Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ പുഷ്പശേഖരമൊരുക്കി തോവാള ഗ്രാമം; പൂക്കളുടെ ഈ ഗ്രാമത്തിന് നൂറ്റാണ്ടുകളുടെ പഴക്കം

രാജേഷ് നാഗര്‍കോവില്‍byരാജേഷ് നാഗര്‍കോവില്‍
Sep 8, 2024, 11:56 am IST
inKerala, Thiruvananthapuram

നാഗര്‍കോവില്‍: പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ വലിയ പൂക്കളങ്ങള്‍ക്കായി നല്ലൊരു ശതമാനവും പുഷ്പങ്ങള്‍ ഇക്കുറിയും എത്തുന്നത് തോവാളയില്‍ നിന്ന്. പൊന്നിന്‍ ചിങ്ങത്തിലെ ഓണക്കളങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പുഷ്പശേഖരമൊരുക്കി കന്യാകുമാരി ജില്ലയിലെ തോവാള ഗ്രാമം. പഞ്ഞമാസം എന്ന് പേരു കേട്ട കര്‍ക്കടകം തോവാളയിലെ പൂകൃഷിക്കാരെ സംബന്ധിച്ചിടത്തോളം വിളവെടുപ്പിന്റെ മുന്നൊരുക്ക കാലമാണ്. പഴയ തെക്കന്‍ തിരുവിതാംകൂര്‍ ഭരണകാലം മുതല്‍ക്കേ പൂക്കള്‍ക്ക് കേളിയാര്‍ജിച്ച തോവാള കണ്ണെത്താ ദൂരത്തോളം പൂപ്പാടങ്ങളുടെ സമൃദ്ധിയുടെ പര്യായമായിരുന്നു. ദക്ഷിണ മേഖലയിലെ തന്നെ ഏറ്റവും വലിയ പൂ വിപണിയെന്ന ഖ്യാതിയും തോവാളയ്‌ക്ക് സ്വന്തം.

നാഗര്‍കോവില്‍ തിരുനെല്‍വേലി ദേശീയപാതയില്‍ കാവല്‍ക്കിണര്‍ കഴിഞ്ഞാണ് തോവാള എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോവാളയിലെ പൂക്കള്‍ക്ക് ഓണക്കാലത്ത് കേരളത്തില്‍ ഡിമാന്‍ഡ് കൂടുതലാണ്. മറ്റു സന്ദര്‍ഭങ്ങളിലും തോവാള പൂക്കള്‍ക്ക് കേരളത്തിലെ പുഷ്പവിപണിയില്‍ ഒഴിച്ചുകൂടാനാവാത്ത ഇടമുണ്ടെന്നതും വാസ്തവം. ആയിരക്കണക്കിന് കര്‍ഷകര്‍ തോവാളയിലെയും സമീപത്തെയും പുഷ്പകൃഷി മേഖലയില്‍ ഇന്നും സജീവം. തോവാള, ആവരക്കുളം, കുമാരപുരം, പഴവൂര്‍, ഏക്കാപുരം, ചിതമ്പരപുരം തുടങ്ങിയ പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് പൂകൃഷിയുള്ളത്. പാടങ്ങള്‍ക്ക് പുറമേ വീട്ടുവളപ്പുകളിലും പറമ്പുകളിലും പുഷ്പ കൃഷി നടത്തുന്നവര്‍ തോവാളയിലും പരിസരത്തുമുണ്ട്.

തോവാളയിലെ പ്രശസ്തമായ പൂവില്‍പ്പനകേന്ദ്രത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നത് നാട്ടുവര്‍ത്തമാനം. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണകാലത്താണ് തോവാള പൂക്കളുടെ ഗ്രാമമായി രൂപപ്പെട്ടത്. പത്മനാഭപുരം കൊട്ടാരത്തിലേക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും തോവാളയില്‍ നിന്നും പൂക്കള്‍ എത്തിച്ചിരുന്നു. ഇന്ന് രാജ്യത്തിനു പുറത്തും അറിയപ്പെടുന്ന പുഷ്പ വിപണിയായി തോവാള പരിണമിച്ചിട്ടുണ്ട്. മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പുഷ്പത്തിളക്കം സമ്മാനിക്കുന്ന തോവാള എക്കാലവും മലയാളനാടിനും പ്രിയപ്പെട്ടതാണ്.

മുല്ലയും പിച്ചിയും ജമന്തിയും റോസയും വാടാമല്ലിയും അരളിയും എന്നിങ്ങനെ വ്യത്യസ്തയിനം പൂക്കളുടെ കൃഷിയിടങ്ങളാല്‍ സമ്പന്നമാണ് തോവാള ഗ്രാമം. പുലരും മുമ്പു തന്നെ തോവാളയിലെ പൂ ചന്തകള്‍ ഉണരും. ഉച്ചയോടെ ചന്ത ഒഴിയും. എന്നാലും തോവാളയിലെ ചെറുതും വലുതുമായ പൂക്കടകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് പൂക്കള്‍ യഥേഷ്ടം ലഭ്യമാകും. ഓസൂര്‍, സേലം, മധുര എന്നിവിടങ്ങളില്‍ നിന്നും തോവാളയില്‍ പ്രതിദിനം അസംഖ്യം ലോറികളില്‍ റോസ്, ചമ്മങ്ങി, ജമന്തി, വിവിധ നിറത്തിലുള്ള അരളിപൂക്കള്‍ എന്നിവയും എത്തുന്നു.

Tags: malayalaiThovalaOnamFlower
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.