Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരുന്ധതീ റോയ് പറയുന്നു: ‘ഗോധ്ര ട്രെയിന്‍ കത്തിച്ചത് ആരെന്നറിയില്ല’

ഇപ്പോഴിതാ ഗോധ്ര കലാപത്തിന് മുന്നോടിയായി സബര്‍മതി എക്സ് പ്രസിന് തീയിട്ട സംഭവത്തെക്കുറിച്ച് എഴുത്തുകാരി അരുന്ധതീറോയിയുടെ ഒരു വീഡിയോ പ്രചരിക്കുകയാണ്. സബര്‍മതി എക്സ് പ്രസ് തീയിട്ടത് ആരാണെന്ന് അറിയില്ലെന്ന  കള്ളമാണ് അരുന്ധതീറോയി ഈ വീഡിയോയില്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 11:18 pm IST
in India

സബര്‍മതി എക്സ് പ്രസ് എന്ന സിനിമയില്‍ വിക്രാന്ത് മാസി ഗോധ്ര ട്രെയിന്‍ തീയിടലിന് പിന്നിലെ സത്യമാണ് അന്വേഷിക്കുന്നത്. 2002ലെ ഗോധ്ര കലാപത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഒരു ജേണലിസ്റ്റിന്റെ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. അത് വീണ്ടെടുക്കുകയാണ് മറ്റ് ചില മാധ്യമപ്രവര്‍ത്തകര്‍. ഹിന്ദു കര്‍സേവാ പ്രവര്‍ത്തകരുമായി ഗുജറാത്തിലേക്ക് വരുന്ന സബര്‍മതി എക്സ് പ്രസ് എന്ന ട്രെയിന്‍ കത്തിക്കുകയാണ് ചെയ്തത്. ആ ആക്രമണത്തില്‍ കത്തിയെരിഞ്ഞ ബോഗിക്കുള്ളില്‍ പെട്ട 57 കര്‍സേവകരാണ് കത്തിമരിച്ചത്.

എന്നാല്‍ ഗോധ്ര കലാപത്തില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയ്‌ക്കുള്‍പ്പെടെ പങ്കുണ്ടെന്ന് പ്രചാരണമുണ്ടായി. ഗോധ്ര കലാപത്തിന്റെ പേരില്‍ ഹിന്ദു സമുദായത്തെ വില്ലന്മാരായി കാണിക്കുന്ന നിരവധി കള്ളക്കഥകളാണ് വിദേശത്ത് നിന്നും ഫണ്ട് കൈപ്പറ്റുന്ന എന്‍ജിഒ സംഘടനകള്‍ പ്രചരിപ്പിച്ചത്. അതിന് മുന്‍പന്തിയില്‍ നിന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു തീസ്ത സെതല്‍വാദ്. പല തവണ കോടതിയില്‍ തോറ്റിട്ടും പിന്നീടും അവര്‍ മോദിയ്‌ക്കും ആര്‍എസ്എസിനും ബിജെപിയ്‌ക്കും എതിരെ കേസുകളായി വന്നു.

ഇപ്പോഴിതാ ഗോധ്ര കലാപത്തിന് മുന്നോടിയായി സബര്‍മതി എക്സ് പ്രസിന് തീയിട്ട സംഭവത്തെക്കുറിച്ച് എഴുത്തുകാരി അരുന്ധതീറോയിയുടെ ഒരു വീഡിയോ പ്രചരിക്കുകയാണ്. സബര്‍മതി എക്സ് പ്രസ് തീയിട്ടത് ആരാണെന്ന് അറിയില്ലെന്ന  കള്ളമാണ് അരുന്ധതീറോയി ഈ വീഡിയോയില്‍ പറയുന്നത്.

Never forget her

😭 pic.twitter.com/3dy54k2QTZ

— Kreately.in (@KreatelyMedia) January 3, 2025

അരുന്ധതി റോയിയുടെ  ഈ  വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സബര്‍മതി എക്സ്പ്രസിനകത്ത് യാത്ര ചെയ്യുന്ന കര്‍സേവകരുടെ ബോഗിയുടെ വാതിലുകള്‍ എല്ലാം പുറത്ത് നിന്നും കൊട്ടിയടച്ച ശേഷമാണ് അക്രമികള്‍ ഈ ബോഗി കത്തിച്ചത്. 57 കര്‍സേവകര്‍ ആണ് വെന്ത് മരിച്ചത്. അക്രമികള്‍ കൃത്യമായി ലക്ഷ്യം വെച്ചത് അയോധ്യയില്‍ നിന്നും വരുന്ന കര്‍സേവകരെ തന്നെയാണ്.

ഗോധ്ര കലാപത്തെക്കുറിച്ച് പിന്നീട് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തെ നയിച്ച ആര്‍.കെ. രാഘവന്‍ ഗോധ്രയുടെ പേരില്‍ വിദേശഫണ്ട് വാങ്ങുന്ന എന്‍ജിഒ സംഘടനകള്‍ പല കള്ളക്കഥകളും പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ആര്‍.കെ. രാഘവന്‍. ഇവര്‍ സുപ്രീംകോടതിയുടെ മുന്‍പാകെ വെച്ച അന്വേഷണ റിപ്പോര്ട്ട് കോടതി അംഗീകരിച്ചു.

അതില്‍ കൗസര്‍ ബാനു എന്ന മുസ്ലിം യുവതിയുടെ കഥ ഉള്‍പ്പെടെ നിരവധി കള്ളക്കഥകള്‍ എന്‍ജിഒകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം വെറും കള്ളക്കഥകളാണെന്ന് ആര്‍.കെ. രാഘവന്‍ അന്വേഷണത്തില്‍ കണ്ടെത്തി:ഇതാണ് ആ കള്ളക്കഥ. കൗസന്‍ ബാനു എന്ന ഗര്‍ഭിണിയായ മുസ്ലിം യുവതിയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വയറ്റില്‍ കുത്തുക വഴി ഗര്‍ഭസ്ഥ ശിശു പല കഷണങ്ങളായി മുറിഞ്ഞു. കൗസര്‍ ബാനുവിനെ ഹിന്ദു അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തു. ഇതുപോലെ നൂറുകണക്കിന് കള്ളക്കഥകളാണ് ഗോധ്ര കലാപത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. നരോദ പടിയ എന്ന കിണറ്റില്‍ ഹിന്ദു അക്രമികള്‍ കലാപത്തില്‍ മരിച്ചവരുടെ ജഡങ്ങള്‍ എറിഞ്ഞു എന്നാണ് മറ്റൊരു കള്ളക്കഥ. ഗുജറാത്ത് സന്ദര്‍ശിച്ച ബ്രിട്ടീഷുകാരുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ബിജെപി ഭരിയ്‌ക്കുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ഭാഗമായ പൊലീസ് അട്ടിമറിച്ചു എന്നതാണ് വേറൊരു കള്ളക്കഥ. ഇതെല്ലാം എന്‍ജിഒകള്‍ പ്രചരിപ്പിച്ച കള്ളക്കഥകളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള ഗോധ്ര കലാപത്തെക്കുറിച്ചുള്ള പ്രത്യേക അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: GUJARATArundhatiroygodhraSabarmatiexpressGodhrariotGodhraviolence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

India

ഗുജറാത്തിലെ നർമ്മദ ജില്ലയിൽ 150-ലധികം ആദിവാസികൾ ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങി : പണവുമായി കറങ്ങുന്ന പാതിരിമാർക്ക് തിരിച്ചടി

India

ഗുജറാത്തില്‍ റോളിങ് പേപ്പറിനും സ്മോക്കിങ് കോണുകള്‍ക്കും നിരോധനം

India

പശുവിനെ കൊലപ്പെടുത്തി മാംസം വിറ്റു; ഗുജറാത്തിൽ മുന്നു പേർക്ക് ജീവപര്യന്തം തടവ്, വിധിയെ സ്വാഗതം ചെയ്ത് സംസ്ഥാന സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.