Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ബലിദാനത്തിന് 101 വയസ്

സജികുമാര്‍ കുഴിമറ്റം by സജികുമാര്‍ കുഴിമറ്റം
Dec 14, 2024, 10:05 am IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: കേരള ചരിത്രത്തിലെ ആദ്യ രാഷ്‌ട്രീയ ബലിദാനിയായ ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ രക്തസാക്ഷിത്വത്തിന് ഒരു നൂറ്റാണ്ട്. 1924 ഡിസംബര്‍ 13ന് ആണ് വൈക്കം സത്യഗ്രഹത്തിലെ ഉദയതാരമായ ചിറ്റേടത്തിന്റെ മരണം. വൈക്കം സത്യഗ്രഹത്തെ തകര്‍ക്കാനിറങ്ങിയ ഗുണ്ടകള്‍ 1924 ഒക്ടോബറില്‍ നടത്തിയ ആക്രമണത്തിലാണ് ചിറ്റേടത്തിന് പരിക്കേറ്റത്. ആറടിയിലേറെ ഉയരവും അടിതട അഭ്യാസമുറകളും വശമുണ്ടായിരുന്ന, ആനക്കൊമ്പു കെട്ടിയ കഠാര എപ്പോഴും ഒപ്പം സൂക്ഷിച്ചിരുന്ന ശങ്കുപ്പിള്ള സഹന സമരഭടന്‍ എന്ന രീതിയില്‍ പ്രത്യാക്രണത്തിന് തയാറാകാതെ കൊടിയ മര്‍ദനം ഏറ്റുവാങ്ങുകയായിരുന്നു.

ഇണ്ടംതുരുത്തി മനയുമായി ബന്ധമുള്ളവരെന്നു കരുതുന്ന ഗുണ്ടകള്‍ക്കൊപ്പം തിരുവിതാംകൂര്‍ പോലീസും ഉണ്ടായിരുന്നു. മര്‍ദനമേറ്റിട്ടും സമര രംഗത്ത് തുടര്‍ന്ന അദ്ദേഹത്തിന്റെ ആരോഗ്യം പെട്ടന്നു വഷളായി. ആരോഗ്യസ്ഥിതിവഷളായതിനാല്‍ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്കു നടത്തിയ സവര്‍ണ ജാഥയില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. ഡിസംബര്‍ രണ്ടാം വാരത്തിന്റെ തുടക്കത്തില്‍ ന്യൂമോണിയ കലശലായി. ഒടുവില്‍ 38-ാം വയസ്സില്‍, 1924 ഡിസംബര്‍ 13ന് മരണത്തിനു കീഴടങ്ങി.

1920ല്‍ ചെങ്ങന്നൂരില്‍ അയിത്തോച്ചാടന, ക്ഷേത്രപ്രവശനത്തിലൂടെയായിരുന്നു ചിറ്റേടത്തിന്റെ പൊതുജീവിതം തുടങ്ങിയത്. 1923 കാക്കിനഡ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അയിത്തോച്ചാടനം അജന്‍ഡയാക്കിയത് ടി.കെ. മാധവന്റെയും ചിറ്റേടത്തിന്റെയും ഇടപെടലില്‍ ആയിരുന്നു. ശങ്കുപ്പിള്ള വൈക്കത്തെത്തി സമരഭടന്മാരുടെ ക്യാപ്റ്റന്‍ സ്ഥാനവും ക്യാമ്പിലേക്ക് ആഹാരം എത്തിക്കുന്ന ചുമതലയും ഏറ്റത് ടി.കെ. മാധവന്റെ ക്ഷണപ്രകാരമാണ്. തെള്ളിയൂരില്‍ നിന്ന് കാര്‍ഷികവിഭവങ്ങള്‍ സംഭരിച്ച് മണിമല കോമളം കടവിലൂടെ ചങ്ങനാശേരിയില്‍ മന്നത്ത് പത്മനാഭന്‍ ഒരുക്കിയ സംഭരണശാലയില്‍ എത്തിക്കുകയായിരുന്നു പ്രവര്‍ത്തനം.

ഇരുപതാം വയസില്‍ കാശി യാത്രയാണ് ഭാരതത്തെ അറിയാന്‍ പ്രേരണ നല്കിയത്. കേരളത്തില്‍ നിന്ന് ഗാന്ധിജിയെ കാണാന്‍ സബര്‍മതിയിലേക്ക് എത്തിയ ആദ്യ സേവകനും അദ്ദേഹമായിരുന്നു. മടങ്ങുമ്പോള്‍ ഗാന്ധിജി സമ്മാനിച്ച മൂന്ന് ചര്‍ക്കകള്‍ കൊണ്ട് ഖാദി പ്രസ്ഥാനത്തിനു ഊടുംപാവും നെയ്തതും ഖദര്‍ ഈ നാടിന്റെ മേലങ്കിയാക്കിമാറ്റിയതും ചിറ്റേടത്തു ശങ്കുപ്പിള്ള ആയിരുന്നു.

 

Tags: Vaikom SatyagrahaChitedathu shankupillai101 years since the sacrifice
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം സത്യഗ്രഹത്തെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു: പി.എസ്. ശ്രീധരന്‍ പിള്ള

ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ തറവാട്ടു വീട്ടിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഹിന്ദു ഐക്യവേദി നേതാക്കള്‍
Kerala

ചിറ്റേടത്തിന്റെ ജീവിതം: പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം- ഹിന്ദു ഐക്യവേദി

Kerala

വൈക്കം സത്യഗ്രഹം: കാര്യങ്ങള്‍ ഗാന്ധിജിയെ ബോധ്യപ്പെടുത്തിയത് ആഗമാനന്ദസ്വാമികള്‍; ചര്‍ച്ചയില്‍ ദ്വിഭാഷി,മാധ്യമലോകം തമസ്‌കരിച്ചു

Article

വൈക്കം സത്യാഗ്രഹം: ഹിന്ദു ഐക്യത്തിന്റെ സുവര്‍ണ താക്കോല്‍

Kerala

വൈക്കം സത്യഗ്രഹം ഹിന്ദു ഏകീകരണത്തിന്റെ അടയാളം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies