Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്; വിന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്തു

Janmabhumi Online by Janmabhumi Online
Jun 21, 2024, 01:03 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

സെന്റ് ലൂസിയ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഞെങ്ങിഞെരുങ്ങി കടന്നുകൂടിയ ടീം ആണ് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട്. എന്നാല്‍ സൂപ്പര്‍ എട്ടിലെ അവരുടെ തുടക്കം വ്യക്തമാക്കുന്നത് സഡകുടഞ്ഞുണര്‍ന്നുവെന്നാണ്. ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്തുകൊണ്ട് സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തിയിരിക്കുന്നു.

ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ഗംഭീര വിജയങ്ങളോടെ ഗ്രൂപ്പ് ജേതാക്കളായെത്തിയ ടീം ആണ് വിന്‍ഡീസ്. ആതിഥേയര്‍ കൂടിയായ വിന്‍ഡീസിനെതിരെ കരുത്തന്‍ ബാറ്റിങ് മികവില്‍ ഇംഗ്ലണ്ട് ഏകപക്ഷീയമാക്കി മാറ്റുകയായിരുന്നു. ആതിഥേയര്‍ മുന്നില്‍ വച്ച 181 റണ്‍സിന്റെ ലക്ഷ്യം അവര്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ലക്ഷ്യം മറികടക്കുമ്പോള്‍ 15 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടും(87) പരിചയ സമ്പന്നനായ ജോണി ബെയര്‍സ്‌റ്റോയും(48) പുറത്താകാതെ നിന്നാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടക്കത്തിലേ വ്യക്തിഗത സ്‌കോര്‍ ഏഴ് റണ്‍സെടുത്തു നിന്ന സാള്‍ട്ടിനെ പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ വിട്ടുകളഞ്ഞു. അക്കീല്‍ ഹൊസെയ്ന്‍ എറിഞ്ഞ പന്ത് സാള്‍ട്ടിന്റെ ബാറ്റിലുരസിയാണ് പൂരന് നേര്‍ക്ക് ചെന്നത്. പക്ഷെ കൈപ്പിടിയിലൊതുക്കാനായില്ല.

പതിഞ്ഞ താളത്തിലാണ് സാള്‍ട്ട് തുടങ്ങിയത്. ജോസ് ബട്ട്‌ലറും(25) മൊയീന്‍ അലിയും(13) കടന്നുപോകുമ്പോള്‍ ഇംഗ്ലണ്ടിന് ഒരോവറില്‍ എട്ട് റണ്‍സ് വച്ചേ ഉണ്ടായിരുന്നുള്ളൂ. നാലാമനായി ക്രീസിലെത്തിയ ജോണി ബെയര്‍സ്‌റ്റോ ആണ് തകര്‍പ്പന്‍ അടികളുമായി സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചത്. ഒരുവശത്ത് താരം കത്തിക്കയറുമ്പോഴും സാള്‍ട്ട് ബട്ട്‌ലറെ പിന്തുണച്ച് നിന്നതേയുള്ളൂ. ബെയര്‍‌സ്റ്റോ 19 പന്തില്‍ 40ന് മേല്‍ സ്‌കോര്‍ ചെയ്തതോടെ ഒന്ന് പതുങ്ങി. പിന്നെ സാള്‍ട്ട് ആക്രമണം കടുപ്പിച്ചു. 37 പന്തില്‍ 49 റണ്‍സുമായി നിന്ന സാള്‍ട്ട് പിന്നീട് നേരിട്ട പത്ത് പന്തുകളില്‍ 38 റണ്‍സ് അടിച്ചുകൂട്ടി.

ഏത് വമ്പന്‍മാരെയും പിന്തുടരാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്ന പ്രകടനത്തോടെയാണ് ഇംഗ്ലണ്ട് ആദ്യ സൂപ്പര്‍ എട്ട് അവസാനിപ്പിച്ചിരിക്കുന്നത്. ടോസ് നേടി കരുത്തരായ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കാന്‍ തീരുമാനിച്ച ഇംഗ്ലണ്ട് നായകന്‍ ബട്ട്‌ലറുടെ നയത്തില്‍ തന്നെ അക്കാര്യം അറിയിച്ചുതരുന്നു. വിന്‍ഡീസ് ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്(23) കാലിലെ വേദന കാരണം റിട്ടയേഡ് ഹര്‍ട്ട് ആയി. ജോണ്‍സണ്‍ ചാള്‍സ്(38), നിക്കോളാസ് പൂരന്‍(36), റോവ്മാന്‍ പവല്‍(36), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്(പുറത്താകാതെ 28) എന്നിവരുടെ ബാറ്റിങ് മികവാണ് ആതിഥേയര്‍ക്ക് വെല്ലുവിളിക്കാവുന്ന നാലിന് 180 എന്ന ടോട്ടല്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, മൊയീന്‍ അലി, ലയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റ് വീതം നേടി.
അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും ആണ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് രണ്ടിലെ മറ്റ് രണ്ട് ടീമുകള്‍.

Tags: Englandwest indiesTwenty20 World Cup
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആക്രമിക്കരുതെന്ന് ഞാൻ പറഞ്ഞാൽ മോദി കേൾക്കുമോ ; യുദ്ധമുണ്ടായാൽ ഞാൻ ഇംഗ്ലണ്ടിലേക്ക് ഓടിപ്പോകും ; പാകിസ്ഥാൻ എം പി ഷേർ അഫ്സൽ ഖാൻ മർവാത്ത്

Cricket

ചാമ്പ്യന്‍സ് ട്രോഫി റിഹേഴ്‌സല്‍; ഭാരതം-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കം, ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പുള്ള മത്സരങ്ങള്‍

Cricket

നാലാം ടി ട്വന്റിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യക്ക് പരമ്പര

Cricket

മൂന്നാം ട്വന്റി 20യില്‍ ഇന്ത്യക്ക് പരാജയം

Cricket

ആദ്യ ടി 20യില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് : സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം നല്‍കി

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി

സിസിടിവി ക്യാമറയിലൂടെ കല്യാണക്ഷണം…സാധാരണക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies