Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ പുഷ്പശേഖരമൊരുക്കി തോവാള ഗ്രാമം; പൂക്കളുടെ ഈ ഗ്രാമത്തിന് നൂറ്റാണ്ടുകളുടെ പഴക്കം

രാജേഷ് നാഗര്‍കോവില്‍ by രാജേഷ് നാഗര്‍കോവില്‍
Sep 8, 2024, 11:56 am IST
in Kerala, Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

നാഗര്‍കോവില്‍: പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ വലിയ പൂക്കളങ്ങള്‍ക്കായി നല്ലൊരു ശതമാനവും പുഷ്പങ്ങള്‍ ഇക്കുറിയും എത്തുന്നത് തോവാളയില്‍ നിന്ന്. പൊന്നിന്‍ ചിങ്ങത്തിലെ ഓണക്കളങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പുഷ്പശേഖരമൊരുക്കി കന്യാകുമാരി ജില്ലയിലെ തോവാള ഗ്രാമം. പഞ്ഞമാസം എന്ന് പേരു കേട്ട കര്‍ക്കടകം തോവാളയിലെ പൂകൃഷിക്കാരെ സംബന്ധിച്ചിടത്തോളം വിളവെടുപ്പിന്റെ മുന്നൊരുക്ക കാലമാണ്. പഴയ തെക്കന്‍ തിരുവിതാംകൂര്‍ ഭരണകാലം മുതല്‍ക്കേ പൂക്കള്‍ക്ക് കേളിയാര്‍ജിച്ച തോവാള കണ്ണെത്താ ദൂരത്തോളം പൂപ്പാടങ്ങളുടെ സമൃദ്ധിയുടെ പര്യായമായിരുന്നു. ദക്ഷിണ മേഖലയിലെ തന്നെ ഏറ്റവും വലിയ പൂ വിപണിയെന്ന ഖ്യാതിയും തോവാളയ്‌ക്ക് സ്വന്തം.

നാഗര്‍കോവില്‍ തിരുനെല്‍വേലി ദേശീയപാതയില്‍ കാവല്‍ക്കിണര്‍ കഴിഞ്ഞാണ് തോവാള എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോവാളയിലെ പൂക്കള്‍ക്ക് ഓണക്കാലത്ത് കേരളത്തില്‍ ഡിമാന്‍ഡ് കൂടുതലാണ്. മറ്റു സന്ദര്‍ഭങ്ങളിലും തോവാള പൂക്കള്‍ക്ക് കേരളത്തിലെ പുഷ്പവിപണിയില്‍ ഒഴിച്ചുകൂടാനാവാത്ത ഇടമുണ്ടെന്നതും വാസ്തവം. ആയിരക്കണക്കിന് കര്‍ഷകര്‍ തോവാളയിലെയും സമീപത്തെയും പുഷ്പകൃഷി മേഖലയില്‍ ഇന്നും സജീവം. തോവാള, ആവരക്കുളം, കുമാരപുരം, പഴവൂര്‍, ഏക്കാപുരം, ചിതമ്പരപുരം തുടങ്ങിയ പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് പൂകൃഷിയുള്ളത്. പാടങ്ങള്‍ക്ക് പുറമേ വീട്ടുവളപ്പുകളിലും പറമ്പുകളിലും പുഷ്പ കൃഷി നടത്തുന്നവര്‍ തോവാളയിലും പരിസരത്തുമുണ്ട്.

തോവാളയിലെ പ്രശസ്തമായ പൂവില്‍പ്പനകേന്ദ്രത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നത് നാട്ടുവര്‍ത്തമാനം. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണകാലത്താണ് തോവാള പൂക്കളുടെ ഗ്രാമമായി രൂപപ്പെട്ടത്. പത്മനാഭപുരം കൊട്ടാരത്തിലേക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും തോവാളയില്‍ നിന്നും പൂക്കള്‍ എത്തിച്ചിരുന്നു. ഇന്ന് രാജ്യത്തിനു പുറത്തും അറിയപ്പെടുന്ന പുഷ്പ വിപണിയായി തോവാള പരിണമിച്ചിട്ടുണ്ട്. മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പുഷ്പത്തിളക്കം സമ്മാനിക്കുന്ന തോവാള എക്കാലവും മലയാളനാടിനും പ്രിയപ്പെട്ടതാണ്.

മുല്ലയും പിച്ചിയും ജമന്തിയും റോസയും വാടാമല്ലിയും അരളിയും എന്നിങ്ങനെ വ്യത്യസ്തയിനം പൂക്കളുടെ കൃഷിയിടങ്ങളാല്‍ സമ്പന്നമാണ് തോവാള ഗ്രാമം. പുലരും മുമ്പു തന്നെ തോവാളയിലെ പൂ ചന്തകള്‍ ഉണരും. ഉച്ചയോടെ ചന്ത ഒഴിയും. എന്നാലും തോവാളയിലെ ചെറുതും വലുതുമായ പൂക്കടകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് പൂക്കള്‍ യഥേഷ്ടം ലഭ്യമാകും. ഓസൂര്‍, സേലം, മധുര എന്നിവിടങ്ങളില്‍ നിന്നും തോവാളയില്‍ പ്രതിദിനം അസംഖ്യം ലോറികളില്‍ റോസ്, ചമ്മങ്ങി, ജമന്തി, വിവിധ നിറത്തിലുള്ള അരളിപൂക്കള്‍ എന്നിവയും എത്തുന്നു.

Tags: FlowermalayalaiThovalaOnam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

Kerala

2025 സെപ്തംബറില്‍ കേരളത്തിലെ ബാങ്കുകള്‍ പത്ത് ദിവസം തുറക്കില്ല

Kerala

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു

Kerala

മെഡിക്കല്‍കോളജ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഓണാഘോഷം സംഘടിപ്പിച്ചത വിവാദത്തില്‍

Marukara

കേരളത്തനിമയോടെ ‘ഓം’ ഓണം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

റാപ്പർ വേടനെ മാതൃകയാക്കണം; യൂത്ത് കോൺഗ്രസ് പ്രമേയം

കോൺഗ്രസിന്റെ എതിർപ്പുകൾ തള്ളി ; മുസ്ലീങ്ങൾ അനധികൃതമായി കൈവശം വച്ച 1555 ബിഗാ ഭൂമി തിരികെ പിടിച്ച് അസം സർക്കാർ

‘ കോൺഗ്രസ് സർക്കാർ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ വഖഫ് നിയമം നിർത്തലാക്കും ‘ ; ഇമ്രാൻ മസൂദ്

ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് അധീന കശ്മീരില്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ സജീവം; ചെറിയ ബാച്ചുകള്‍, വന്‍ ടെക്നോളജി സുരക്ഷ

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

‘ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം ‘ ; എങ്ങനെ മതപരമായ വിഷയമാകും ; ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

രാജ്ഭവന്റെ സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies