Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഖഫ് ബില്‍ ഒരു മുന്നറിയിപ്പാണ്

അടുത്തകാലത്ത്, കേരളത്തിലടക്കം, ഏറ്റവുമധികം ചര്‍ച്ചയായ വിഷയമാണ് വഖഫ് നിയമം. ഭരണ ഘടനയില്‍, തികച്ചും ഏകപക്ഷീയവും മാതാധിഷ്ഠിതവുമായി, അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ നിയമത്തില്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ പില്‍ക്കാലത്ത് വരുത്തിയ ഭേദഗതികളാണ് ആ നിയമത്തെ തികച്ചും രാഷ്‌ട്ര വിരുദ്ധവും വര്‍ഗീയവുമാക്കിയത്.

Janmabhumi Online by Janmabhumi Online
Jan 29, 2025, 10:25 am IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

അവസാനം വഖഫ് നിയമ ഭേദഗതി ബില്‍, അന്തിമ രൂപത്തില്‍ പാര്‍ലമെന്റില്‍ വരാന്‍ പോകുന്നു. അടുത്ത് തന്നെ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാവും വിധം ബില്‍ മിക്കവാറും തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ബില്‍, പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം, വിശദ പഠനത്തിനും നിര്‍ദേശങ്ങള്‍ക്കുമായി സംയുക്ത പാര്‍ലമെന്റ് കമ്മിറ്റിക്ക് (ജെപിസി) വിട്ടിരുന്നു. പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷം സമിതി നിര്‍ദേശിച്ച 14 ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടു. ജെപിസി അംഗീകരിച്ച ഇവകൂടി ഉള്‍പ്പെടുത്തിയാണ് ബില്ലിന്റെ അന്തിമ രൂപം തയ്യാറാക്കിയിരിക്കുന്നത്. ഇതാണ് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുക. വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കൈകോര്‍ത്ത് പ്രമേയം പാസ്സാക്കിയ കേരളത്തിലെ ഭരണ – പ്രതിപക്ഷ കക്ഷികള്‍ ഇനി എന്ത് ചെയ്യാന്‍ പോകുന്നു എന്ന് കാത്തിരുന്നു കാണാം.

അടുത്തകാലത്ത്, കേരളത്തിലടക്കം, ഏറ്റവുമധികം ചര്‍ച്ചയായ വിഷയമാണ് വഖഫ് നിയമം. ഭരണ ഘടനയില്‍, തികച്ചും ഏകപക്ഷീയവും മാതാധിഷ്ഠിതവുമായി, അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ നിയമത്തില്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ പില്‍ക്കാലത്ത് വരുത്തിയ ഭേദഗതികളാണ് ആ നിയമത്തെ തികച്ചും രാഷ്‌ട്ര വിരുദ്ധവും വര്‍ഗീയവുമാക്കിയത്. വഖഫ് ബോര്‍ഡ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഏതു സ്വത്തും, ചോദ്യം ചെയ്യാനാകാത്തവിധം അവരുടേതാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ നിയമത്തിന്റെ മറപറ്റി ഭൂ സ്വത്തുക്കള്‍ നേടിയെടുത്ത വഖഫ് ബോര്‍ഡ്, രാജ്യത്തെ മൂന്നാമത്തെ വലിയ ഭൂ ഉടമകളാവുകയും ചെയ്തു. സ്ഥലവും കെട്ടിടങ്ങളും നഷ്ടപ്പെട്ട നിസ്സഹായരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുപോലും കഴിയാത്ത അവസ്ഥയായി. ഭാരതത്തിലാകമാനം അസ്വസ്ഥത പടര്‍ത്തിയ സംഭവമായിരുന്നു ഇത്. നിയമത്തിന്റെ ഏറ്റവും വികൃതമുഖം മുനമ്പത്ത് നമ്മള്‍ നേരിട്ട് കാണുകയും ചെയ്തു. പക്ഷെ, എല്ലാം കണ്മുന്നില്‍ കണ്ടിട്ടും, മുസ്ലിം വിഭാഗത്തിന്റെ എതിര്‍പ്പ് പേടിച്ച് അവര്‍ക്കുമുന്നില്‍ ഓച്ഛാനിച്ച് നിന്നവരാണ് ദേശീയ തലത്തിലെ പ്രതിപക്ഷങ്ങളും കേരളത്തിലെ ഭരണ – പ്രതിപക്ഷ പാര്‍ട്ടികളും. തങ്ങള്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തെ ഒരേദൃഷ്ടികൊണ്ട് കാണാന്‍ കഴിയാത്തവരാണ് തങ്ങളെന്ന് അവര്‍ സംശയ ലേശമില്ലാതെ തെളിയിച്ച് കഴിഞ്ഞു.

ഇവിടെയാണ് ബിജെപിയുടെയും അവര്‍ നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെയും പ്രസക്തി. ഭാരതം ഒന്നാണെന്നും അവിടെ ഭാരതീയര്‍ മുഴുവന്‍ ഒന്നാണെന്നും പ്രസംഗിക്കുക മാത്രമല്ല, തങ്ങളുടെ ഈ ചിന്തയും സമീപനവും പ്രവര്‍ത്തിയിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്യുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. സംഘടിതരായ ഒരു വിഭാഗത്തിന്റെ പ്രീതി നേടാന്‍ വേണ്ടി മറ്റുള്ളവരെ നിരാശ്രയരാക്കുകയും അവരുടെ സ്വത്തുവകകള്‍ പിടിച്ചടക്കുകയും ചെയ്യുന്ന, നിയമ പരിരക്ഷയോടെയുള്ള ഇത്തരം കൊള്ള ഇനി നടക്കില്ലെന്ന മുന്നറിയിപ്പാണിത്. വോട്ട് രാഷ്‌ട്രീയത്തിനപ്പുറമുള്ള ദേശീയബോധവും പ്രതിബദ്ധതയുമുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് ഈ തന്റേടം. കസേര നേടാനും അത് ഉറപ്പിക്കാനും ഉള്ള തത്രപ്പാടില്‍ വര്‍ഗീയശക്തികള്‍ക്കും ഭീകരവാദികള്‍ക്കും മുന്നില്‍ മുട്ടുകുത്തുകയും ദേശ വിരുദ്ധരുടെ തോളില്‍ കയ്യിടുകയും ചെയ്യുന്നവര്‍ക്ക്, ഇത്തരം നടപടികള്‍ക്ക് നട്ടെല്ല് നിവരില്ല.

Tags: #JPCPICKParliamentWaqf Bill
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരം; ശക്തമായ വാദങ്ങൾ ഉയർന്നില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ല: സുപ്രീംകോടതി

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

India

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

India

ഇത് പ്രിയങ്ക അർഹിച്ച മറുപടി : ‘നാഷണൽ ഹെറാൾഡിന്റെ കൊള്ള’ ; ബാഗിൽ കുറിക്ക് കൊള്ളുന്ന സന്ദേശമെഴുതി പാർലമെൻ്റിൽ എത്തി ബൻസുരി സ്വരാജ്

ബംഗാളില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന വ്യാപക അക്രമങ്ങള്‍ക്കെതിരെ ദീപം തെളിയിച്ച് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി എറണാകളം പാവക്കുളം ക്ഷേത്രാങ്കണത്തില്‍ വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ദീപം തെളിയിക്കുന്നു. ആര്‍.വി. ബാബു, കുമ്മനം രാജശേഖരന്‍ എന്നിവര്‍ സമീപം
Kerala

വഖഫ് ബില്‍: അക്രമങ്ങള്‍ക്കെതിരെ ദീപം തെളിയിച്ച് പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

മീറ്ററിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ സംസം എന്നെഴുതിയാൽ വൈദ്യുതി ബിൽ കുറയും : പുതിയ ഐഡിയയുമായി മൗലാന

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies