Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നാലാം നാള്‍ യൂറോ കിക്കോഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 01:49 am IST
in Football

മ്യൂണിക്: യുവേഫ യൂറോകപ്പ് ഫുട്‌ബോളിന്റെ 17-ാം പതിപ്പിന് പന്തുരുളാന്‍ ഇനി നാല് നാള്‍ കൂടി. വെള്ളിയാഴ്‌ച്ച ജര്‍മന്‍ നഗരം മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ആദ്യ കളിയില്‍ ആതിഥേയരായ ജര്‍മനി സ്‌കോട്ട്‌ലന്‍ഡിനെ നേരിടും. അടുത്ത മാസം 14ന് ബെര്‍ലിനിലെ ഒളിംപിയാസ്റ്റേഡിയനില്‍ ഫൈനലോടെ യൂറോപ്പിലെ വമ്പന്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ പോര് സമാപിക്കും.

കഴിഞ്ഞ തവണത്തെ അതേ ഫോര്‍മാറ്റില്‍ 24 ടീമുകളാണ് ഇക്കുറിയും ഫൈനല്‍സില്‍ യോഗ്യത നേടിയിരിക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകള്‍. ഗ്രൂപ്പിലെ ഓരോ ടീമുകളും തമ്മില്‍ പോരടിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും. മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടറിനര്‍ഹരാകും. പിന്നെ ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍.

പുനരേകീകരണത്തിന് ശേഷം ജര്‍മനിയില്‍ ആദ്യമായാണ് യൂറോ കപ്പ് വിരുന്നെത്തുന്നത്. ഇതിന് മുമ്പ് 1988 യൂറോ ഇവിടെ നടക്കുമ്പോള്‍ പശ്ചിമ ജര്‍മനിയായാണ് ആ രാജ്യം നിലനിന്നിരുന്നത്. പുനരേകീകരണത്തിന് ശേഷം 2006ല്‍ ഫിഫ ലോകകപ്പ് നടന്നിട്ടുണ്ട്. കഴിഞ്ഞ യൂറോ കപ്പിലെ വേറിട്ട ശൈലിയിലാണ് യൂറോ കപ്പ് സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളില്‍ ആദ്യ ഘട്ട മത്സരങ്ങള്‍ സംഘടിപ്പിച്ച കൂട്ടത്തില്‍ നാലെണ്ണം ജര്‍മനിയിലും നടന്നതൊഴിച്ചാല്‍ സമ്പൂര്‍ണ യൂറോ കപ്പ് നടക്കുന്നത് ഇത്തവണ ആദ്യമായാണ്.

കഴിഞ്ഞ തവണ അന്തിമ ഘട്ട പോരാട്ടങ്ങള്‍ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ചരിത്ര പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇറ്റലി കിരീടം ചൂടി. പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു റോബര്‍ട്ടോ മാന്‍സിനിക്ക് കീഴിലിറങ്ങിയ അസൂറികള്‍ കപ്പടിച്ചത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഫൈനലിസിമ്മയില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതും. തുടരെ രണ്ടാം തവണയും ഫിഫ ലോകകപ്പില്‍ യോഗ്യത നേടാനാകാതെയും വന്നതോടെ മാന്‍സിനി ചുമതലയൊഴിഞ്ഞു. ലൂസിയാനോ സ്പലേറ്റിയാണ് ഇപ്പോഴത്തെ പരിശീലകന്‍. ഇംഗ്ലണ്ട് ടീമിനെ കഴിഞ്ഞ തവണ ഒരുക്കിയ അതേ പരിശീലകന്‍ ഗാരെത്ത് സൗത്ത് ഗേറ്റ് തന്നെയാണ് ഇക്കുറിയും പരിശീലിപ്പിക്കുന്നത്. ടോട്ടനത്തില്‍ നിന്നും കഴിഞ്ഞ സീസണില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിലേക്ക് മാറിയ ഹാരി കെയ്ന്‍ ആണ് സൗത്ത് ഗേറ്റിന്റെ പ്രധാന വജ്രായുധം.

കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ ഫൈനല്‍ വരെ എത്തിയ ഫ്രാന്‍സ് താരപ്പൊലിമയോടെ രംഗത്തുണ്ട്. ദിദിയര്‍ ദെഷാംപ്‌സ് ഇപ്പോഴും പരിശീലക പദവിയില്‍ നിലനില്‍ക്കുന്നു. കറുത്തകുതിരകളാകാന്‍ ശേഷിയുള്ള ടീമാണ് ക്രൊയേഷ്യ. പ്രായാധിക്യം ചെന്ന അവരുടെ സുവര്‍ണ തലമുറയാണ് ഈ യൂറോയിലെയും പ്രതീക്ഷ. ഒരുപക്ഷെ ലൂക്കാ മോഡ്രിച്ചും ഇവാന്‍ പെരിസിച്ചുമെല്ലാമടങ്ങിയ നിരയുടെ അവസാന മേജര്‍ ടൂര്‍ണമെന്റ് ഇതായിരിക്കാനും സാധ്യതയുണ്ട്.

വേദികള്‍ പത്ത്
ബെര്‍ലിന്‍, മ്യൂണിക്, ഡോര്‍ട്ട്മുണ്ട്, സ്റ്റട്ട്ഗാര്‍ട്ട്, ഗെല്‍സെന്‍കിര്‍ചെന്‍, ഫ്രാങ്ക്ഫര്‍ട്ട്, ഹാംബര്‍ഗ്, ഡുസ്സെല്‍ഡോര്‍ഫ്, കൊളോഗ്നെ, ലെയ്‌പ്‌സിഗ്

പുതുമുഖ ടീം ജോര്‍ജിയ
64 വര്‍ഷത്തെ പാരമ്പര്യമുള്ള യൂറോ കപ്പില്‍ ഇത്തവണ കന്നിക്കാരായി ഇറങ്ങുന്ന ടീം ജോര്‍ജിയ ആണ്. യോഗ്യതയുടെ അവസാന അവസരമായ പ്ലേ ഓഫില്‍ മുന്‍ ജേതാക്കളായ ഗ്രീസിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് ജോര്‍ജിയ യോഗ്യത ഉറപ്പാക്കിയത്. 2004ലാണ് ഫൈനലില്‍ ഗ്രീസിനെ തോല്‍പ്പിച്ച് പോര്‍ചുഗല്‍ കിരീടം നേടിയത്.

2000ന് ശേഷം റഷ്യയുടെ അസാന്നിധ്യം ആദ്യം
2000മുതല്‍ ഓരോ യൂറോ കപ്പിലും മുടങ്ങാതെ യോഗ്യത നേടിക്കൊണ്ടിരുന്ന ടീം ആണ് റഷ്യ. ഇത്തവണ ടീമിന് യോഗ്യതയില്‍ പോലും കളിക്കാന്‍ സാധിച്ചില്ല. രണ്ട് വര്‍ഷമായി തുടരുന്ന റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിലുള്ള യുവേഫയുടെ വിയോജിപ്പിനെ തുടര്‍ന്നാണ് യോഗ്യത കളിക്കുന്നതില്‍ നിന്നും ആ രാജ്യത്തെ വിലക്കിയത്.

Tags: Euro KickoffUEFA EuroCup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

വിശ്വഗുരുവിനെ തേടി

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.