Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരുവന്നൂര്‍ സഹ. ബാങ്കിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍z നേട്ടമുണ്ടാക്കുന്നത് വ്യാജവായ്പാ തട്ടിപ്പുകാര്‍; എതിര്‍ത്ത ജീവനക്കാര്‍ക്ക് വധഭീഷണി

ടി.എസ്. നീലാംബരന്‍ by ടി.എസ്. നീലാംബരന്‍
Oct 8, 2024, 09:16 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: മുന്നൂറു കോടിയിലേറെ രൂപയുടെ വ്യാജവായ്പാതട്ടിപ്പില്‍ പൊളിഞ്ഞ കരുവന്നൂര്‍ സഹകരണ ബാങ്കിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉപയോഗപ്പെടുത്തി പണം തട്ടുന്നതും ബാങ്കിനെ കബളിപ്പിച്ച ബിനാമി വായ്പാ തട്ടിപ്പുകാര്‍. ഭൂമിയോ മറ്റ് മതിയായ രേഖകളോ ഇല്ലാതെ വ്യാജവായ്പകള്‍ വഴി വന്‍ തുക എടുത്തവരാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉപയോഗപ്പെടുത്തി രക്ഷപ്പെടുന്നത്. ബാങ്കില്‍ നടക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപടികളില്‍ സംശയമുന്നയിച്ച് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്കിയതോടെയാണ് കള്ളക്കളികള്‍ പുറത്താവുന്നത്. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ജോയിന്റ് രജിസ്ട്രാറെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.

സംഘത്തില്‍ 19672 നമ്പര്‍ അംഗം ബ്രഹ്മകുളം കൊങ്കണം വീട്ടില്‍ ഷഫീറിന് എസ്എല്‍എം 5283 നമ്പര്‍ വായ്പയായി 50 ലക്ഷം രൂപ നല്കിയിരുന്നു. ഇതേ വിലാസത്തില്‍ ഇയാളുടെ കുടുംബാംഗമായ റുഖിയ എന്നയാളുടെ പേരിലും 50 ലക്ഷം എസ്എല്‍എം 5649 നമ്പറില്‍ വായ്പ നല്കി. എന്നാല്‍ ഇവര്‍ക്ക് ലോണ്‍ അനുവദിച്ചതിന്റെ ഈടു വസ്തുവോ മറ്റ് രേഖകളോ ബാങ്കില്‍ ഇല്ല. 16580 നമ്പര്‍ അംഗമായ മണികണ്ഠന്‍ എന്നയാളുടെ പേരില്‍ 35 ലക്ഷം രൂപ വായ്പ നല്കി. ഇതിനും ബാങ്കില്‍ കണക്ക് മാത്രമേയുള്ളൂ. രേഖകള്‍ ഇല്ല. ഷഫീറിന്റെ വായ്പ 94.5 ലക്ഷവും റുഖിയയുടെ വായ്പ 95.35 ലക്ഷവും മണികണ്ഠന്റെ വായ്പ 69.75 ലക്ഷവും ബാധ്യതയായിരുന്നു. കഴിഞ്ഞ മെയ് 23ന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് അപേക്ഷിച്ച ഇവര്‍ അന്നു തന്നെ 1.5 കോടി രൂപ പണമായി ബാങ്കില്‍ നിക്ഷേപിച്ചു.

ഷഫീറിന്റെയും റുഖിയയുടേയും പേരില്‍ 55 ലക്ഷം വീതവും മണികണ്ഠന്റെ പേരില്‍ 40 ലക്ഷവുമാണ് നിക്ഷേപിച്ചത്. രണ്ട് ലക്ഷത്തില്‍ കൂടിയ തുക പണമായി സ്വീകരിക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെ നിയമം നിലനില്‍ക്കുമ്പോഴാണ് ഇത്രയും വലിയ തുക പണമായി എത്തിച്ചത്. ഈ പണത്തിന്റെ സ്രോതസ് അന്വേഷിക്കുകയോ വിവരം ഐടി, ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയോ ചെയ്തിട്ടില്ല. പകരം ഈ മൂന്ന് പേരും ദരിദ്രരാണെന്നും ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി ബാക്കി തുക എഴുതിത്തള്ളണമെന്നും ശിപാര്‍ശ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് സമിതി ജോയിന്റ് രജിസ്ട്രാര്‍ക്ക് കത്തു നല്കുകയായിരുന്നു.

കത്ത് ലഭിച്ച ജോയിന്റ് രജിസ്ട്രാര്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ക്ക് വായ്പ അനുവദിച്ചതിന്റെ രേഖകളോ ഈട് നല്കിയ വസ്തുവിന്റെ രേഖകളോ ബാങ്കില്‍ ഇല്ലെന്ന മറുപടിയാണ് ഭരണസമിതി നല്കുന്നത്. ഇതോടെ ഇത് ബിനാമി വായ്പയാണെന്ന് ഓഡിറ്റ് വിഭാഗം സംശയം പ്രകടിപ്പിച്ചു. തിരിച്ചടച്ച ഒന്നരക്കോടി രൂപ കള്ളപ്പണമാണെന്ന സംശയവും പ്രകടിപ്പിച്ചു. ഇതോടെയാണ് ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയെത്തിയത്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കേണ്ടെന്നും കൊന്നുകളയാനും മടിക്കില്ലെന്നുമായിരുന്നു ഭീഷണി. ഓഡിറ്റ് വിഭാഗം സംശയമുന്നയിച്ചതോടെ ജോയിന്റ് രജിസ്ട്രാര്‍ തീരുമാനമെടുക്കാതെ ഫയല്‍ സഹകരണ രജിസ്ട്രാര്‍ക്ക് കൈമാറിയിട്ടുണ്ട്.

Tags: Karuvannur Cooperative Bank ScamemployeesFake loan fraudsters
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി തീരത്ത് ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി

Kerala

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

Kerala

കടലില്‍ കുടുങ്ങിയ ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കരയ്‌ക്കെത്തിച്ചു, തൊഴിലാളികളെയും രക്ഷപ്പെടുത്തി

Kerala

കാലത്തിനൊത്ത് മാറുന്നുന്നില്ല; ശമ്പള പരിഷ്‌കരണ ആനുകൂല്യം വൈകുന്നതായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

പാക് അധീന കശ്മീരിനെ പാടെ അവഗണിച്ച് പാകിസ്ഥാൻ : താഴ്‌വരയിലേക്കുള്ള ബജറ്റ് 16 ശതമാനം വെട്ടികുറച്ച് ഷഹബാസ് ഷെരീഫ് 

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

സനാതനത്വത്തെ ആദരിച്ച ആധുനിക നിരൂപകന്‍

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഐഎസ്‌ഐയുടെ ‘മാഡം എൻ’ ആരാണ് ? ചാരവൃത്തി കേസിൽ അറസ്റ്റിലായവരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നത് ഈ ചാരസുന്ദരി

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള പാലേമാട് സെ.  തോമസ് ചര്‍ച്ച് സന്ദര്‍ശിച്ച് ഫാ. തോമസ് പരിന്തനോലിലുമായി കൂടിക്കാഴ്ച നടത്തുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി  
അഡ്വ. മോഹന്‍ ജോര്‍ജ്

വികസിത നിലമ്പൂരിനായി എന്‍ഡിഎ, വര്‍ഗീയ കാര്‍ഡിറക്കി ഇരുമുന്നണികള്‍; വികസനം ചര്‍ച്ച ചെയ്താൽ ഇരുമുന്നണികള്‍ക്കും തിരിച്ചടി നേരിടുമെന്ന് ഭയം

ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കെന്ന ഗുരുതര ആരോപണവുമായി ഇലോൺ മസ്‌ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies