Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദോഫാർ ഗവർണറേറ്റിൽ കണ്ടെത്തിയത് എഡി 16 ആം നൂറ്റാണ്ടിലെ അവശേഷിപ്പുകൾ : ഒമാനിൽ മറഞ്ഞിരിക്കുന്ന ചരിത്രം ഗവേഷകർ കണ്ടെത്തുമ്പോൾ

ഇന്ത്യ, ആഫ്രിക്ക, ചൈന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളും ഈ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Dec 28, 2024, 05:24 pm IST
in Gulf, Marukara
FacebookTwitterWhatsAppTelegramLinkedinEmail

മസ്ക്കറ്റ് : ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നിന്ന് എഡി 16, 18 നൂറ്റാണ്ടുകളിലെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ അൽ ബലീദ് ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഉദ്ഘനന പ്രവർത്തനങ്ങളിലാണ് ഈ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്.

ഇറ്റാലിയൻ യൂണിവേഴ്സിറ്റി ഓഫ് നാപ്പിൾസുമായി സംയുക്തമായി നടത്തുന്ന ഉദ്ഘനന പ്രവർത്തനങ്ങളുടെ ഏഴാമത് സീസണിന്റെ ഭാഗമായാണ് ഈ കണ്ടെത്തലുകൾ. അൽ ബലീദ് ആർക്കിയോളജിക്കൽ സൈറ്റിന്റെ തെക്ക് പടിഞ്ഞാറൻ പ്രവേശനകവാടത്തിനും, അൽ ഫർദ് മേഖലയ്‌ക്കും അരികിലായി ഈ മേഖലയിലെ കോട്ടയുടെയും, അൽ ബലീദ് പള്ളിയുടെയും തെക്കൻ പ്രദേശങ്ങളിലാണ് ഇത്തവണ പ്രധാനമായും ഉദ്ഘനന പ്രവർത്തനങ്ങൾ നടത്തുന്നത്.

ഈ മേഖലയിൽ നിന്ന് ഒന്നിലധികം ചെറു മുറികളുള്ള ഒരു കെട്ടിടത്തിന്റെ അവശേഷിപ്പുകൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിൽ അടുപ്പ്, ചൂള എന്നിവയും, വളരെയധികം കക്കകളും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യ, ആഫ്രിക്ക, ചൈന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളും ഈ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രാചീന സംസ്കൃതികളിലേക്ക് ഈ മേഖലയ്‌ക്ക് ഉണ്ടായിരുന്ന വാണിജ്യ ബന്ധങ്ങളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

ഒരു പ്രധാന സാംസ്കാരിക, വാണിജ്യ കേന്ദ്രമായിരുന്നു അൽ ബലീദ് എന്നതിന്റെ അടയാളമാണ് ഇവിടെ നിന്ന് കണ്ടെത്തിയിട്ടുള്ള എ ഡി 16, 18 നൂറ്റാണ്ടുകളിൽ നിന്നുളള പുരാവസ്തു അവശേഷിപ്പുകൾ എന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

ഈ മാസമാദ്യം സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പുരാതന നഗരമായ ഖൽഹാഥിന്റെ തീരപ്രദേശത്താണ് ഈ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചിരുന്നു. ഒമാനിലെ പുരാവസ്തുഅവശേഷിപ്പുകൾ കണ്ടെത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഈ നടപടിയുടെ ഭാഗമായി പ്രാചീന ഖൽഹാഥ് തുറമുഖത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തുന്നതിനും, സർവേ ചെയ്യുന്നതിനും, കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലയളവിലെ വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരിടമായിരുന്നു ഖൽഹാഥ് തുറമുഖം.

അറേബ്യൻ ഉപദ്വീപുകൾ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവയുമായി ഒമാൻ എന്ന രാജ്യത്തിന്റെ ബന്ധിപ്പിച്ചിരുന്ന സമുദ്ര വാണിജ്യ പാതയിലെ പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു ഖൽഹാഥ് തുറമുഖം എന്നാണ് കരുതുന്നത്.

Tags: GulfarcheologyOmanscientistPravasi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യൂറോപ്പ് മാതൃകയിൽ ഗൾഫും ; ഇനി ഒട്ടും വൈകില്ല , ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ 

Gulf

ഒമാൻ : ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായി പുതിയ സേവനകേന്ദ്രങ്ങൾ തുറന്നു

Gulf

ഒമാനിൽ മിക്ക മേഖലകളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു

Gulf

പ്രവാസ ലോകത്തിലെ കായിക ഉത്സവം ! പുത്തൻ ചടുലതകളുമായി ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഈ വർഷം നവംബറിൽ തുടക്കമാകും 

Gulf

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

പുതിയ വാര്‍ത്തകള്‍

കുസുമവും നാരായണ ഗെയ്ക്‌വാഡും

കുസുമവും നാരായണ ഗെയ്ക്‌വാഡും; കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം : മാപ്പ് പറഞ്ഞ് ടിനി ടോം

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

മിനിക്കഥ: ഗുല്‍മോഹര്‍

തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാന്‍ കൂറ്റന്‍ ചരക്ക് വിമാനം എത്തി

കവിത: ഭാരതാംബ

സക്കീർ നായിക്കിന്റെ അനുയായി ; പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിക്കുന്ന വിദഗ്ധൻ ; അബൂബക്കർ സിദ്ധിഖി വമ്പൻ മത്സ്യമെന്ന് പൊലീസ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, സസ്പെന്‍ഷന്‍ റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടതിയുടെ പരിഗണയിലെന്നും വി സി

ടി.ജി. വേലായുധന്‍ നായര്‍,  ടി.ജി. ബാലകൃഷ്ണന്‍ നായര്‍

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മയ്‌ക്ക്

അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിലെ കരണത്തടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies