Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിനോയ് തോമസ് യാത്രയായത് സ്വന്തമായി വീടെന്ന സ്വപ്‌നം ബാക്കിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2024, 11:33 pm IST
in Kerala
ബിനോയി തോമസ്, കുടുംബത്തിനായി താത്കാലിമായിവച്ച ഷെഡ്‌

ബിനോയി തോമസ്, കുടുംബത്തിനായി താത്കാലിമായിവച്ച ഷെഡ്‌

ചാവക്കാട് (തൃശ്ശൂര്‍): കുവൈറ്റ് മംഗഫില്‍ തീപ്പിടിത്തത്തില്‍ മരിച്ച തൃശ്ശൂര്‍ ചാവക്കാട് സ്വദേശി ബിനോയ് തോമസ് (44) യാത്രയായത് സ്വന്തമായി വീടെന്ന സ്വപ്‌നം ബാക്കിയാക്കി. സ്വന്തമായി വീടെന്ന ആഗ്രഹത്തോടെയാണ് ബിനോയ് കഴിഞ്ഞ ബുധനാഴ്ച കുവൈറ്റിലേക്ക് യാത്രയായത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുടുംബത്തെ വളരെയധികം അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ബിനോയ് തോമസും കുടുംബവും ആദ്യം പാവറട്ടിയിലാണ് ഏഴു വര്‍ഷം വാടകയ്‌ക്ക് താമസിച്ചിരുന്നത്. കുവൈത്തിലേക്ക് മാറുന്നതിന് തൊട്ടുമുന്‍പാണ് സ്വന്തം പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്ത് ഒരു ഷെഡ് കെട്ടി കുടുംബത്തെ അങ്ങോട്ട് മാറ്റി പാര്‍പ്പിച്ചത്. അവിടെ തന്നെ ഒരു കുഞ്ഞുവീട് പണിയണമെന്നായിരുന്നു ബിനോയിയുടെയും കുടുംബത്തിന്റെയും ആഗ്രഹം.

ഭാര്യ ജിനിതയും മക്കളായ ആദിയും ഇയാനും ഉള്‍പ്പെടെയുള്ള ചെറിയ കുടുംബമായിരുന്നു ബിനോയിയുടേത്. ഷെഡിന് കെട്ടിട നമ്പര്‍ കിട്ടിയത് അടുത്തിടെയാണ്. കഴിഞ്ഞ ഏതാനും ആഴ്ച മുമ്പാണ് ഷെഡില്‍ വൈദ്യുതി കണക്ഷന്‍ പോലും ലഭിച്ചത്. പിഎംഎവൈ പദ്ധതിയില്‍ ആരംഭിച്ച വീടിന്റെ നിര്‍മാണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഷെഡ് മാറ്റി വീട് പണിയാനുള്ള പണം കണ്ടെത്താനാണ് പാവറട്ടിയിലെ ഫുട്‌വെയര്‍ സ്ഥാപനത്തിലെ ജോലിയുപേക്ഷിച്ച് ബിനോയ് തോമസ് കുവൈറ്റിലേക്ക് പോയത്. കുവൈറ്റിലെ അപകടത്തെ കുറിച്ച് അറിഞ്ഞെങ്കിലും ബിനോയ് അതില്‍ ഉള്‍പ്പെട്ടിരിക്കില്ലെന്നാണ് കുടുംബം കരുതിയിരുന്നത്. കാരണം, ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം രണ്ടര വരെ ബിനോയ് ഭാര്യ ജിനിതയുമായി സംസാരിച്ചിരുന്നു. എന്നാല്‍ പിന്നീട് ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഫോണ്‍ റിങ് ചെയ്യുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരമായിട്ടും വിവരം ലഭിക്കാതെ വന്നതോടെ ബിനോയിയുടെ സുഹൃത്തുകള്‍ ഇടപെട്ട് കുവൈത്തിലുള്ള രണ്ട് സുഹൃത്തുകളെ നേരിട്ട് അന്വേഷിക്കാന്‍ അയച്ചു. ഇവര്‍ക്ക് ബിനോയിയുടെ ആധാര്‍ കാര്‍ഡും ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു.

ഈ സുഹൃത്തുകള്‍ എന്‍ബിടിസി ക്യാംപിലും പിന്നീട് ആശുപത്രിയിലും ബിനോയിക്കായി തെരച്ചില്‍ നടത്തി. ഒടുവില്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി നടത്തിയ പരിശോധനയില്‍ ബിനോയിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്‍ബിടിസി കമ്പനിയുടെ ഹൈവേ സെന്റര്‍ എന്ന സ്ഥാപനത്തില്‍ സെയില്‍സ്മാനായാണ് ബിനോയ് കുവൈറ്റില്‍ എത്തിയത്. താമസം ചാവക്കാട് പാലയൂരിലാണെങ്കിലും തിരുവല്ലയിലെ ബന്ധങ്ങള്‍ വിട്ടിരുന്നില്ല. തിരുവല്ലയിലെ സുഹൃത്ത് സാബു വഴിയാണ് ജോലി ശരിയാക്കിയത്. തിരുവല്ല തോപ്പില്‍ ബാബു തോമസിന്റെയും മോളി (അന്നമ്മ) തോമസിന്റെയും മകനാണ് ബിനോയ് തോമസ്.

Tags: Kuwait disasterBenoy Thomas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

കുവൈറ്റ് ദുരന്തം: മൂന്ന് ഭാരതീയരടക്കം എട്ട് പേര്‍ കസ്റ്റഡിയില്‍

World

കുവൈറ്റ് തീപ്പിടിത്തം: ഒരാള്‍ കൂടി മരിച്ചു; വ്യാപക റെയ്ഡ്, ബേസ്‌മെന്റുകള്‍ അടച്ചു പൂട്ടി

Kerala

ബിനോയ് തോമസിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് കേന്ദ്രമന്ത്രി

Kerala

മരിച്ചത് ഭാരതത്തിന്റെ മക്കള്‍; രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല: വി. മുരളീധരന്‍, സുരേഷ് ഗോപി

Kerala

കുവൈറ്റ് ദുരന്തം: നാടിന്റെ വേദനയായി മാത്യു തോമസ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.