Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഡാബ്സിയുടെ ശബ്ദത്തില്‍ തൃപ്തിയില്ല, മാര്‍ക്കോ ടീം പകരം മറ്റൊരു ഗായകന്‍ സന്തോഷ് വെങ്കിയെ കൊണ്ടുവന്നു; ഇതോടെ മുറവിളിയുമായി ഡാബ്സി ഫാന്‍സ് രംഗത്ത്

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ എന്ന സിനിമയില്‍ ബ്ലഡ് എന്ന ഗാനം പാടിയ ഡാബ്സിയെ ശബ്ദം പോരെന്ന കാരണത്താല്‍ ഒഴിവാക്കിയെന്ന വാര്‍ത്ത സൈബറിടത്തില്‍ ചൂടപ്പം പോലെ പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 11:44 pm IST
in Music, Entertainment
സന്തോഷ് വെങ്കി (ഇടത്ത്) ഉണ്ണി മുകന്ദന്‍ മാര്‍കോയില്‍ (നടുവില്‍) ഡാബ് സീ (വലത്ത്)

സന്തോഷ് വെങ്കി (ഇടത്ത്) ഉണ്ണി മുകന്ദന്‍ മാര്‍കോയില്‍ (നടുവില്‍) ഡാബ് സീ (വലത്ത്)

 

തിരുവനന്തപുരം: ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ എന്ന സിനിമയില്‍ ബ്ലഡ് എന്ന ഗാനം പാടിയ ഡാബ്സിയെ ശബ്ദം പോരെന്ന കാരണത്താല്‍ ഒഴിവാക്കിയെന്ന വാര്‍ത്ത സൈബറിടത്തില്‍ ചൂടപ്പം പോലെ പ്രചരിക്കുകയാണ്.

ചങ്ങരംകുളത്തുകാരന്‍ മുഹമ്മദ് ഫാസിലാണ് റാപ് ഗാനത്തിലൂടെ ആസ്വാദകരുടെ മനസില്‍  ഇടം നേടിയ ഡാബ്സി.  ബ്ലഡ് എന്ന മാര്‍ക്കോയിലെ ഡാബ്സി പാടിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പക്ഷെ ഉണ്ണി മുകുന്ദ ന്‍ നായകനായി അഭിനയിക്കുന്ന മാര്‍ക്കോ എന്ന സിനിമയിലെ ബ്ലഡ് എന്ന ഗാനത്തിന് ഡാബ്സിയുടെ ശബ്ദം ചേരുന്നില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചോരക്കറയുടെ ചായം പുരളണ, തീരാപ്പകയുടെ നെഞ്ചാണേ…എന്നതാണ് വരികള്‍. വിനായക് ശശികുമാറിന്‍റേതാണ് ഈ വരികള്‍. ആണായ് പിറന്നോനെ ദൈവം പാതി സാത്താനേ….എന്നാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.

ശബ്ദം ചേരുന്നില്ലെന്ന വിമര്‍ശനം രൂക്ഷമായതോടെ ഡാബ്സിയെ ഒഴിവാക്കി ബ്ലഡ് എന്ന ഗാനം സന്തോഷ് വെങ്കിയെക്കൊണ്ട് പാടിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡാബ്സിയുടെ ശബ്ദത്തെ പരിഹസിച്ചുകൊണ്ട് ട്രോള്‍വീഡിയോകളും ഇറങ്ങിയിരുന്നു. കാരണം ഈ വരികള്‍ക്ക് കൂറെക്കൂടി ബാസുള്ള ശബ്ദം വേണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായം മാനിച്ച് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്ദം ഉള്‍ക്കൊള്ളിച്ച് പുതിയ പതിപ്പ് ഉടന്‍ പുറത്തിറക്കുന്നതാണെന്ന് മാര്‍ക്കോയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് സന്തോഷ് വെങ്കി പാടി ബ്ലഡ് എന്ന ഗാനം പുറത്തിറങ്ങിയത്. ഇതിനോടകം 19 ലക്ഷം പേര്‍ ഗാനം കണ്ടുകഴിഞ്ഞു.  റോക്ക് ഗാനം പാടുന്ന ശൈലില്‍ അല്‍പം സ്ക്രീമിങ്ങോട് കൂടിയ സന്തോഷ് വെങ്കിയുടെ ആലാപനശൈലിയ്‌ക്ക് നല്ല വരവേല്‍പായിരുന്നു സമൂഹമാധ്യമങ്ങളില്‍. ഉച്ചാരണത്തിലെ മലയാളിത്തക്കുറവ് ഒരു പോരായ്‌മയാണെങ്കിലും സന്തോഷ് വെങ്കി പോലുള്ള ഒരു പാന്‍ ഇന്ത്യന്‍ ഗായകന്‍ മലയാളത്തില്‍ പാടുന്നു എന്ന ഹൈലൈറ്റ് ഗാനത്തിന് നല്ല സ്വീകാര്യത നല‍്കുന്നു. ഇതോടെ സൈബറിടങ്ങളില്‍ ഡാബ്സിയെ അനുകൂലിച്ചും സന്തോഷ് വെങ്കിയെ എതിര്‍ത്തും പ്രതികരണങ്ങള്‍ നിറഞ്ഞിരുന്നു. “എന്റെ പാട്ട് അവര്‍ ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നു. പ്രേക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് നിര്‍മ്മാതക്കള്‍ എത്തിയത്. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്”- തനിക്കെതിരായ ഡാബ്സി ഫാന്‍സിന്റെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും തലയൂരാന്‍ ശ്രമിച്ച് സന്തോഷ് വെങ്കി പ്രതികരിക്കുന്നു.

കെജിഎഫിന് വേണ്ടി ഗാനം ആലപിച്ച ഗായകനാണ് സന്തോഷ് വെങ്കി. ഡാബ്സിക്ക് വേണ്ടി സൈബറിടത്തില്‍ മുറവിളി ഉയര്‍ന്നതോടെ സന്തോഷ് വെങ്കി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഡാബ്സിക്ക് പകരക്കാരനായല്ല താന്‍ പാടിയതെന്ന വിശദീകരണം നല്‍കി സന്തോഷ് വെങ്കി തല്‍ക്കാലം ഡാബ്സി ഫാന്‍സിയില്‍ നിന്നും തലയൂരിയിരിക്കുകയാണ്.  ബ്ലഡ് എന്ന ഗാനം നിര്‍മ്മാതാവിന് അയച്ചുകൊടുക്കാന്‍ തയ്യാറാക്കിയ ഒന്നാണെന്നും സന്തോഷ് വെങ്കി പറഞ്ഞു. “രവി ബസ് റൂര്‍ എന്ന സംഗീത സംവിധായകനുമായി നേരത്തെ ബന്ധമുണ്ട്. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ് വാസ്തവത്തില്‍ നിര്‍മ്മാതാവിന് നല്‍കാനായി തയ്യാറാക്കിയ റഫ് വെര്‍ഷന്‍ മാത്രമാണ് ഈ ഗാനം.”- സന്തോഷ് വെങ്കി പറഞ്ഞു. ദീപിക പദുകോണ്‍ നായികയായ ലേഡി സിംഘത്തിലെ സന്തോഷ് വെങ്കിയുടെ ഗാനം ലഹരിയായി മാറിക്കഴിഞ്ഞു. സീബ്ര എന്ന ഹിന്ദി സിനിമയിലെ തേരി മേരിയും സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റാണ്. കെജിഎഫിലെ ഗാനങ്ങളാണ് സന്തോഷ് വെങ്കിയെ ഇന്ത്യയാകെ അറിയപ്പെടുന്ന ഗായകനാക്കിയത്.

ഇതോടെ ഡാബ്സിയെ പരിഹസിച്ചും സമൂഹമാധ്യമങ്ങളില്‍ ആക്രമണം വ്യാപകമായിരിക്കുകയാണ്. ഡാബ്സി ഒരു റാപ് ഗായകനാണ്. ഡാബ്സി പാടിയ ബ്ലഡ് എന്ന ഗാനം 23 ലക്ഷം പേര്‍ കേട്ടുകഴിഞ്ഞു. ഇദ്ദേഹം ആവേശം എന്ന സിനിമയില്‍ ഫഹദ് ഫാസിലിന് വേണ്ടി പാടിയ ഇലുമിനാച്ചി എന്ന ഗാനം സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായിരുന്നു. മലപ്പുറം സ്ലാങ്ങില്‍ പാടുന്ന ഡാബ്സിയുടെ ഹിപ് ഹോപുകള്‍ക്ക് ഏറെ കേള്‍വിക്കാരുണ്ട്.

Tags: RapHiphopbloodLatest infoUnnimukundanMalayalamCinemaMarcoDabzeeSanthoshVenky
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.