Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മന്ത്രിയുടെ തന്ത്രവും തന്ത്രിയുടെ മന്ത്രവും

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Mar 12, 2025, 09:41 am IST
in Special Article

കൂടല്‍മാണിക്യം കഴക വിവാദത്തിന് ഒരു പ്രതീകാത്മക ചാരുത കൈവന്നിരിക്കുന്നു. തര്‍ക്കത്തിനിരയായ ബാലു മുന്നോട്ടുവന്ന് താന്‍ പ്രവര്‍ത്തിയെടുത്ത സമയത്തൊന്നും തന്നെ ജാതീയമായി ആരും അധിക്ഷേപിച്ചിട്ടില്ലെന്നും തനിക്ക് ആപ്പീസുജോലിതന്നെ മതിയെന്നും പറയുന്നു. ജോലിക്കപേക്ഷിക്കുമ്പോള്‍ ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും ബാലു തുറന്നുപറഞ്ഞു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനൊരുങ്ങിയവര്‍ക്ക് ഈ വാക്കുകള്‍ നിരാശ പകര്‍ന്നിട്ടുണ്ടാവാം. രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ കടന്നുകയറാത്ത ആ പിള്ളവായില്‍ കള്ളമില്ലെന്നും കരുതാം. ദേവസ്വം ഭരരണസമിതിയും വെള്ളാപ്പള്ളിയും ദേവസ്വം മന്ത്രിയും മാധ്യമങ്ങളും ഉയര്‍ത്തിയ ഘോഷങ്ങള്‍ അങ്ങനെ നിഷ്പ്രഭമായത് ഭാഗ്യം. നിറഞ്ഞുകവിയുന്ന ക്ഷേത്രഭണ്ഡാരങ്ങളിലാണ് കക്ഷിരാഷ്‌ട്രീയ അധികാര മോഹങ്ങളുടെ കണ്ണ് എന്നാര്‍ക്കാണ് അറിയാത്തത്. ഗുരുവായൂരും ശബരിമലയും ലാഭമുണ്ടാക്കുന്ന ബെവറേജ് കോര്‍പ്പറേഷന്‍ പോലെയാണ് സമീപിക്കപ്പെടുന്നത്. കാര്യമായ മുടക്കില്ലാതെ ധനം വന്നുചേരുന്ന ഇടങ്ങളാണല്ലോ രണ്ടും. ദേവസ്വം ഭരണത്തിന്റെ കൊടിയടയാളം നോക്കിയല്ല, ക്ഷേത്രചൈതന്യവും ക്ഷേത്രാചാരങ്ങളിലെ നിഷ്‌കര്‍ഷയും തങ്ങള്‍ക്ക് ലഭിക്കുന്ന അനുഗ്രഹ സാന്ത്വനങ്ങളുമാണ് ഭക്തന് പ്രധാനം.

സെക്രട്ടറിയേറ്റിലും തൊഴിലാളി സംഘടനകള്‍ തമ്മിലും രാഷ്‌ട്രീയ നേതൃത്വത്തിലും നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് എം.എ. ജോണ്‍ പറഞ്ഞതോര്‍ക്കുന്നു. രാഷ്‌ട്രീയകക്ഷികളുടെ സംസ്ഥാന നേതാവിന്റെ മക്കളുടെ വിവാഹത്തിന് മറ്റു കക്ഷികളിലെ സംസ്ഥാന നേതാക്കളെ ക്ഷണിക്കുക പതിവാണ്. സ്വന്തം കക്ഷിയിലെ ഒരു സാധാരണ പ്രവര്‍ത്തകനോ താഴേ തട്ടിലെ നേതാക്കള്‍ക്കോ പരിഗണന ലഭിക്കണമെന്നില്ല. ഡ്രൈവര്‍ക്കുനേരെ നടക്കുന്ന അന്യായത്തിനെതിരെ സമരം ചെയ്യാന്‍ കണ്ടക്ടറുടെ സംഘടനയോ മെക്കാനിക്കുകളുടെ സംഘടനയോ മുന്നോട്ടുവരാറില്ലല്ലോ? ഇവിടെയൊക്കെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വര്‍ഗ്ഗവിവേചനത്തിനെതിരെ കൂടി രാഷ്‌ട്രീയ ഇച്ഛാശക്തിയും വെള്ളാപ്പള്ളിയും ഉണരട്ടെ.

ഗുരുവായൂരും ശബരിമലയിലുമൊക്കെ ക്ഷേത്രഭരണം രാഷ്‌ട്രീയക്കാര്‍ പിടിച്ചടക്കിയപ്പോഴും തന്ത്രിയെയും മേല്‍ശാന്തിയെയും കഴകക്കാരെയും തൊട്ടുകളിക്കാത്തത് ഭണ്ഡാര വരവോര്‍ത്തിട്ടായിരിക്കാം. ക്ഷേത്രാചാരങ്ങളിലും താന്ത്രികത്തിലും വൈദഗ്ധ്യമില്ലാത്തിടത്തോളം ക്ഷേത്രപാലകരുടെ പാരമ്പര്യവൃത്തികളെ തിരുത്താന്‍ ശ്രമിക്കുന്നതില്‍ അനൗചിത്യമുണ്ട്. സര്‍ക്കാര്‍ മാറുന്നതോ ദേവസ്വം ഭരണസമിതിയുടെ നൈപുണ്യമോ ഒന്നും ഭക്തന്റെ പരിഗണനാ വിഷയമല്ല. തന്ത്രിയും മന്ത്രിയും അവരവരുടെ കര്‍മ്മമേഖലയില്‍ ജാഗ്രതയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നവരാകുന്നതാണ് നല്ലത്. മന്ത്രിയുടെ തന്ത്രവും തന്ത്രിയും മന്ത്രവും രണ്ടു വഴിക്കാണല്ലോ.

കൂടല്‍മാണിക്യ വിവാദം കൂടുതല്‍ ആളിപ്പടരാതെ ഇരയുടെ ഔചിത്യ വാക്കുകളില്‍ ശമിക്കും എന്ന് കരുതാം. അവനവന്റെ നില മറന്ന് പരസ്പരം പെരുമാറുന്നത് ഭരണാധികാരികള്‍ക്കും സമുദായ നേതാക്കള്‍ക്കും ക്ഷേത്രപാ
ലകര്‍ക്കും നന്നല്ല. ബാലുവിന്റെ വാക്കുകളില്‍ ഈശ്വരാധീനത്തിന്റെ പ്രകാശം പരക്കുന്നു.

Tags: Koodal Manikyam Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടല്‍മാണിക്യം ക്ഷേത്രത്തിൽ കൂത്തിന് അനുമതി അമ്മന്നൂര്‍ കുടുംബത്തിനു മാത്രം; ക്ഷേത്രാചാരങ്ങളില്‍ അധികാരം തന്ത്രിക്കു തന്നെ: ഹൈക്കോടതി

Kerala

കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ പൊലീസിന്റെ ഇടപെടൽ; ക്ഷേത്രോത്സവത്തിനിടെ നിർബന്ധിച്ച് ലൈറ്റ് ഓഫ് ചെയ്യിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.