Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

Janmabhumi Online by Janmabhumi Online
Feb 3, 2025, 06:38 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ദ്വാദശ ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാണ് രാമേശ്വരം. എല്ലാ സമയത്തും ഭാരതത്തിന് അകത്തും പുറത്തുനിന്നുമായി ധാരാളം ഭക്തജനങ്ങള്‍ ദര്‍ശനത്തിന് എത്തുന്ന പുണ്യ പുരാതനമായ തീര്‍ത്ഥാടന കേന്ദ്രമാണ് രാമേശ്വരം. കിഴക്ക് ദിക്കില്‍ ജഗന്നാഥന്‍ (പുരി), പടിഞ്ഞാറ് ദ്വാരകനാഥന്‍, വടക്ക് ബദരിനാഥന്‍ എന്നിങ്ങനെ വിഷ്ണു ഭഗവാന്‍ നാഥനായപ്പോള്‍ യമദേവന്റെ ദിക്കായ തെക്കിന് കാലനും കാലനായ ശിവന്‍ നാഥനായി. രാമന്റെ നാഥനായി, ഈശ്വരനായി ശിവന്‍ രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു.

രാമായണത്തില്‍ വളരെ വിശദമായി രാമേശ്വര മഹാത്മ്യം വര്‍ണിച്ചിരുന്നു. ശ്രീരാമന്‍ ലങ്കയില്‍ ചെന്ന് വാനരന്മാരുടെ സഹായത്തോടുകൂടി സേതുബന്ധിച്ച് രാവണനേയും കൂട്ടരേയും വധിച്ച് സീതയെ വീണ്ടെടുത്തു. രാവണനെ കൊന്ന ബ്രഹ്മഹത്യാ പാപം തീരുന്നതിനുവേണ്ടി ഒരു ശിവലിംഗം നിര്‍മ്മിച്ച് പൂജ നടത്തുവാന്‍ ഋഷിമാരും ദേവന്മാരും ശ്രീരാമനോട് അപേക്ഷിക്കുന്നു. അങ്ങനെ ഒരു ശുഭമുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടു.

കൈലാസത്തില്‍നിന്നും ശിവലിംഗം കൊണ്ടുവരാന്‍ ഹനുമാനെ നിയോഗിച്ചു. ശിവലിംഗം പ്രതിഷ്ഠിക്കേണ്ട സമയം ആഗതമായിട്ടും ഹനുമാന്‍ എത്തിയില്ല. ഉടന്‍ തന്നെ സീതാദേവീ മണലുകൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കി, അതില്‍ പൂജാദിക്രിയകള്‍ നടത്തുകയുണ്ടായി. ഈ ശിവലിംഗമാണ് വിശ്വപ്രസിദ്ധമായ രാമേശ്വരം ജ്യോതിര്‍ലിംഗം.

ഈ സമയത്ത് ഹനുമാന്‍ രണ്ട് ശിവലിംഗങ്ങളുമായി എത്തി. എന്നാല്‍ തന്റെ വരവിന് മുമ്പ് ശിവലിംഗം പ്രതിഷ്ഠിച്ചതിനാല്‍ ഹനുമാന്‍ കോപിഷ്ഠനായി. സീതാ ദേവി നിര്‍മ്മിച്ച് ശ്രീരാമ ചന്ദ്രന്‍ പൂജിച്ച ആ ശിവലിംഗം തന്റെ വാലുകൊണ്ട് ഇളക്കിമാറ്റുവാന്‍ ഹനുമാന്‍ ശ്രമിച്ചു. പരാജയപ്പെട്ട ഹനുമാന്റെ സങ്കടം കണ്ട് ശ്രീരാമന്‍ ആശ്വാസവാക്കുകള്‍ ചൊരിഞ്ഞു. ഹനുമാന്‍ കൊണ്ടുവന്ന ശിവലിംഗം രാമേശ്വര ലിംഗത്തിന് ഇടതു വശത്തായി പ്രതിഷ്ഠിച്ചു. ഈ ശിവലിംഗത്തിന് ആദ്യം പൂജ നടത്തണമെന്നും ശ്രീരാമന്‍ കല്പിച്ചു.

ഇന്നും ഹനുമാന്‍ കൊണ്ടുവന്ന ഈ ശിവലിംഗത്തില്‍ പൂജകള്‍ നടത്തിയതിനുശേഷമേ രാമേശ്വര ലിംഗത്തിന് പൂജകള്‍ നടത്താറുള്ളൂ. ഈ ശിവലിംഗം ‘വിശ്വനാഥ ലിംഗം’ എന്ന പേരില്‍ അറിയപ്പെടുന്നു. ഗംഗാജലംകൊണ്ട് ശ്രീരാമന്‍ ശിവലിംഗത്തിന് അഭിഷേകം നടത്തി. ഇതിനായി തന്റെ അസ്ത്രമുപയോഗിച്ച് ഒരു തീര്‍ത്ഥക്കുളമുണ്ടാക്കി കോടിതീര്‍ത്ഥം എന്ന പേരില്‍ ഈ തീര്‍ത്ഥക്കുളം പ്രസിദ്ധമായിത്തീര്‍ന്നു. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് 22 പവിത്രവും പുണ്യവും മോക്ഷകരവുമായ തീര്‍ത്ഥങ്ങള്‍ ഉണ്ട്. തീര്‍ത്ഥങ്ങള്‍ എല്ലാം കിണറുകളായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇതിലെ വെള്ളത്തിൽ സ്നാനം ചെയ്താൽ പാപ മോചനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Tags: Rameshwaram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമനവമി ദിനത്തിൽ നരേന്ദ്ര മോദി രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും ; പാമ്പൻ പാലം ഉദ്ഘാടനവും രാമനവമി ദിനത്തിൽ

India

രാമേശ്വരം തീരത്ത് 17 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി ; രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു

India

വൈഷ്ണവരും ശൈവരും ഒരുപോലെ തീര്‍ഥാടനത്തിനെത്തുന്ന രാമേശ്വരം പാപമോചനത്തിനും മോക്ഷപ്രാപ്തിക്കും: ഇവിടെ രണ്ടു ശിവലിംഗ പ്രതിഷ്ഠ

India

രാമേശ്വരത്ത് നിന്ന് പിടികൂടിയ 18 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്കന്‍ നാവികസേന

India

രാമേശ്വരത്തും ധനുഷ്‌കോടിയിലും ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നരേന്ദ്രമോദി അയോധ്യയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ് : പ്രതി സുകാന്തുമായി തെളിവെടുപ്പ്

എന്താ സന്യാസത്തിലേക്കുള്ള യാത്രയാണോ? കഴുത്തില്‍ ചെറിയ രുദ്രാക്ഷമാല മാത്രം…ആഭരണങ്ങള്‍ അണിയാതെ നവ്യയുടെ വീഡിയോ

മാല പൊട്ടിക്കൽ സംഘത്തെ സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് അനുമോദന പത്രം നൽകി ജില്ലാ പോലീസ് മേധാവി

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്‍റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

ഇന്ത്യയുടെ വാട്ടര്‍ ബോംബ് പൊട്ടുമോ? പാകിസ്ഥാനിലെ പഞ്ചാബില്‍ കര്‍ഷകര്‍ അസ്വസ്ഥര്‍; വെള്ളം 50 ശതമാനം മാത്രം;സമ്മര്‍ദ്ദമേറി പാക് സര്‍ക്കാര്‍

വാൾട്ടർ ആയി നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ; ‘ബെൻസ്’ കാരക്ടർ വീഡിയോ പുറത്ത്

താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

മുസ്‌ലിങ്ങളെ ഇന്ത്യയിൽ പൈശാചികവത്കരിക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ; പ്രസ്താവന പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ; ഇളിഭ്യനായി പാക് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies