിച്ചും ഗുണപരമായി സ്വാധീനിക്കും പുതിയ നിരക്ക്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നാണയപ്പെരുപ്പം തടയാനും ഏറെ ആശ്വാസകരമായ നിരക്കായി പറയാറുള്ളത് നാലു മുതല്‍ ആറു ശതമാനത്തിനിടയ്‌ക്ക് എന്ന കണക്കാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പാ-പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിര്‍ത്തിയിരുന്നത് ഈ കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത് ദാസില്‍നിന്ന് സഞ്ജീവ് മല്‍ഹോത്ര സ്ഥാനമേറ്റ് ആദ്യം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ത്തന്നെ റിപ്പോ നിരക്കില്‍ മാറ്റം ഉണ്ടാകുമെന്നും അതിനുള്ള സാധ്യത കാണുന്നുണ്ടെന്നും ചില സൂചനകള്‍ നല്‍കിയിരുന്നു. പിന്നീട് നടന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മീറ്റിങ്ങില്‍ റിപ്പോ നിരക്ക് 6.5 ശതമാനത്തിനിന്ന് 6.25 ആക്കി. ഈ നിരക്കിലെ കുറവ് ബാങ്കുകളുടെ വായ്‌പ്പാ പലിശ നിരക്കില്‍ സാരമായ മാറ്റം ഉണ്ടാക്കും. ദേശസാല്‍കൃത ബാങ്കുകള്‍ നിരക്കുകുറവ് നടപ്പാക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ നിരക്ക് 3.61 ശതമാനമായതോടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂടുമെന്നകാര്യം നിസ്സംശയമാണ്. നാണ്യപ്പെരുപ്പത്തോത് കുറയുമ്പോള്‍ അടുത്ത ദൈ്വമാസ വിലയിരുത്തലില്‍ റിപ്പോ നിരക്ക് കാര്യമായി കുറയും. അതിനനുസരിച്ച് ബാങ്കുകള്‍ വായ്പയുടെ പലിശ നിരക്ക് കുറയ്‌ക്കും. അത് സാധാരണക്കാരന് ആശ്വാസമാകും. സ്വാഭാവികമായും വിപണി ഉണരും. സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയരും. നാലുശതമാനത്തില്‍ നാണ്യപ്പെരുപ്പമെത്തിയാല്‍ 7 ശതമാനം വരെ വളര്‍ച്ചാ നിരക്കാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പ്രവചിച്ചത്. ഇപ്പോള്‍ 3.61 ആയതോടെ പ്രതീക്ഷ പിന്നെയും കൂടുകയാണ്.

ഭാരതം അതിന്റെ സമ്പദ് മേഖലയിലെ സങ്കല്‍പ്പം സാക്ഷാല്‍ക്കരിക്കാന്‍ ഈ ഘട്ടത്തില്‍ 8 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കൈവരിക്കേണ്ടിയിരിക്കുന്നത്. അതാണ് വികസിത സാമ്പത്തിക സ്ഥിതിക്ക് ആവശ്യം. ധനക്കമ്മി മൂന്നു ശതമാനത്തില്‍ ഒതുങ്ങുകയും വേണം. എന്നാല്‍ പുതിയ വാര്‍ത്ത, നാണ്യപ്പെരുപ്പം 3.61 ശതമാനം എന്നത് വലിയൊരു കുതിച്ചു ചാട്ടത്തിന് വകനല്‍കുന്നതാണ്.

Tags: BusinessBSE SensexConsumer Price Index (CPI)
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഈ ഭീമൻ കമ്പനി 9000 ജീവനക്കാരെ പിരിച്ചുവിടും ; 6000 പേർക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടു 

World

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

Business

ഇടിവ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്‌

World

ഇന്ത്യയുമായി ഒരു വലിയ കരാർ ചെയ്യാൻ പോകുന്നു , ചൈനയുമായി ഒരെണ്ണത്തിൽ ഒപ്പുവച്ചു ; ഡൊണാൾഡ് ട്രംപ്

India

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies