Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എയിംസ് തിരുവനന്തപുരത്ത് വരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ശശി തരൂര്‍; താന്‍ എംപിയായിരുന്നെങ്കില്‍ ഇതായിരിക്കില്ല സ്ഥിതിയെന്ന് രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ എയിംസ് വരും എന്നേ താന്‍ പറഞ്ഞുള്ളൂവെന്നും അത് തിരുവനന്തപുരത്ത് വരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അത് ഒരു വ്യക്തിക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ എംപി. താന്‍ തിരുവനന്തപുരം എംപിയായിരുന്നെങ്കില്‍ ഇതായിരിക്കില്ല സ്ഥിതിയെന്ന് രാജീവ് ചന്ദ്രശേഖര്‍ തിരിച്ചടിച്ചു

Janmabhumi Online by Janmabhumi Online
Jul 1, 2024, 07:12 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് വരും എന്നേ താന്‍ പറഞ്ഞുള്ളൂവെന്നും അത് തിരുവനന്തപുരത്ത് വരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അത് ഒരു വ്യക്തിക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ എംപി. താന്‍ തിരുവനന്തപുരം എംപിയായിരുന്നെങ്കില്‍ ഇതായിരിക്കില്ല സ്ഥിതിയെന്ന് രാജീവ് ചന്ദ്രശേഖര്‍ തിരിച്ചടിച്ചു. ഒരു ബിജെപി എംപിയായിരുന്നു തിരുവനന്തപുരത്ത് എങ്കില്‍ ഇതായിരിക്കില്ലസ്ഥിതി. ആ എംപി തിരുവനന്തപുരത്തിന് വേണ്ടി പൊരുതുമായിരുന്നു താനാണ് എംപിയെങ്കില്‍ തീര്‍ച്ചയായും തിരുവനന്തപുരത്തിന് വേണ്ടി പൊരുതുമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി തിരുവനന്തപുരത്ത് എംപിയായി ഇരിക്കുന്ന ശശി തരൂര്‍ ഒരു വാഗ്ദാനവും നടപ്പാക്കാത്ത ആളാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്നേ പറഞ്ഞിട്ടുള്ളൂ, അത് തിരുവനന്തപുരത്ത് കൊണ്ടുവരാമെന്ന് താന്‍ പറഞ്ഞി്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു വ്യക്തിക്ക് തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ല അത്. കേന്ദ്രസര്‍ക്കാര്‍ എയിംസ് കേരളത്തിന് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ അതിന് ആവശ്യമായ ഭൂമി എവിടെ നല്‍കണമെന്ന് തീരുമാനിക്കുന്നത് കേരളത്തിലെ സര്‍ക്കാരാണ്. – തിരുവനന്തപുരത്ത് എയിംസ് വരാത്തതിനെ ന്യായീകരിച്ച് ശശി തരൂര്‍ വിശദീകരിച്ചു. കേരളത്തില്‍ എയിംസ് കോഴിക്കോട് വരുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിയമസഭയില്‍ പ്രഖ്യാപിച്ചതോടെയാണ് എയിംസ് സംബന്ധിച്ച വിവാദം പൊട്ടിപ്പുറപ്പെട്ടത്.

“കേരളത്തിലെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും ചേര്‍ന്ന് തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമായിരുന്നു. തീര്‍ച്ചയായും മധുരിക്കുന്ന വാഗ്ദാനങ്ങള്‍ നിരത്തി ഒന്നും നടപ്പാക്കാതെ ദീര്‍ഘകാലം ഇവിടെ കുത്തിയിരുന്ന ശശി തരൂരിനേക്കാള്‍ ഏറെക്കാര്യങ്ങള്‍ അടുത്ത അഞ്ചുവര്‍ഷം താന്‍ ചെയ്തേനെ”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നടപ്പാക്കാന്‍ സാധിക്കാത്ത കുറെ വാഗ്ദാനങ്ങളും നല്‍കി മുന്നോട്ട് പോകുന്ന ശശി തരൂരിന് ഇതും നടപ്പാക്കാന്‍ കഴിയില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിരിച്ചടിച്ചു. തിരുവനന്തപുരത്തെ ബാഴ്സലോണയാക്കും, തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് കൊണ്ട് വരും തുടങ്ങി എത്രയോ നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കിയ ആളാണ് ശശി തരൂരെന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.

 

 

Tags: AIIMSShashi TharoorAIIMS in KeralaAIIMS in KozhikkodeThiruvanananthapuram ConstituencyBJP MPHighcourt bench in ThiruvanananthapuramRajeev ChandrasekharVeena George
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

Kerala

ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാർത്താ അഭിനയം; ആശുപത്രികളിൽ അതിരൂക്ഷ സാഹചര്യം. ഇനിയെങ്കിലും കണ്ണു തുറക്കൂ ഭരണകൂടമേ: എൻ. ഹരി

Kerala

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി അറിവില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്, എഫ് ബി പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡോ. ഹാരിസ് ചിറക്കല്‍

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

India

ലോകരാജ്യങ്ങളുമായി സംവദിക്കുന്നതിലുള്ള മോദിയുടെ കരുത്തും ഊര്‍ജ്ജസ്വലതയും ആഗോളതലത്തില്‍ ഇന്ത്യയുടെ മൂലധനമാണെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies