Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇല്ലം നിറക്കായി ആലാട്ട് കൃഷിയിടത്തില്‍ വിരിയുന്നു പൊന്‍ കതിര്‍ക്കറ്റകള്‍; ഗുരുവായൂരിലടക്കം 500 ലധികം ക്ഷേത്രങ്ങളിലേക്ക് ഈ കറ്റകളെത്തും

Janmabhumi Online by Janmabhumi Online
Jul 28, 2024, 03:25 pm IST
in Kerala, Thrissur
FacebookTwitterWhatsAppTelegramLinkedinEmail

എരുമപ്പെട്ടി: പൊന്‍കതിരണിഞ്ഞചെമ്മന്തിട്ട പാടശേഖരത്തിലെ പ്രസിദ്ധമായ ആലാട്ട്കൃഷിയിടത്തില്‍,കതിര്‍കറ്റയൊരുക്കലിന് ആരംഭമായി. 60 ല്‍ പരം വര്‍ഷങ്ങളായി ആലാട്ട് സഹോദരന്മാര്‍ കതിരൊരുക്കല്‍ ആരംഭിച്ചിട്ട്. ചെമ്മന്തിട്ട പാടശേഖരത്തിലെ 4 ഏക്കറില്‍ വിളയുന്ന കതിരുകളെല്ലാം തന്നെ, കേരളത്തിലെ 500 ലധികം ക്ഷേത്രങ്ങളിലേക്കാണ് ഇല്ലം നിറക്കായി കൊണ്ടു പോകുന്നത്.

പുതിയകാവ് ക്ഷേത്രത്തിലേക്ക് ആദ്യകെട്ട് നെല്‍ കതിര്‍ നല്കിയാണ്, ഈ വര്‍ഷത്തെ ഇല്ലം നിറകതിര്‍ വിതരണം ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി വേലൂര്‍ പഴുന്നാന ചെമ്മന്തിട്ട പാടശേഖരത്തിലാണ് കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലേക്കും ഇല്ലം നിറക്കുള്ള കതിര്‍ക്കറ്റകള്‍ തയ്യാറാക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും, സര്‍വ്വൈശ്വര്യത്തിനു വേണ്ടി സ്ഥാപിക്കുന്ന പൂജിച്ച കതിരിനു പിന്നില്‍ നിരവധി കഷ്ടപ്പാടുകളും ത്യാഗങ്ങളുമുണ്ടെങ്കിലും, നാട്ടില്‍ സമ്പല്‍ സമൃദ്ധിക്കാവശ്യമായ കതിരൊരുക്കുന്നതില്‍ നിന്നു ലഭിക്കുന്ന പുണ്യമാണ് ആലാട്ട് തറവാട്ടുകാരെ ഇല്ലം നിറക്കുള്ള കൃഷിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്.

തറവാടിന്റെ 4-ാം തലമുറയാണ് പാരമ്പര്യം തുടര്‍ന്ന് ഇപ്പോള്‍ കൃഷിയിറക്കുന്നത്. വര്‍ഷം തോറും 4000 ത്തോളം കതിര്‍ക്കറ്റകളൊരുക്കി ഇപ്പോഴും പൈതൃകം കാത്തു സൂക്ഷിക്കുന്ന ഇവര്‍ ഏറ്റവും കൂടുതല്‍ കതിര്‍ കറ്റകള്‍ ആവശ്യമായ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കതിര്‍ക്കറ്റകള്‍ കൊടുത്തു തുടങ്ങിയിട്ട് 50 വര്‍ഷത്തിലധികമായി. കൂടാതെ ശബരിമല, ആറ്റുകാല്‍ തുടങ്ങി കേരളത്തിലെ 500 ലധികം ക്ഷേത്രങ്ങളിലേക്കും ചെമ്മന്തിട്ട പാടശേഖരത്തില്‍ നിന്നുതന്നെയാണ് കതിര്‍കറ്റകള്‍ കൊണ്ടു പോകുന്നത്.
എല്ലാവര്‍ഷവും വിഷുവിനോടടുത്ത ദിവസങ്ങളിലാണ് വിത്തിറക്കല്‍ നടത്തുക. 90 ദിവസം മാത്രം മൂപ്പെത്താനവശ്യമുള്ള കനക എന്ന വിത്തിനമാണ് കൂടുതലായും ഉപയോഗിക്കുന്നത്. ‘

കുടുംബത്തിലെ കാരണവരായ 82 വയസ്സുള്ള വേലപ്പന്റെ മേല്‍നോട്ടത്തില്‍ നടന്നു വന്നിരുന്ന ചെമ്മന്തിട്ട പാടശേഖരത്തിലെ കൃഷി ഇപ്പോള്‍, ആലാട്ട് സഹോദരന്മാരായ കൃഷണന്‍കുട്ടി, രാജന്‍, ചന്ദ്രന്‍, ബാബു എന്നിവരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. പലക്ഷേത്രങ്ങള്‍ക്കും കതിരുകള്‍ ലഭിക്കാത്ത സാഹചര്യമാണിപ്പോഴുള്ളത് കൂടാതെ, ഈ വര്‍ഷം പാടശേഖരങ്ങളില്‍ വിത്തിറക്കലിനു ശേഷം മഴ ലഭിക്കാതെവന്നതും, കതിരായ പ്പോഴുണ്ടായ കനത്ത മഴയും വിളവിനെ ബാധിക്കുമെന്നു കരുതിയെങ്കിലും ക്ഷേത്രങ്ങളിലേക്കാവശ്യമായ കതിര്‍ക്കറ്റകള്‍ നല്‍കാനായി എന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഈ കുടുംബം.

Tags: Guruvayoorpaddy fieldSABARIMALAIllam niraAlattu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാഞ്ഞൂരില്‍ താറാവ് നോട്ടക്കാരനായ മധ്യവയസ്‌കനെ പാടശേഖരത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala

ശബരിമലയില്‍ 2 പേര്‍ കുഴഞ്ഞു വീണ് മരിച്ചു

Kerala

ആറന്മുളയിലെ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കാനുളള പദ്ധതി നടപ്പാവില്ല, ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് തീരുമാനം

Kerala

ശബരിമലയില്‍ മഴ ശക്തം: പമ്പാ നദിയില്‍ ഇറങ്ങുന്നതിന് വിലക്ക് ,ത്രിവേണിയിലെ വാഹന പാര്‍ക്കിംഗിനും നിയന്ത്രണം

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

നിലമ്പൂർ ആർക്കൊപ്പം? വോട്ടെണ്ണൽ 8 മണിക്ക്, ആദ്യ ഫലസൂചനകൾ 8.15ഓടെ

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കുക

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies