Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ഇന്ന് നായർ വിഭാഗത്തിനു വേണ്ടി പ്രവർത്തിക്കും, പിന്നെ ഹിന്ദുക്കൾക്ക് വേണ്ടി, പിന്നെ രാഷ്‌ട്രത്തിനു വേണ്ടി, സർവ്വ സമുദായങ്ങൾക്കു വേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 09:03 am IST
in Samskriti

കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാന പരിശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ച മഹാത്മാക്കളിൽ ഒരാളായ മന്നത്ത് പദ്മനാഭൻ
1878 ജനുവരി 2 ന് ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ആണ് ജനിച്ചത്.

സ്വാതന്ത്ര്യ സമരനായകൻ ശ്രീ ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സർവ്വെന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയിൽ നിന്നും ആശയം ഉൾക്കൊണ്ട് 1090 തുലാം 15 ന് (1914 ഒക്ടോബർ 31) മന്നത്ത് ഭവനത്തിന്റെ പൂമുഖത്ത് വച്ച് അമ്മ പാർവ്വതി അമ്മ കൊളുത്തിയ നിലവിളക്കിന്റെ മുന്നിൽ വച്ച് പ്രതിജ്ഞ ചൊല്ലി ‘നായർ സമാജ ഭൃത്യജന സംഘം ‘ ആരംഭിച്ചു. 1915 ൽ ഇത് ‘നായർ സർവ്വീസ് സൊസൈറ്റിയായി’ പുനർനാമകരണം ചെയ്യപ്പെട്ടു.

അന്ധവിശ്വാസവും അനാചാരവും ആഢംബരഭ്രമവും കാലത്തിന് പറ്റാത്ത മരുമക്കത്തായവും കൊണ്ട് അധപതനത്തിന്റെ അടിത്തട്ടിലേക്ക് പോയ സമുദായത്തെ അതിന്റെ പഴയ പ്രഭാവത്തിലേക്ക് കൊണ്ട് വരാൻ മന്നത്തിന് കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച് കൊണ്ടും ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തു കൊണ്ടും സാമൂഹ്യ നവോത്ഥാനത്തിന് തുടക്കം കുറിച്ചു.

ഭാരത കേസരി മന്നത്ത് പത്മനാഭൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം തന്നെയാണ്. വിവേകാനന്ദ സ്മാരക സമിതിയുടെ ആദ്യ അധ്യക്ഷനായിരുന്നു മന്നം. ജാതി വിവേചനം അവസാനിപ്പിച്ച് ഹിന്ദു സമൂഹം ഒരുമിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു ശ്രീ മന്നത്ത് പത്മനാഭൻ . ഹിന്ദുമഹാ മണ്ഡലീ രൂപീകരണത്തിനായി കൂടിയ യോഗത്തിൽ അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇതായിരുന്നു. “താനിനി മന്നത്ത് പത്മനാഭൻ നായരല്ല വെറും മന്നത്ത് പത്മനാഭൻ മാത്രമായിരിക്കും.”

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡണ്ട് കൂടിയായിരുന്നു ശ്രീ മന്നത്ത് പത്മനാഭൻ.
സനാതനമായ ഹൈന്ദവധർമ്മം ജാതിയേയോ ജാതി അടിസ്ഥാനമാക്കിയുള്ള ഉച്ചനീചത്വങ്ങളേയൊ അംഗീകരിക്കുന്നില്ലെന്നും ഹൈന്ദവ വിശ്വാസികൾക്കുണ്ടായ സകല അധ:പതനത്തിന്റെ യും കാരണം ജാതി വ്യത്യാസമാണെന്നും അദ്ദേഹം ഉറക്കെ വിളിച്ച് പറഞ്ഞു.

“ഇന്ന് നായർ വിഭാഗത്തിനു വേണ്ടി ഞാൻ പ്രവർത്തിക്കും പിന്നെ ഹിന്ദുക്കൾക്ക് വേണ്ടിയായിരിക്കും, പിന്നെ രാഷ്‌ട്രത്തിനു വേണ്ടിയും, സർവ്വ സമുദായങ്ങൾക്കു വേണ്ടിയുമായിരിക്കും എന്റെ പ്രവൃത്തിപഥം” എന്ന് പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്ത ആ നവോത്ഥാന നായകൻ 1970 ഫെബ്രുവരി 25 ബുധനാഴ്ച പകൽ 11.45 ന് വിഷ്ണുപാദം പൂകി. പൂജ്യത്തിൽ നിന്ന് പൂജ്യപാദ പദവിയിലേക്ക് എത്തിയ മഹാനായിരുന്നു ശ്രീ മന്നത്ത് പത്മനാഭൻ.

Tags: Mannam Jayanti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്നം ജയന്തി പ്രതിനിധി സമ്മേളനം ഇന്ന്

Kerala

മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന് രണ്ട് തീയതികളില്‍

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.