Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയ അയിത്താചരണത്തിനെതിരെ ഗവര്‍ണറും കേന്ദ്രമന്ത്രിയും

പി.പി. മുകുന്ദന്‍ സ്മാരക സേവാ പുരസ്‌കാരം സുരേഷ് ഗോപിക്ക് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 11:04 pm IST
in Kerala
പ്രഥമ പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട്ട് നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറ്റുവാങ്ങുന്നു. പി. ഉണ്ണിക്കൃഷ്ണന്‍, കെ.പി. ശ്രീശന്‍, പി.വി. ചന്ദ്രന്‍, വി.കെ. സജീവന്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.ടി. രമേശ്, കെ. നാരായണന്‍, അഡ്വ. കെ.വി. സുധീര്‍ സമീപം

പ്രഥമ പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട്ട് നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറ്റുവാങ്ങുന്നു. പി. ഉണ്ണിക്കൃഷ്ണന്‍, കെ.പി. ശ്രീശന്‍, പി.വി. ചന്ദ്രന്‍, വി.കെ. സജീവന്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.ടി. രമേശ്, കെ. നാരായണന്‍, അഡ്വ. കെ.വി. സുധീര്‍ സമീപം

കോഴിക്കോട്: ജനാധിപത്യവ്യവസ്ഥയുടെ അടിത്തറയിളക്കുന്ന രാഷ്‌ട്രീയ അയിത്താചരണമാണ് കേരളത്തില്‍ ഉള്ളതെന്നും രാഷ്‌ട്രീയതൊട്ടുകൂടായ്‌മ കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകള്‍ ആണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയും.

പി.പി. മുകുന്ദന്‍ അനുസ്മരണ സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച വന്ദേമുകുന്ദം ശ്രദ്ധാഞ്ജലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. തൊട്ടുകൂടായ്‌മയില്‍ നിന്ന് കണ്ടുകൂടായ്‌മയിലേക്ക് കേരളത്തിലെ രാഷ്‌ട്രീയം മാറിയിരിക്കുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രഥമ പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഗവര്‍ണറില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറ്റുവാങ്ങി.

ജനാധിപത്യ വ്യവസ്ഥയില്‍ അയിത്തത്തിന് സ്ഥാനമില്ല. അയിത്തം രാഷ്‌ട്രീയത്തിലും പാപമാണെന്നായിരുന്നു ജനസംഘം ദേശീയ സമ്മേളനം കോഴിക്കോട്ട് നടന്നപ്പോള്‍ ദീനദയാല്‍ ഉപാദ്ധ്യായ വ്യക്തമാക്കിയത്. 1967 ല്‍ സംയുക്ത വിധായക് ദളിന്റെ നേതൃത്വത്തില്‍ ഭാരതത്തിലെ എട്ട് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം വന്നിരുന്നു. ബീഹാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ജനസംഘവും ഒരേ മന്ത്രിസഭയിലെ അംഗങ്ങളായി. ഇതിനെ പരാമര്‍ശിച്ച് രാഷ്‌ട്രീയത്തിലെ വ്യത്യസ്തതകള്‍ വൈരുദ്ധ്യങ്ങളല്ലെന്നും വൈവിധ്യങ്ങളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഇന്ന് തൊട്ടുകൂടായ്‌മ മാത്രമല്ല. ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോരെന്ന അവസ്ഥയിലേക്ക് കേരളം തിരിച്ചു പോവുകയാണ്.

മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പങ്കെടുത്തതിനാല്‍ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍നിന്ന് വിട്ടുനിന്ന കേരളത്തിലെ ഇരുമുന്നണി നേതാക്കളും ഇന്ന് അദ്ദേഹത്തെ കാണാന്‍ ദില്ലിയില്‍ അപേക്ഷകൊടുത്ത് കാത്തിരിക്കുകയാണെന്ന് ഓര്‍മ്മിക്കണം. കേവലം കൂടിക്കാഴ്ചകളെ വിവാദമാക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും 1977 ലെയും 80 ലെയും തെരഞ്ഞെടുപ്പുകളില്‍ എടുത്ത നിലപാട് എന്താണെന്ന് ഓര്‍മ്മിക്കണം. ജാതി, മത അയിത്തത്തെ നിരാകരിക്കുന്ന ഭരണഘടന നിലവിലുള്ള ഭാരതത്തില്‍ രാഷ്‌ട്രീയ അയിത്തം പാലിക്കുന്നവര്‍ ഉപ്പുവെച്ച കലംപോലെയായിമാറും. തത്വദീക്ഷയില്ലാത്ത കപട നാടകമാണ് ഇരുമുന്നണികളും നടത്തുന്നത് ഗവര്‍ണര്‍ പറഞ്ഞു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ഒരാളും കേരളത്തിലില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഒരാഴ്ചക്കാലമായി കേരളത്തില്‍ നടക്കുന്ന രാഷ്‌ട്രീയ ചര്‍ച്ചയില്‍ പുച്ഛം തോന്നുന്നു. ഇന്ന് ചര്‍ച്ചയെ വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഒന്ന് റിവേഴ്സ് ഗിയറില്‍ പോകണം. കണ്ണൂര്‍ കളക്ടറ്റേറില്‍ നായനാരും ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദനും സമാധാന പുനസ്ഥാപനത്തിനുള്ള ഇച്ഛയോടെ നടത്തിയ ചര്‍ച്ചകള്‍ തിരിച്ചറിയണം. ജനാധിപത്യം എല്ലാ രാഷ്‌ട്രീയക്കാര്‍ക്കുമുള്ളതാണ്. രാഷ്‌ട്രീയ തൊട്ടുകൂടായ്‌മ കുറ്റകരമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ ക്രിമിനലുകളാണ് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രത്തിനും സമൂഹത്തിനുമായി സമര്‍പ്പിക്കപ്പെട്ട സ്വാര്‍ത്ഥരഹിത ജീവിതമായിരുന്നു പി.പി. മുകുന്ദന്റേതെന്ന് അനുസ്മരണ സദസില്‍ സംസാരിച്ചവര്‍ പറഞ്ഞു.

ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആമുഖ പ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, കെ. നാരായണന്‍, അഡ്വ. വി.കെ. സജീവന്‍, പി. ഉണ്ണികൃഷ്ണന്‍, അഡ്വ. കെ.വി. സുധീര്‍ എന്നിവര്‍ സംസാരിച്ചു.

Tags: PS Sreedharanpillaminister suresh gopipolitical nepotismPP Mukundan Commemeration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ നടന്ന നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള അന്തര്‍ദേശിയ ലാബുകളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കുന്നു
Kerala

കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും: കേന്ദ്രമന്ത്രി

പന്തളത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിഭാഗീയത സൃഷ്ടിച്ച് ഇടത്, വലത് മുന്നണികള്‍ മുതലെടുപ്പ് നടത്തുന്നു: സുരേഷ് ഗോപി

എറണാകുളം ടിഡിഎം ഹാളില്‍ നടന്ന റോസ്ഗാര്‍ മേളയില്‍ കസ്റ്റംസിലേക്കുള്ള നിയമന ഉത്തരവ് കൈമാറും മുന്‍പ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്യോഗാര്‍ത്ഥിയോട് കസ്റ്റംസ് കമ്മിഷണര്‍ ഗുര്‍കരണ്‍ സിങ് ബെയിനിനെപ്പോലെ പ്രസിദ്ധനാവണമെന്ന് ഉപദേശിക്കുന്നു. സെന്‍ട്രല്‍ കസ്റ്റംസ് കമ്മിഷണര്‍ എസ്.കെ. റഹ്മാന്‍, ഗുര്‍കരണ്‍ സിങ് ബെയിന്‍ സമീപം
Kerala

റോസ്ഗാര്‍ മേള: 51,000 യുവാക്കള്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി

കഴിഞ്ഞ ദിവസം കുമരകത്തെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോക്കനട്ട് ലഗൂണിലെ വള്ളത്തില്‍ ചായക്കട നടത്തുന്ന ശാന്തമ്മയില്‍ല്‍ നിന്ന് ചായ വാങ്ങി കുടിക്കുന്നു. റിസോര്‍ട്ട് ജനറല്‍ മാനേജര്‍ ഹരികൃഷ്ണന്‍ സമീപം.
Kerala

കുമരകത്ത് സ്വകാര്യ സന്ദര്‍ശനം: വള്ളത്തിലെ ചായ കുടിച്ച് കുശലം പറഞ്ഞ് സുരേഷ് ഗോപി

വയനാട് ദുരന്ത ബാധിതര്‍ക്ക് അവശ്യസാധനങ്ങളുമായി ഗോവയില്‍ നിന്ന് പുറപ്പെട്ട ട്രക്ക് ഗോവ ഗവര്‍ണര്‍
പി.എസ്. ശ്രീധരന്‍ പിള്ള ഫഌഗ് ഓഫ് ചെയ്യുന്നു
Kerala

വയനാട്ടിലേക്ക് അവശ്യസാധനങ്ങളുമായി ഗോവയില്‍ നിന്ന് ട്രക്ക് പുറപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.