Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിന്‍ ഷിപ് യാര്‍ഡിലെ ചാരപ്രവര്‍ത്തനം നിസ്സാരമല്ല; നല്‍കിയത് പ്രതിരോധകപ്പല്‍ രഹസ്യങ്ങള്‍; മലയാളികളെ രഹസ്യകേന്ദ്രത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു

പാകിസ്ഥാനിലെ ചാരന്മാര്‍ക്ക് നിര്‍ണ്ണായകമായ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കൊച്ചിന്‍ ഷിപ് യാര്‍ഡിലെ രണ്ട് മലയാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. വിശാഖപട്ടണം കപ്പല്‍നിര്‍മ്മാണശാലയിലെ രഹസ്യങ്ങളാണ് ഇവര്‍ പാകിസ്ഥാന്‍ ചാരന്മാര്‍ക്ക് ചോര്‍ത്തിക്കൊടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 05:22 pm IST
in Kerala

കൊച്ചി: പാകിസ്ഥാനിലെ ചാരവനിതയ്‌ക്ക് നിര്‍ണ്ണായകമായ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കൊച്ചിന്‍ ഷിപ് യാര്‍ഡിലെ രണ്ട് മലയാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. വിശാഖപട്ടണം കപ്പല്‍നിര്‍മ്മാണശാലയിലെ രഹസ്യങ്ങളാണ് ഇവര്‍ പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് ചോര്‍ത്തിക്കൊടുത്തത്. കൊച്ചിന്‍ ഷിപ് യാര്‍ഡിലെ താല‍്ക്കാലിക ജീവനക്കാരാണ് ഇവര്‍.  ഇവര്‍ക്ക് അസമിലെ ഒരാളുമായി ബന്ധമുണ്ടായിരുന്നതായും പറയുന്നു. ഇതേ കേസില്‍ 2023 ഡിസംബറില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡിലെ ഇലക്ട്രോണിക് മെക്കാനിക്കിനെയും അറസ്റ്റ് ചെയ്തിരുന്നു.

എന്‍ഐഎ സംഘം ഷിപ് യാര്‍ഡും ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സും മറ്റ് പ്രസക്തമായ സ്ഥലങ്ങളും പരിശോധിച്ചു

ഒരാളെ രഹസ്യകേന്ദ്രത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ഐഎന്‍എസ് വിക്രാന്ത് എന്ന പടക്കപ്പല്‍ ഉള്‍പ്പെടെ ഒട്ടേറെ കപ്പലുകള്‍ നിര്‍മ്മിക്കുന്ന, വിദേശ കപ്പലുകളുടേതുള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കേന്ദ്രമാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്. വിവരങ്ങള്‍ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ നിന്നും ചോരുന്നതായി മനസ്സിലാക്കിയതോടെയാണ് എന്‍ഐഎ രംഗത്തെത്തിയത്.

നിര്‍ണ്ണായകമായ പ്രതിരോധ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉളവായിരിക്കുകയാണ്. 2019 സെപ്തംബറില്‍ ഐഎന്‍എസ് വിക്രാന്തില്‍ നിന്നും അഞ്ച് ഹാര്‍ഡ് ഡിസ്കും അഞ്ച് റാമുകളും മൈക്രോപ്രോസസറുകളും മോഷ്ടിക്കപ്പെട്ടിരുന്നു. നിരവധി കേബിളുകളും യന്ത്രഭാഗങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടിക്കപ്പെട്ട ഹാര്‍ഡ് ഡ്രൈവുകളില്‍ ഇന്‍റഗ്രേറ്റഡ് പ്ലാറ്റ് ഫോം മാനേജ് മെന്‍റ് സിസ്റ്റത്തെ (ഐപിഎംഎസ്) കുറിച്ചുള്ള സുപ്രധാനവിവരങ്ങള്‍ അടങ്ങിയിരുന്നു. ഓണ്‍ബോര്‍ഡ് ഷിപ്പുകളില്‍ ഉപയോഗിക്കുന്ന നിര്‍ണ്ണായക കംപ്യൂട്ടര്‍ സംവിധാനമാണിത്.

തന്ത്രപ്രധാന കപ്പല്‍ ഭാഗങ്ങളുടെ ഫോട്ടോകള്‍ ഈ മലയാളികള്‍ അയച്ചുകൊടുത്തിട്ടുണ്ട്. അതുപോലെ പ്രതിരോധക്കപ്പലുകള്‍ എത്തുന്നതിന്റെ ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു. കപ്പല്‍ ശാല സന്ദര്‍ശിക്കുന്ന വിവിഐപികളുടെ വിവരങ്ങള്‍, കപ്പല്‍ അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ എന്നിവയും പാകിസ്ഥാന്‍ ചാരന്മാര്‍ക്ക് സമൂഹമാധ്യമം വഴി കൈമാറിയിരുന്നു. ഓണ്‍ലൈനായി ഇവരുമായി ബന്ധപ്പെട്ടിരുന്ന ഒരു സ്ത്രീക്കാണ്  വിവരങ്ങള്‍  നല്കിയത്. ഇവര്‍ പാകിസ്ഥാന്‍ ചാരവനിതയാണ്. . 2023 മാര്‍ച്ച് ഒന്നിനും ഡിസംബര്‍ 10നും ഇടയ്‌ക്കാണ് വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്.

വളരെ നിര്‍ണ്ണായകമായ പ്രതിരോധ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചാരപ്രവര്‍ത്തനത്തിന്റെ ഭീഷണിയും എന്‍ഐഎയുടെ ഈ അന്വേഷണം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ദേശീയ താല‍്പര്യം സംരക്ഷിക്കാന്‍ കര്‍ശനമായ സുരക്ഷാനടപടികള്‍ വേണമെന്നാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

 

Tags: NIAINS VikrantespionageSpyworkAngel MaryPak secret agentVishakhapatanam shipbuilding centrecochin shipyard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

Kerala

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

India

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

പുതിയ വാര്‍ത്തകള്‍

‘പാക് സൈന്യത്തിന്റെ കൈകളിൽ പലസ്തീൻ രക്തം പുരണ്ടിരിക്കുന്നു, ഇന്ത്യ ഇപ്പോഴും അനുകമ്പയുള്ളവർ’ : ഭാരതത്തെ പ്രശംസിച്ച് മുതിർന്ന പാക് മാധ്യമ പ്രവർത്തകൻ 

അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുന്നു (വലത്ത്) മമതയുടെ കാളിഘട്ടിലെ വീട് സന്ദര്‍ശിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ (ഇടത്ത്)

മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ മമതയെ കണ്ടതില്‍ ആശങ്ക, മാര്‍ക്കോ റൂബിയോയുടെ രഹസ്യസന്ദേശം കൈമാറുകയായിരുന്നോ?

ഇസ്ലാം സ്വീകരിക്കണം, മുസ്ലീം പുരുഷനുമായി ബന്ധം സ്ഥാപിക്കണം : ടിസിഎസിനു പിന്നാലെ വിപ്രോയിലും മതപരിവർത്തന ശ്രമം ; എതിർത്തപ്പോൾ നിർബന്ധിത രാജി 

ബംഗാളിൽ മമത ഒറ്റപ്പെടുന്നു ; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു ; ടിഎംസി നേതാവ് ഫിർഹാദ് ഹക്കീം കൊൽക്കത്ത മേയർ സ്ഥാനം രാജിവച്ചു

നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖ,നിയമസഭയില്‍ ബിജെപിയുടെ 3 അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്‌ട്രീയ സാഹചര്യം സൃഷ്ടിച്ചു : ബിജെപി

വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇന്ത്യയിലെത്തി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

ഒളിവിൽ പോയ ഭീകരൻ ഹുഫൈസ മുംബൈയിൽ അറസ്റ്റിൽ : പിടിയിലായത് ദാവൂദിന്റെ അടുത്ത കൂട്ടാളി

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

അഭിഷേക് ബാനര്‍ജിയും ഭാര്യയും(ഇടത്ത്) നാല് നിലയുള്ള അഭിഷേക് ബാനര്‍ജിയുടെ ആഡംബര വസതി (വലത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.