Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിനഡിലും തീരുമാനമായില്ല; ഏകീകൃത കുര്‍ബാന വിഷയം സങ്കീര്‍ണമാകുന്നു

വിശ്വാസികള്‍ ആശങ്കയില്‍, പോംവഴി നിര്‍ദേശിക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2024, 11:12 pm IST
in Kerala

 

കൊച്ചി: കഴിഞ്ഞ ദിവസം നടന്ന സീറോ മലബാര്‍ സിനഡിലും തീരുമാനമാകാതായതോടെ എറണാകുളം-അങ്കമാലി രൂപതയിലെ ഏകീകൃത കുര്‍ബാന വിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നു. സംഭവത്തില്‍ വിശ്വാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ത്തോമ നസ്രാണി സംഘം രംഗത്തെത്തി.

ജൂലൈ 3ന് ശേഷം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ ഇടവക വികാരി അല്ലാതാവുമെന്നു സഭ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം ഇടവകകളില്‍ രോഗിലേപനം, സംസ്‌കാരം തുടങ്ങിയ ആവശ്യങ്ങള്‍ ഉണ്ടായാല്‍ വിശ്വാസികള്‍ എന്തുചെയ്യണമെന്ന് സഭാ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. 14ന് ചേര്‍ന്ന ഓണ്‍ലൈന്‍ സിനഡ് യോഗവും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല.

എറണാകുളം – അങ്കമാലി അതിരൂപതക്കു കീഴില്‍ ഏതാണ്ട് 350 പള്ളികളാണുള്ളത്. ഇതില്‍ 10 പള്ളികളില്‍ മാത്രമാണ് സഭ നിര്‍ദേശിക്കുന്ന രീതിയിലുള്ള കുര്‍ബാന. ബാക്കിയുള്ള പള്ളികളില്‍ നിലവില്‍ കല്യാണം പോലുള്ളവ പോലും നടത്താന്‍ അനുമതിയില്ല. ജൂലൈ 3ന് ശേഷം മരണം പോലുള്ളവ ഉണ്ടായാല്‍ സംസ്‌കാര ശുശ്രൂഷയുടെ കാര്യവും പ്രതിസന്ധിയിലാകും. വിവാഹം പോലും അസാധുവാകുന്നതിനാല്‍ വിദേശയാത്രയടക്കം മുടങ്ങും.

ഏകീകൃക കുര്‍ബാന വിഷയത്തില്‍ സര്‍ക്കുലര്‍ ഇറക്കി വിശ്വാസികളെ വിഡ്ഢികളാക്കുന്ന പ്രവര്‍ത്തനം മേജര്‍ ആര്‍ച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ എറണാകുളത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സഭയോടൊപ്പം നില്‍ക്കുന്ന വിശ്വാസികളെ വിശ്വാസത്തിലെടുക്കാതെ ഇവരെ തമ്മില്‍ത്തല്ലിക്കുന്ന പ്രവര്‍ത്തനം മേജര്‍ ആര്‍ച്ച് ബിഷപ്പും അഡ്മിനിസ്ട്രേറ്ററും അവസാനിപ്പിക്കണം. കേവലം ഒരു സര്‍ക്കുലറിലൂടെ വൈദികര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കുക എന്നതിലുപരി അവര്‍ അത് അനുസരിക്കുന്നില്ലെങ്കില്‍ വിശ്വാസികളുടെ മുന്നിലുള്ള പോംവഴി എന്ത് എന്നതുകൂടി വ്യക്തമാക്കാന്‍ സഭാ നേതൃത്വം ബാധ്യസ്ഥരാണ്. വിശ്വാസികളുടെ ഈ ആവശ്യങ്ങളില്‍ സഭ മറുപടി നല്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

2022ല്‍ എറണാകുളം ബസിലിക്കയില്‍ 16 മണിക്കൂര്‍ തുടര്‍ച്ചയായി ആഭിചാര കര്‍മങ്ങള്‍ നടത്തിയ 33 വൈദികര്‍ക്കെതിരെ നടപടികള്‍ എടുക്കണമെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചിട്ടും ഇക്കാര്യത്തില്‍ ഇനിയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിമത പുരോഹിതര്‍ നയിക്കുന്ന പള്ളികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണം. സഭാ തലവന്‍ ഇറക്കിയ സര്‍ക്കുലര്‍, പത്ര സമ്മേളനം വിളിച്ചുകൂട്ടി തള്ളിപ്പറഞ്ഞ് കലാപ ആഹ്വാനം നടത്തിയവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സഭ നേതൃത്വം വിഷയത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റെജി ഇളമത ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കടക്കം പരാതി നല്കിയതായും അദ്ദേഹം പറഞ്ഞു.

 

Tags: synodEucharistArchdiocese of Ernakulam - Angamaly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനഡിനിടെ സിറോ മലബാര്‍ ആസ്ഥാനത്ത് വിഡി സതീശന്റെ രഹസ്യ സന്ദർശനം; മേജര്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച

Kerala

വിവാദ പ്രസംഗം: സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്തായെ സഭാ ചുമതലകളില്‍ നിന്നു നീക്കി സുന്നഹദോസ്

Kerala

കുര്‍ബാന തര്‍ക്കം: സമവായ നിര്‍ദേശങ്ങള്‍ നടപ്പില്‍ വന്നു

Kerala

സിനഡ് തീരുമാനം അംഗീകരിക്കില്ല; കുര്‍ബാനയില്‍ തര്‍ക്കം തീരുന്നില്ല

Kerala

കുര്‍ബാന തര്‍ക്കം: വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സിനഡില്‍ വിയോജിപ്പ് ഉണ്ടെന്ന് ആര്‍ച്ച് ബിഷപ്പ്

പുതിയ വാര്‍ത്തകള്‍

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.