Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിക്കാനീറിൽ ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു : തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മതപ്രഭാഷകരെ കസ്റ്റഡിയിലെടുത്തു

പ്രദേശവാസികൾ പറയുന്നതനുസരിച്ച്ഇരുപത്തിഅയ്യായിരം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചിലരെ വിളിച്ചതായും ആരോപണമുണ്ട്. വളരെക്കാലമായി പുറത്തുനിന്നുള്ളവർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ടായിരുന്നു. 

Janmabhumi Online by Janmabhumi Online
Feb 16, 2025, 08:55 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബിക്കാനീർ : നിർബന്ധിത മതപരിവർത്തന പ്രവർത്തനങ്ങളിൽ നിന്ന് ക്രിസ്ത്യൻ മിഷനറിമാർ പിന്മാറുന്നില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. രാജസ്ഥാനിലെ ബിക്കാനീറിലെ മുക്ത പ്രസാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഏറ്റവും പുതിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഒരു വീട് റെയ്ഡ് ചെയ്യുകയും സ്ത്രീകൾ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ പ്രസംഗകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബംഗ്ലാനഗർ പ്രദേശത്തെ ഒരു വീടിനുള്ളിൽ പ്രാർത്ഥനാ യോഗത്തിന്റെ പേരിൽ ആളുകളെ മതപരിവർത്തനം നടത്താൻ ശ്രമം നടന്നതായി വിവരം ലഭിച്ചു. ഇക്കാര്യം അറിഞ്ഞപ്പോൾ ഹിന്ദു സംഘടനകളാണ് ആദ്യം സ്ഥലത്തെത്തിയത്. ഇതിനു ശേഷമാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി പ്രഭാഷകരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തമിഴ്നാട്, പുതുച്ചേരി, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ ബിക്കാനീറിൽ എത്തിയതെന്ന് ഇവർ വെളിപ്പെടുത്തി.

ഒരു വാടക വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം നടന്നുകൊണ്ടിരുന്നത്. വീട്ടിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. ഇവരുടെ പ്രസംഗം കേൾക്കാൻ നിരവധി പേരും എത്തിയിരുന്നു. വിവരമറിഞ് ആദ്യം വിശ്വഹിന്ദു പരിഷത്തിന്റെയും ഹിന്ദു ജാഗരൺ മഞ്ചിന്റെയും പ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ അവിടെ പ്രാർത്ഥനകൾ നടക്കുന്നുണ്ടായിരുന്നു. തുടർന്ന് ഹൈന്ദവ സഘടനകൾ മതപരിവർത്തനത്തെ എതിർത്തു. വി

വരം ലഭിച്ചതിനെത്തുടർന്ന് സിഒ സദർ ശ്രാവൺ ദാസ് സന്ത് സ്ഥലത്തെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രദേശവാസികൾ പറയുന്നതനുസരിച്ച് വളരെക്കാലമായി പുറത്തുനിന്നുള്ളവർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ടായിരുന്നു. ഇരുപത്തിഅയ്യായിരം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചിലരെ വിളിച്ചതായും ആരോപണമുണ്ട്. പോലീസ് സ്ഥലത്ത് നിന്ന് ആക്ഷേപകരമായ രേഖകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു.

പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയവർ അന്ത്യോദയ നഗർ, ബംഗളനഗർ, ഇന്ദിര കോളനി, മുക്ത പ്രസാദ് കോളനി, ഉദസർ എന്നിവിടങ്ങളിലെ താമസക്കാരാണ്. അവരിൽ ഭൂരിഭാഗവും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്.

Tags: #Religiousconversion#Hindu Christiannityhindurajasthanpolice
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

Kerala

പാലക്കാട് 1.300 കിലോഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

Local News

മണ്ണാര്‍ക്കാട് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം : 18 പവനും 10,000 രൂപയും നഷ്ടമായി 

Kerala

മാല മോഷ്ടിച്ച കേസില്‍ കുടുക്കി ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച പേരൂര്‍ക്കട എസ്എച്ച്ഒയെ സ്ഥലം മാറ്റി

Kerala

മാല പിടിച്ചു പറിക്കല്‍ 2 ഇതര സംസ്ഥാനക്കാരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ക്ക് മൗനമെന്ന പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി കസ്റ്റഡിയില്‍; തൃണമൂലിന്റെ പ്രതികാരം?

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

യുവാവിനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത

കാലവര്‍ഷക്കെടുതി രൂക്ഷം, ശനിയാഴ്ച വിവിധ ജില്ലകളിലായി 7 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies