Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുനാവായപ്പാലം: ഇ. ശ്രീധരന്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 07:36 am IST
in Kerala

കോഴിക്കോട്: ഭാരതപ്പുഴയ്‌ക്ക് കുറുകേ പണിയുന്ന തവനൂര്‍- തിരുനാവായ പാലത്തിന്റെ അലൈന്‍മെന്റ് മാറ്റിപ്പണിയണമെന്ന് ആവശ്യപ്പെട്ട് ലോകപ്രസിദ്ധ സാങ്കേതിക വിദഗ്‌ദ്ധന്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ റിട്ട് നല്‍കി.

പാലത്തിന്റെ അലൈന്‍മെന്റ് മാറ്റിയാല്‍ നിര്‍മ്മാണച്ചെലവ് മൂന്നിലൊന്നായി കുറയ്‌ക്കാമെന്നും ഭരതപ്പുഴയുടെ തീരത്തെ സംസ്‌കൃതി സ്മാരകങ്ങള്‍ തകര്‍ക്കാതിരിക്കാമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അനേക കോടികളുടെ ആരാധനാ- വിശ്വാസത്തിന്റെ ഭാഗവും പുണ്യ സങ്കേതവുമായ തിരുനാവായ ബലിതര്‍പ്പണ സ്ഥാനത്തെ ത്രിമൂര്‍ത്തി ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കുന്നതോടൊപ്പം കുറ്റിപ്പുറം- ഗുരുവായൂര്‍ റെയില്‍വേ പാത വരുമ്പോള്‍ തടസമില്ലാത്ത ഗതാഗത സംവിധാനത്തിനും പാലത്തിന്റെ നിലവിലെ അലൈന്‍മെന്റ് മാറ്റുന്നത് സഹായകമാകുമെന്ന് ഇ. ശ്രീധരന്‍ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

2016 ഒക്ടോബര്‍ മാസമാണ് ഈ പാലംപണിക്ക് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പാലത്തിന്റെ നിര്‍മ്മാണ രീതിയും അലൈന്‍മെന്റും പുറത്തുവന്നതോടെ ഇ. ശ്രീധരന്‍ 2022 സപ്തംബര്‍ 19ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.

പാലം നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട സാങ്കേതിക കാര്യങ്ങളും ചെലവു ചുരുക്കാനുള്ള മാര്‍ഗങ്ങളും ഇതില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനും വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനും അദ്ദേഹം കത്തയച്ചു. മറുപടി ലഭിക്കാതായപ്പോള്‍ 2023 ഫെബ്രുവരി 18 ന് ഓര്‍മ്മപ്പെടുത്തല്‍ കത്തയച്ചു. അതിനോടും പ്രതികരിച്ചില്ല. പിന്നീട് 2024 ആഗസ്ത് 24 ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ഇ. ശ്രീധരന്റെ കത്തിനോടോ നിവേദനങ്ങളോടോ ഒരു പരിഗണനയും പിണറായി സര്‍ക്കാര്‍ കാട്ടിയില്ല. പ്രതിഷേധങ്ങളും നിര്‍ദ്ദേശങ്ങളും അവഗണിച്ച് സപ്തംബര്‍ എട്ടിന് പാലം നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു.

പൊതുജനങ്ങളും ഹിന്ദുഐക്യവേദിയടക്കമുള്ള സംഘടനകളും ഏറെ നാള്‍ നടത്തിയ പ്രക്ഷോഭ സമരങ്ങളും സര്‍ക്കാര്‍ വകവെച്ചില്ല. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, തവനൂരില്‍ കേരള ഗാന്ധി കേളപ്പജിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന സര്‍വോദയ സംഘം സ്മാരകം പൊളിച്ച് മാറ്റുകയും ചെയ്തു.

നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പാലത്തിന്റെ വഴി 200 മീറ്റര്‍ ഒരു വശത്തേക്ക് മാറ്റിയാല്‍ കേരള ഗാന്ധി കെ. കേളപ്പന്റെ സമാധി സ്ഥാനമെന്ന ചരിത്രപ്രസിദ്ധ സ്ഥാനവും ത്രിമൂര്‍ത്തിക്ഷേത്രമെന്ന പവിത്ര സ്ഥാനവും സംരക്ഷിക്കാവുന്നതേയുള്ളു.

തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവും സംഘമായെത്തി ഇ. ശ്രീധരനെ വഴി തടഞ്ഞ്, കാല്‍പിടിച്ച് അപേക്ഷിക്കുന്നുവെന്ന് വിശദീകരിച്ച് അതിന്റെ ദൃശ്യം പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ അതിനിടെ പ്രചരിപ്പിച്ചു. ജനങ്ങള്‍ ഇ. ശ്രീധരന് എതിരാണെന്നു വരുത്തിത്തീര്‍ക്കാനും മാനസികമായി സമ്മര്‍ദ്ദത്തിലാക്കാനുമായിരുന്നു ഇത്. പരോക്ഷമായ രാഷ്‌ട്രീയ ഭീഷണികൂടിയായിരുന്നു ഇത്. എന്നാല്‍ ‘അത് ജീവാപായ ഭീഷണിയാണെന്ന വാര്‍ത്തകളില്‍ കഴമ്പില്ല, അവര്‍ക്ക് പറയാനുള്ളത് അവര്‍ പറഞ്ഞു, എനിക്ക് പറയാനുള്ളത് ഞാനും പറയുന്നുവെന്നേ ഉള്ളുവെന്ന്’ ഇ. ശ്രീധരന്‍ ജന്മഭൂമിയോട് പറഞ്ഞു.

ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുകയും പുണ്യ സ്ഥലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പൊതുസമൂഹം.

Tags: e sreedharanKerala High courtTirunavaya Bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

അഡ്വ. ജയശങ്കറിനെതിരായ നടപടിക്ക് സ്റ്റേ

Kerala

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് മാറ്റാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.