Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോലീസ് കാഴ്‌ച്ചക്കാരായി; മോഷ്ടാക്കളുടെ വിഹാര കേന്ദ്രമായി തലശ്ശേരി

Janmabhumi Online by Janmabhumi Online
Jul 11, 2024, 07:15 am IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

തലശ്ശേരി: തലശ്ശേരി നഗരത്തില്‍ മോഷ്ടാക്കള്‍ താവളമാക്കിയിട്ടും പോലീസ് കാഴ്‌ച്ചക്കാരായി മാറുന്നു. തലശ്ശേരി നഗരത്തില്‍ കള്ളമാരും കളവും പലവിധം തുടരുന്നു. വീട്ടിലും ആശുപത്രിയിലും നടവഴിയിലും ജനങ്ങള്‍ക്ക് രക്ഷയില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകലും രാത്രിയുമെന്നില്ലാതെ കള്ളന്മാരും കളവും പലവിധത്തില്‍ അരങ്ങേറുന്നു. ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണ മാല ഇടവഴിയില്‍ തട്ടിപ്പറിച്ച സംഭവം ഇന്നലെ രാവിലെ തിരുവങ്ങാടാണ് നടന്നത്.

മഞ്ഞോടിയിലെ 71 കാരിയായ ജാനകിയുടെ അരപവന്‍ തൂക്കം വരുന്ന മാലയാണ് തട്ടിപ്പറിച്ചത്. കഴിഞ്ഞദിവസം ഇതിനടുത്ത ഒരു സഹകരണ ആശുപത്രിയിലും നടന്നു മറ്റൊരു പിടിച്ചുപറി. ഇവിടെ ആശുപത്രി ലാബിന് പുറത്ത് മാതാപിതാക്കളെ കാത്തിരുന്ന രണ്ടര വയസുകാരിയുടെ കഴുത്തില്‍ നിന്നും ഒരു പവന്‍ മാലയാണ് അജ്ഞാത പൊട്ടിച്ചെടുത്തത്.

പാനൂര്‍ ചെറുപറമ്പ് സ്വദേശികളായ അച്ചനും അമ്മയുമൊത്ത് ആശുപത്രിയില്‍ വന്നതായിരുന്നു കൊച്ചുബാലിക. കുട്ടിയെ പുറത്തിരുത്തി അച്ചനും അമ്മയും രക്തപരിശോധനക്കായി ലാബ് മുറിയില്‍ കയറിയതാണ്. അല്‍പ സമയത്തിനകം പുറത്ത് നിന്നും മകളുടെ കരച്ചില്‍കേട്ട് അമ്മ കതക് തുറന്ന് നോക്കിയപ്പോഴാണ് ഭയന്ന് കരയുന്ന മകളെ കണ്ടത്. കുട്ടിയുടെ കഴുത്തിലെ സ്വര്‍ണ്ണ മാലയുമായി കള്ളന്‍ ഇതിനകം സ്ഥലം വിട്ടിരുന്നു. ഈ സംഭവത്തിന് ഏതാനും ദിവസം മുന്‍പാണ് തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍, ഗുഡ്‌സ് ഷെഡ് റോഡരികിലുള്ള പീഡിയാട്രീഷ്യന്‍ ഡോ. അബ്ദുള്‍ സലാമിന്റെ വീട്ട് പരിസരത്തുള്ള ഏഴോളം സിസിടിവി ക്യാമറകള്‍ മോഷണം പോയത്.

കളവ് സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും കുറ്റവാളികള്‍ ഇപ്പോഴും കാണാമറയത്താണുള്ളത്. ഈ സംഭവങ്ങള്‍ നടന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് കുയ്യാലി, ഗുഡ്‌സ് ഷെഡ് റോഡ്, സീതി സാഹിബ് റോഡ്, ചിറക്കര കെടിപി മുക്ക്, മഞ്ഞോടി കണ്ണിച്ചിറ ഭാഗങ്ങളില്‍ പള്ളികളിലും വീടുകളിലും വ്യാപക മോഷണവും വീട്ടുകാരെ ബന്ദിയാക്കി കവര്‍ച്ചയും നടന്നത്.

പ്രസ്തുത കവര്‍ച്ചാകേസുകളില്‍ ഉള്‍പ്പെട്ടവരെന്ന് കരുതുന്ന മൂന്ന് തമിഴ് മോഷ്ടാക്കളെ സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാനായിട്ടില്ല. പോലീസിന് മോഷണക്കേസുകളിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനുമായിട്ടില്ല. ഇതിനിടയിലാണ് കളവും പിടിച്ചു പറികളും ആവര്‍ത്തിക്കുന്നത്.

Tags: robberyThalasseryKerala Policehaunt of thieves
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ല; നിർദേശങ്ങളുമായി പോലീസ് പൗരാവകാശ രേഖ

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വര പ്രസാദിനെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരനും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദര്‍ശിച്ചപ്പോള്‍
Kerala

എബിവിപി സെക്രട്ടറിക്കു നേരെ ആക്രമം നടപടിയെടുക്കാതെ പോലീസ്

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

കടുത്തുരുത്തിയിലെ 31 പവന്‍ കവര്‍ച്ച: മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

രാജേഷ്, അഖിന്‍ ഫ്രാന്‍സിസ്‌
Kerala

250 കോടിയുടെ തട്ടിപ്പ്: ഫാംഫെഡ് ശാഖകളില്‍ അന്വേഷണത്തിന് പോലീസ്

Kerala

നടപടിക്രമങ്ങളൊന്നും പാലിച്ചില്ല; പോലീസിന്റെ ഗുരുതര വീഴ്ച

പുതിയ വാര്‍ത്തകള്‍

റിവര്‍ പ്ലേറ്റിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഇന്റര്‍ മിലാന്‍ താരങ്ങള്‍

ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ്: ഗ്രൂപ്പങ്കം തീരുന്നു; റയല്‍ ഇന്ന് കളത്തില്‍

നേമം സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണ റിപ്പോര്‍ട്ട്: നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടത് വിരമിച്ച ജീവനക്കാരന്‍

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 55?

ഹിമാചലിലെ മേഘ വിസ്ഫോടനം : മരിച്ചവരുടെ എണ്ണം അഞ്ചായി ; മണാലിയിലടക്കം നിരവധി പേരെ കാണാതായി

നെതന്യാഹുവിനെതിരെ വിചാരണ ഉടന്‍ റദ്ദാക്കണമെന്ന് ട്രംപ്

അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍: പ്രദര്‍ശനം ഇന്ദിരാഗാന്ധി സെന്ററിലായത് ആലോചനാമൃതം: രാജീവ് ചന്ദ്രശേഖര്‍

‘ ഒരുപാട് അന്വേഷിച്ചു , കണ്ടെത്താനായില്ല, അവസരം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഖമേനിയെയും കൊല്ലുമായിരുന്നു’ ; ഇസ്രായേൽ പ്രതിരോധ മന്ത്രി 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച 'ദി എമര്‍ജന്‍സി ഡയറീസ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഭരണഘടനഹത്യാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നിര്‍വഹിച്ചപ്പോള്‍. ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ഗജേന്ദ്രസിങ് ശെഖാവത്ത്, ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവര്‍ സമീപം

അടിയന്തരാവസ്ഥ ചരിത്രത്തിലെ ഒരു അധ്യായമായി മാത്രമല്ല, ഭാവി തലമുറകള്‍ക്കുള്ള മുന്നറിയിപ്പായും രാഷ്‌ട്രം ഓര്‍ക്കണം: അമിത്ഷാ

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിച്ച സ്ത്രീ പിടിയില്‍

ദൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ; ഭീഷണി കത്ത് ലഭിച്ചത് ക്രൂ അംഗത്തിന്

ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം തകർത്ത് മുസ്ലീം മതഭ്രാന്തന്മാർ; ഇടക്കാല സർക്കാർ ഭീകരവാദികൾക്ക് കൂട്ടുനിൽക്കുന്നു, ശക്തമായി അപലപിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies