Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാകുംഭമേളയില്‍ ഇനി ഷാഹി സ്നാന്‍ അല്ല, അമൃതസ്നാന്‍…പേര് മാറ്റി യോഗി ആദിത്യനാഥ്

മഹാകുംഭമേളയിലെ പ്രധാന ചടങ്ങായ ഷാഹി സ്നാനത്തിന്റെ പേര് അമൃതസ്നാനം എന്നാക്കി മാറ്റി യോഗി ആദിത്യനാഥ്. മഹാകുംഭമേളയിലെ മുഖ്യപരിപാടിയായ ഷാഹി സ്നാനത്തിന്റെ ഭാഗമായി നാഗസാധുക്കള്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആത്മീയ ഗുരുക്കന്മാരും വിശുദ്ധനദികളായ ഗംഗയിലോ യമുനയിലോ സരസ്വതിയിലോ മുങ്ങിക്കുളിക്കുന്നതാണ് ഈ ചടങ്ങ്.

Janmabhumi Online by Janmabhumi Online
Jan 6, 2025, 09:18 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: മഹാകുംഭമേളയിലെ പ്രധാന ചടങ്ങായ ഷാഹി സ്നാനത്തിന്റെ പേര് അമൃതസ്നാനം എന്നാക്കി മാറ്റി യോഗി ആദിത്യനാഥ്. മഹാകുംഭമേളയിലെ മുഖ്യപരിപാടിയായ ഷാഹി സ്നാനത്തിന്റെ ഭാഗമായി നാഗസാധുക്കള്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആത്മീയ ഗുരുക്കന്മാരും  വിശുദ്ധ നദികളായ ഗംഗാ, യമുനാ, സരസ്വതീ നദികളുടെ സംഗമമായ ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്നതാണ് ഈ ചടങ്ങ്. രാജകീയ സ്നാനമായാണ് ഈ ചടങ്ങിനെ കണക്കാക്കുന്നത്.

ഇതുവരെ ഷാഹി സ്നാന്‍ എന്ന് വിളിച്ച ചടങ്ങിനാണ് അമൃതസ്നാന്‍ എന്ന പുതിയ പേര് നല്‍കിയിരിക്കുന്നത്. മഹാകുംഭമേളയിലെ പദങ്ങളും സനാതനധര്‍മ്മത്തിന് ചേരുന്നതായി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് ഷാഹി സ്നാനത്തെ അമൃതസ്നാന്‍ എന്നാക്കി മാറ്റിയത്.

ഒരു പേഴ്സ്യന്‍ പദമാണ് ഷാഹി അഥവാ ശാഹി. ഇതിന്റെ അര്‍ഥം റോയല്‍ എന്നാണ്. ശാഹി സ്നാന്‍ എന്ന രാജീകീയ സ്നാനം എന്നര്‍ത്ഥം. ഇതാണ് ഭാരതീയമായ അമൃതസ്നാന്‍  എന്നാക്കി മാറ്റിയത്

എന്താണ് അമൃതസ്നാനത്തിന്റെ ലക്ഷ്യം?
മഹാകുംഭമേളയ്‌ക്ക് ഭക്തരും സന്യാസിമാരും വിശുദ്ധ നദികളായ ഗംഗാ, യമുനാ, സരസ്വതീ നദികളുടെ സംഗമമായ ത്രിവേണി സംഗമത്തിലാണ് മുങ്ങിക്കുളിക്കുക. ഇങ്ങിനെ മുങ്ങിക്കുളിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കഴുകിക്കളയുന്നത് അവരിലെ പാപമാണെന്നാണ് വിശ്വാസം. ഒപ്പം അവര്‍ക്ക് ദൈവാനുഗ്രഹവും ലഭിക്കുന്നു. ഈ ചടങ്ങ് നടക്കുന്നതോടൊപ്പം കോടിക്കണക്കിന് ഭക്തര്‍ മന്ത്രങ്ങള്‍ ഉരുവിടുകയും ഭജനുകള്‍ ആലപിക്കുകയും ചെയ്യുമ്പോള്‍ ചടങ്ങിന് ഭക്തിയുടെയും ആത്മീയോര്‍ജ്ജത്തിന്റെയും ഭാവം പകര്‍ന്ന് കിട്ടുന്നു. ഇത് അമൃതസ്നാനത്തെ കൂടുതല്‍ വിശുദ്ധമായ അനുഭവമാക്കി മാറ്റുന്നു.

മഹാകുംഭമേളയ്‌ക്ക് പുരാണത്തിലെ പാലാഴി മഥനവുമായി ബന്ധമുണ്ടല്ലോ.പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്ന അമൃത് അസുരന്മാരുടെ കയ്യില്‍ പെടാതെ കൊണ്ടുപോകുന്നതിനിടയില്‍ ഏതാനും തുള്ളികള്‍ പ്രയാഗ് രാജില്‍ വീണിരുന്നു. അതിനാലാണ് ഇവിടെ മഹാകുംഭമേള നടക്കുന്നത്. അമൃതിലുള്ള കുളി എന്നും നിത്യജീവന്‍ നല‍്കുന്ന കുളി എന്നും ഈ കുളിയെ അര്‍ത്ഥമാക്കാനാണ് യോഗി ഉദ്ദേശിക്കുന്നത്.

 

Tags: Kumbhmela#Mahakumbhmela#trivenisangam#Mahakumbhmela2025#AmritSnan#ShahiSnangangaYamuna#Yogiadityanath
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന തിക്കും തിരക്കും (വലത്ത്)
India

കുംഭമേളയില്‍ 60 പേര്‍ മരിച്ചുവെന്ന സിദ്ധരാമയ്യയുടെ നുണ; ബെംഗളൂരു സ്റ്റേഡിയത്തിലെ മരണത്തെ ന്യായീകരിക്കാന്‍ കുംഭമേളയെ കൂട്ടുപിടിച്ച് സിദ്ധരാമയ്യ

India

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

സമാജ് വാദി പാര്‍ട്ടി നേതാവ് വിനയ് തിവാരി (ഇടത്ത്)
India

യോഗിയുടെ എതിരാളിയായ സമാജ് വാദി പാര്‍ട്ടിയുടെ വിനയ് തിവാരി 750 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍; ഇഡി അറസ്റ്റ് ചെയ്തു

യോഗി ആദിത്യനാഥ് (ഇടത്ത്) കുനാല്‍ കമ്ര (വലത്ത്)
India

ആവിഷ്കാരസ്വാതന്ത്ര്യം ജന്മാവകാശമല്ല, ചിലര്‍ അതിനെ രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ഉപയോഗിക്കുന്നു: കുനാല്‍ കമ്രയ്‌ക്കെതിരെ യോഗി ആദിത്യനാഥ്

പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്ക് എത്തിയ അഡ്വ. എം. ആര്‍. അഭിലാഷ് ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കാന്‍ തയ്യാറെടുക്കുന്നു (ഇടത്ത്) അഡ്വ. എം. ആര്‍. അഭിലാഷ് (നടുവില്‍)  സിന്ധു സൂര്യകുമാര്‍ (വലത്ത്)
Kerala

കുംഭമേളയുടെ സത്യം തുറന്നുപറഞ്ഞ് അഡ്വ. എം.ആര്‍. അഭിലാഷ്;..കുംഭമേളയെ അധിക്ഷേപിച്ച സിന്ധു സൂര്യകുമാറിന് മറുപടിയായി മാറി ഈ കുറിപ്പ്

പുതിയ വാര്‍ത്തകള്‍

കാനഡ സന്ദര്‍ശനത്തിനിടയില്‍ മോദിയ്‌ക്കെതിരെ പതിയിരുന്ന് പ്രതിഷേധിക്കാന്‍ ഖലിസ്ഥാനികള്‍ക്ക് ഗൂഢപദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍ നഗരത്തില്‍ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 56 പേരെ, നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

ജനവാസമേഖലയില്‍ മാലിന്യം തള്ളാനെത്തിയ തമിഴ്‌നാട് സ്വദേശിയെ പിടികൂടി

ഇറാന്‍ ടിവിയിലെ വാര്‍ത്ത അവതാരകയായ സഹര്‍ ഇമാമി ഇസ്രയേലിനെ ചീത്തവിളിക്കുന്നു (ഇടത്ത്) ഇസ്രയേല്‍ ടിവിചാനല്‍ ഓഫീസില്‍ ബോംബിട്ടപ്പോള്‍ കരയുന്നു (നടുവില്‍) ഭയന്ന് ഓടിപ്പോകുന്നു (വലത്ത്)

ഇസ്രയേലിനെ ചീത്തവിളിച്ച ഇറാന്‍ ടിവി ചാനല്‍ അവതാരക;ബോംബ് പൊട്ടിയപ്പോള്‍ നിലവിളിച്ച് ഇറങ്ങിയോടി….ഇറാനില്‍ താരമായി സഹര്‍ ഇമാമി

ദേശീയപാത 66 തകര്‍ന്ന സംഭവം: നിര്‍മാണ കമ്പനിക്ക് ടെണ്ടറുകളില്‍ പങ്കെടുക്കുന്നതിന് വിലക്ക്, 9 കോടി പിഴ

ആലപ്പുഴ തലവടിയില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ സിപിഐയുടെ അവിശ്വാസ പ്രമേയ നോട്ടീസ്

കനത്ത മഴയില്‍ തൃശൂരില്‍ ഇരുനില വീട് തകര്‍ന്നു

റഷ്യ ഈയിടെ പ്രദര്‍ശിപ്പിച്ച ഹൈഡ്രജന്‍ ബോംബ്

ഇറാന്‍ അറ്റ കൈയ്‌ക്ക് ഇസ്രയേലില്‍ ഡേര്‍ട്ടി ബോംബിടുമോ? ആശങ്കയില്‍ യുഎസിലെ തിങ്ക് ടാങ്ക്

നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നടിയെക്കുറിച്ച് നന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies