Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംഭാലിൽ നിന്ന് മുസ്ലീങ്ങളെ ഇറക്കി വിടുന്നുവെന്ന് പറഞ്ഞ് കരഞ്ഞ് വിളിച്ച് ഒവൈസി : എന്തിനാണ് ഇത്തരത്തിൽ നുണ പറയുന്നതെന്ന് പ്രദേശത്തെ ഇസ്ലാമിസ്റ്റുകൾ

Janmabhumi Online by Janmabhumi Online
Feb 17, 2025, 10:34 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലക്നൗ : ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ താമസിക്കുന്ന മുസ്ലീങ്ങളെ കുടിയിറക്കുന്നുവെന്ന് പറഞ്ഞ് കരഞ്ഞ് വിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി . സാംഭാലിൽ ആയിരക്കണക്കിന് വീടുകൾ പൂട്ടിയിരിക്കുകയാണെന്നും മുസ്ലീങ്ങൾ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നുവെന്നുമാണ് ഒവൈസിയുടെ പ്രസ്താവന .ഇത് സാധൂകരിക്കാൻ ഒരു പത്രത്തിന്റെ കട്ടിംഗും ഒവൈസി പങ്ക് വച്ചിട്ടുണ്ട്.

‘ സംഭാൽ ഇപ്പോൾ ഭയത്തിന്റെയും അടിച്ചമർത്തലിന്റെയും അന്തരീക്ഷത്തിൽ മുങ്ങിയതിനാൽ ആളുകൾ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാകുന്നു. സംഭാലിലെ മുസ്ലീങ്ങൾക്ക് ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണം ‘ എന്നാണ് ഒവൈസിയുടെ പ്രസ്താവന.

എന്നാൽ ഇതിനെതിരെ സംഭാലിലെ മുസ്ലീങ്ങൾ തന്നെ രംഗത്തെത്തി. ഒവൈസി പറയുന്നത് നുണയാണെന്നും , ഇത്തരത്തിൽ വ്യാജപ്രചാരണം കൊണ്ട് രാഷ്‌ട്രീയ നേട്ടമാണ് ഒവൈസി ലക്ഷ്യം വയ്‌ക്കുന്നതെന്നും അവർ പറയുന്നു. പ്രദേശത്ത് കുടിയിറക്കം നടന്നിട്ടില്ലെന്നും വീടുകളൊന്നും പൂട്ടിയിട്ടില്ലെന്നും തർക്കമുള്ള ജുമാ മസ്ജിദിന് ചുറ്റും താമസിക്കുന്ന മുസ്ലീങ്ങൾ പറഞ്ഞു.

നവംബർ 24 ന് ഇസ്ലാമിസ്റ്റുകൾ കലാപം നടത്തുകയും കോടതി ഉത്തരവനുസരിച്ച് തർക്ക ഘടന സർവേ ചെയ്യാൻ വന്ന സംഘത്തെ ആക്രമിക്കുകയും ചെയ്തതിനുശേഷം, നിരവധി വീടുകൾ കുറച്ച് ദിവസത്തേക്ക് പൂട്ടിയിരിക്കുകയായിരുന്നു, അതിനാൽ ആളുകൾ താൽക്കാലികമായി വീടുകൾ വിട്ടുപോയി. എന്നാൽ, സ്ഥിതി സാധാരണ നിലയിലായതിനുശേഷം അവർ മടങ്ങിയെന്നും പ്രദേശവാസികൾ പറയുന്നു.

മാത്രമല്ല സാംബാലിൽ നിന്ന് കാണാതായവർ മിക്കവാറും പ്രതികളായ കലാപകാരികളാണെന്നും അവർക്ക് വേണ്ടിയാകും ഒവൈസി കരയുന്നതെന്നും ചിലർ പറയുന്നു.

Tags: communally sensitiveAsaduddin OwaisiUttar Pradesh#Sambhal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്ക് വേണ്ടി വാതോരാതെ വാദിച്ച് ഒവൈസി: തീവ്രവാദികളുടെ റിക്രൂട്ട്മെന്റ് പാകിസ്ഥാൻ നിർത്തുന്നില്ല, കുവൈറ്റ് പാകിസ്ഥാനെ ഒറ്റപ്പെടുത്തണം

India

‘ഭിക്ഷാടകർ’ മുതൽ ‘മണ്ടൻമാർ ‘ വരെ ; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഒവൈസി ; അഞ്ച് പ്രസ്താവനകൾ പാകിസ്ഥാനെ കോമാളിയാക്കി

India

യുപിയില്‍ അറസ്റ്റിലായവര്‍ പാകിസ്ഥാന് സുപ്രധാന വിവരങ്ങള്‍ കൈമാറി; പാക് എംബസി ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം

Noida, India- April 12, 2024: Noida Police along with Border Security Force (BSF) personnel during a flag march in the view of the upcoming Lok Sabha elections in sector 31, in Noida, India, on Friday, April 12, 2024. (Photo by Sunil Ghosh / Hindustan Times)
India

ഉത്തര്‍പ്രദേശില്‍ റെഡ് അലേര്‍ട്ട്, പ്രതിരോധ സേനയുമായി ചേര്‍ന്ന് ഏകോപനം നിര്‍വഹിക്കാന്‍ പൊലീസിന് നിര്‍ദേശം

India

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തരുതെന്ന് രാകേഷ് ടിക്കായത്ത് : അടിക്കാൻ പാഞ്ഞെത്തി ജനങ്ങൾ ; ഒടുവിൽ രക്ഷിച്ചത് പോലീസ്

പുതിയ വാര്‍ത്തകള്‍

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

ആശുപത്രിയില്‍ കഴിയുന്ന സര്‍വകക്ഷി സംഘാംഗം ഗുലാം നബി ആസാദിന്‌റെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി

‘ഓപ്പറേഷന്‍ അഭ്യാസി’നെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ : പാകിസ്ഥാനോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ 29 ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

എറണാകുളം -കൊല്ലം മെമു നവംബര്‍ 28 വരെ നീട്ടി

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies