Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിന്‍ ഷിപ് യാര്‍ഡിലെ ചാരപ്രവര്‍ത്തനം നിസ്സാരമല്ല; നല്‍കിയത് പ്രതിരോധകപ്പല്‍ രഹസ്യങ്ങള്‍; മലയാളികളെ രഹസ്യകേന്ദ്രത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു

പാകിസ്ഥാനിലെ ചാരന്മാര്‍ക്ക് നിര്‍ണ്ണായകമായ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കൊച്ചിന്‍ ഷിപ് യാര്‍ഡിലെ രണ്ട് മലയാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. വിശാഖപട്ടണം കപ്പല്‍നിര്‍മ്മാണശാലയിലെ രഹസ്യങ്ങളാണ് ഇവര്‍ പാകിസ്ഥാന്‍ ചാരന്മാര്‍ക്ക് ചോര്‍ത്തിക്കൊടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 05:22 pm IST
in Kerala

കൊച്ചി: പാകിസ്ഥാനിലെ ചാരവനിതയ്‌ക്ക് നിര്‍ണ്ണായകമായ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കൊച്ചിന്‍ ഷിപ് യാര്‍ഡിലെ രണ്ട് മലയാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. വിശാഖപട്ടണം കപ്പല്‍നിര്‍മ്മാണശാലയിലെ രഹസ്യങ്ങളാണ് ഇവര്‍ പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് ചോര്‍ത്തിക്കൊടുത്തത്. കൊച്ചിന്‍ ഷിപ് യാര്‍ഡിലെ താല‍്ക്കാലിക ജീവനക്കാരാണ് ഇവര്‍.  ഇവര്‍ക്ക് അസമിലെ ഒരാളുമായി ബന്ധമുണ്ടായിരുന്നതായും പറയുന്നു. ഇതേ കേസില്‍ 2023 ഡിസംബറില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡിലെ ഇലക്ട്രോണിക് മെക്കാനിക്കിനെയും അറസ്റ്റ് ചെയ്തിരുന്നു.

എന്‍ഐഎ സംഘം ഷിപ് യാര്‍ഡും ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സും മറ്റ് പ്രസക്തമായ സ്ഥലങ്ങളും പരിശോധിച്ചു

ഒരാളെ രഹസ്യകേന്ദ്രത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ഐഎന്‍എസ് വിക്രാന്ത് എന്ന പടക്കപ്പല്‍ ഉള്‍പ്പെടെ ഒട്ടേറെ കപ്പലുകള്‍ നിര്‍മ്മിക്കുന്ന, വിദേശ കപ്പലുകളുടേതുള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കേന്ദ്രമാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്. വിവരങ്ങള്‍ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ നിന്നും ചോരുന്നതായി മനസ്സിലാക്കിയതോടെയാണ് എന്‍ഐഎ രംഗത്തെത്തിയത്.

നിര്‍ണ്ണായകമായ പ്രതിരോധ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉളവായിരിക്കുകയാണ്. 2019 സെപ്തംബറില്‍ ഐഎന്‍എസ് വിക്രാന്തില്‍ നിന്നും അഞ്ച് ഹാര്‍ഡ് ഡിസ്കും അഞ്ച് റാമുകളും മൈക്രോപ്രോസസറുകളും മോഷ്ടിക്കപ്പെട്ടിരുന്നു. നിരവധി കേബിളുകളും യന്ത്രഭാഗങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടിക്കപ്പെട്ട ഹാര്‍ഡ് ഡ്രൈവുകളില്‍ ഇന്‍റഗ്രേറ്റഡ് പ്ലാറ്റ് ഫോം മാനേജ് മെന്‍റ് സിസ്റ്റത്തെ (ഐപിഎംഎസ്) കുറിച്ചുള്ള സുപ്രധാനവിവരങ്ങള്‍ അടങ്ങിയിരുന്നു. ഓണ്‍ബോര്‍ഡ് ഷിപ്പുകളില്‍ ഉപയോഗിക്കുന്ന നിര്‍ണ്ണായക കംപ്യൂട്ടര്‍ സംവിധാനമാണിത്.

തന്ത്രപ്രധാന കപ്പല്‍ ഭാഗങ്ങളുടെ ഫോട്ടോകള്‍ ഈ മലയാളികള്‍ അയച്ചുകൊടുത്തിട്ടുണ്ട്. അതുപോലെ പ്രതിരോധക്കപ്പലുകള്‍ എത്തുന്നതിന്റെ ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു. കപ്പല്‍ ശാല സന്ദര്‍ശിക്കുന്ന വിവിഐപികളുടെ വിവരങ്ങള്‍, കപ്പല്‍ അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ എന്നിവയും പാകിസ്ഥാന്‍ ചാരന്മാര്‍ക്ക് സമൂഹമാധ്യമം വഴി കൈമാറിയിരുന്നു. ഓണ്‍ലൈനായി ഇവരുമായി ബന്ധപ്പെട്ടിരുന്ന ഒരു സ്ത്രീക്കാണ്  വിവരങ്ങള്‍  നല്കിയത്. ഇവര്‍ പാകിസ്ഥാന്‍ ചാരവനിതയാണ്. . 2023 മാര്‍ച്ച് ഒന്നിനും ഡിസംബര്‍ 10നും ഇടയ്‌ക്കാണ് വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്.

വളരെ നിര്‍ണ്ണായകമായ പ്രതിരോധ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചാരപ്രവര്‍ത്തനത്തിന്റെ ഭീഷണിയും എന്‍ഐഎയുടെ ഈ അന്വേഷണം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ദേശീയ താല‍്പര്യം സംരക്ഷിക്കാന്‍ കര്‍ശനമായ സുരക്ഷാനടപടികള്‍ വേണമെന്നാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

 

Tags: Vishakhapatanam shipbuilding centrecochin shipyardNIAINS VikrantespionageSpyworkAngel MaryPak secret agent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

പുതിയ വാര്‍ത്തകള്‍

താമരശേരിയില്‍ യുവതി ജീവനൊടുക്കിയത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനാലെന്ന ആരോപണം

അമേരിക്കയ്‌ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ വിശ്വസിക്കില്ലെന്ന് ഇസ്രായേൽ

ഒന്നിച്ചിരുന്ന മദ്യപിക്കുന്നതിനിടെ തര്‍ക്കം: കൊടുവാളുകൊണ്ട് രണ്ടു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

വീണയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി,മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി

ടെലിഗ്രാമിന്റെ വിലക്കിന് മതിയായ കാരണങ്ങളുണ്ട്, കേസ് അടിയന്തരമായി കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു

പൊലീസ് സ്റ്റേഷനില്‍ കയറി എസ്എച്ച്ഒയുടെ മൂക്കിടിച്ച് തകര്‍ത്ത പ്രതി പിടിയില്‍

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

ചുഴലിക്കാറ്റ് ദുരിതർക്കെത്തിച്ച ടാർപോളീനുകളിൽ വരെ അഴിമതി ; കൃഷിഭൂമികളിലെ മണ്ണ് പോലും വിറ്റ് കാശാക്കി ; അഭിഷേക് ബാനർജി സമ്പാദിച്ചത് 550 കോടി

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള തിമോത്തി ഇനീഷ്യേറ്റീവ് പ്രവര്‍ത്തനങ്ങള്‍ (നടുവില്‍)

ക്രിസ്ത്യന്‍ മതപരിവര്‍ത്തന സ്ഥാപനത്തിന്റെ അജിത് വര്‍ഗീസ് മത്തായി മതം മറച്ചുപിടിക്കാന്‍ സന്തോഷ് കുമാര്‍ എന്ന പേരില്‍ 23 ഡെബിറ്റ് കാര്‍ഡുകളെടുത്തു

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ക്ക് പണം കൊടുത്ത് യാത്രചെയ്യാനാവില്ലെന്ന് ഗതാഗത മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.