Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴയിലെ സിപിഎമ്മില്‍ വീണ്ടും വിഭാഗീയത ശക്തം; പരാതിയുമായി അണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 09:09 pm IST
in Alappuzha

ആലപ്പുഴ: പാര്‍ട്ടി സമ്മേളനങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടവേളയ്‌ക്ക് ശേഷം ആലപ്പുഴയിലെ സിപിഎമ്മില്‍ വിഭാഗീയത വീണ്ടും ശക്തമായി.

നിര്‍ധനനായ രോഗിയുടെ ഭാര്യയില്‍ നിന്ന്, തെരഞ്ഞെടുപ്പ് ഫണ്ടായി നിര്‍ബന്ധപൂര്‍വം 2000 രൂപ ലോക്കല്‍ സെക്രട്ടറി വാങ്ങിയതായി പരാതി. തെറ്റു തിരുത്തല്‍ രേഖയെ അനുകൂലിച്ച് ലോക്കല്‍ കമ്മിറ്റിയില്‍ സംസാരിച്ചതിന്, 25 വര്‍ഷം ഏരിയ സെക്രട്ടറിയായിരുന്ന നേതാവിന്റെ മകളെ, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് താല്‍ക്കാലിക ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായും ആക്ഷേപം. താഴേത്തട്ടില്‍ സ്വാധീനമുറപ്പിക്കാന്‍, സമ്മേളനത്തിന് മുന്‍പ് ബ്രാഞ്ചുകള്‍ പുനസംഘടിപ്പിച്ചതായി സംസ്ഥാന സെക്രട്ടറിക്ക് ആലപ്പുഴ നഗരത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരാതി നല്‍കി.

ആലപ്പുഴ വടക്കന്‍മേഖലയിലെ ലോക്കല്‍ സെക്രട്ടറി ക്യാന്‍സര്‍ രോഗിയുടെ ഭാര്യയില്‍ നിന്ന് രണ്ടായിരം രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നിര്‍ബന്ധമായി വാങ്ങിയത്. കുട്ടനാട്ടിലെ ഒരു പോലീസ് സ്റ്റേഷനിലെ സ്വീപ്പറാണ് ഇവര്‍. കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ട് സിപിഎം നേതാക്കളും ജനപ്രതിനിധികളും ഇടപെട്ടാണ് ഇവര്‍ക്ക് സ്വീപ്പറായി ജോലി നല്‍കിയത്. രോഗിയായ ഭര്‍ത്താവിനുള്ള മരുന്നു വാങ്ങാന്‍ പോലും സഹായം നല്‍കുന്നത് നാട്ടുകാരാണ്. രണ്ടു മക്കളെ പഠിപ്പിക്കുന്നതും ബുദ്ധിമുട്ടിയാണ്. ഫണ്ട് പിരിവിന്റെ കണക്ക് വന്നപ്പോഴാണ് നിര്‍ധന രോഗിയുടെ കുടുംബത്തില്‍ നിന്ന് പണപ്പിരിവ് നടത്തിയ വിവരം പുറത്തുവന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതാക്കളും സര്‍ക്കാരും തിരുത്തണമെന്ന് ലോക്കല്‍ കമ്മിറ്റിയില്‍ ആവശ്യപ്പെട്ട വനിതയെ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ താല്‍ക്കാലിക ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുന്നു. 25 വര്‍ഷം ആലപ്പുഴ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന നേതാവിന്റെ മകളാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വനിത. സിപിഎം പ്രവര്‍ത്തകരായ മറ്റു നാലു പേരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി.

പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ ബ്രാഞ്ചുകള്‍ പിടിച്ചെടുക്കാന്‍ പ്രവര്‍ത്തകരെ ഭൂരിപക്ഷമില്ലാത്തിടത്തേക്ക് വിന്യസിക്കുന്നതായും പരാതി ഉയരുന്നു. ആലപ്പുഴ ഏരിയയിലെ കൊമ്മാടി, ആശ്രമം ലോക്കല്‍ കമ്മിറ്റികളിലാണ് ഒരു വിഭാഗം നേതാക്കള്‍ നേരത്തെ തന്നെ പാര്‍ട്ടി പിടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയത്. ഇതിനെതിരെ സംസ്ഥാന സെക്രട്ടറിക്ക് പ്രവര്‍ത്തകര്‍ രേഖാമൂലം പരാതി നല്‍കി.

Tags: SectarianismCPM Alappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത അവഗണന, അച്ഛനെ വരെ ആക്ഷേപിച്ചു; സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

Kerala

ഇടതിനായി പഴയമുഖങ്ങള്‍ തന്നെ മത്സരിക്കും; ഐസക്ക്, സുധാകരന്‍, സുജാത എന്നിവരുടെ വഴിയടഞ്ഞു

Kerala

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതി സിപിഎമ്മില്‍ തിരികെയെത്തി

Kerala

ക്ഷണിച്ചത് പേരിന് വേണ്ടി മാത്രം, പരിപാടി അവര് നടത്തിക്കോളും.”; കുട്ടനാട്ടിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ജി. സുധാകരൻ

Kerala

സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; ശ്രദ്ധാകേന്ദ്രമായി ജി. സുധാകരന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.