Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയിലെ സീറ്റു നഷ്ടം നിര്‍ണായകമായി; വോട്ടിങ് ശതമാനത്തില്‍ വന്ന കുറവും തിരിച്ചടിയായി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 5, 2024, 11:41 am IST
in India
മഥുരയില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയ
ഹേമാമാലിനി ആഷോഷത്തിനിടെ

മഥുരയില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയ ഹേമാമാലിനി ആഷോഷത്തിനിടെ

ന്യൂദല്‍ഹി: പത്തുവര്‍ഷമായി ബിജെപി കോട്ടയായി നിലനിന്ന യുപിയില്‍ 2019നേക്കാള്‍ 30 സീറ്റുകള്‍ ഇത്തവണ നഷ്ടമായി. ബിജെപി സഖ്യം 35 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം 44 സീറ്റുകളാണ് യുപിയില്‍ നേടിയത്. വ്യാജ പ്രചാരണങ്ങളിലൂടെ ജാതി-മത വോട്ടുബാങ്കുകള്‍ നേടാനായതാണ് പ്രതിപക്ഷ സഖ്യത്തിന് യുപിയില്‍ അപ്രതീക്ഷിത നേട്ടത്തിന് സഹായിച്ചത്.

2014ല്‍ 80ല്‍ 73 സീറ്റുകളോടെയാണ് ബിജെപി യുപിയില്‍ നേട്ടം കൊയ്തത്. എസ്പി-ബിഎസ്പി സഖ്യത്തോടെ മത്സരിച്ച 2019ല്‍ ബിജെപിയുടെ സീറ്റുകള്‍ 62 ആയി കുറഞ്ഞിരുന്നു. പടിഞ്ഞാറന്‍ യുപിയും ദല്‍ഹിയോട് അടുത്തുള്ള മണ്ഡലങ്ങളും മധ്യയുപി മണ്ഡലങ്ങളും ഗോരഖ്പൂര്‍ മേഖലയും ബിജെപി നിലനിര്‍ത്തിയപ്പോള്‍ പൂര്‍വ്വാഞ്ചല്‍ മേഖലയില്‍ എസ്പി വലിയ കടന്നുകയറ്റമാണ് നടത്തിയത്.

വാരാണസിയും സമീപ മണ്ഡലങ്ങളും ബിജെപി നിലനിര്‍ത്തിയെങ്കിലും ഇറ്റാവ, മെയിന്‍പുരി, കനൗജ്, മൊറാദാബാദ്, റാംപൂര്‍ മേഖലകള്‍ എസ്പിക്ക് ലഭിച്ചു. വാരണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക് കുറഞ്ഞു. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി 3.90 ലക്ഷം വോട്ടുകള്‍ക്കും അമേഠിയില്‍ കിഷോരിലാല്‍ 1.67 ലക്ഷം വോട്ടുകള്‍ക്കും വിജയിച്ചു. രാഹുല്‍ഗാന്ധിയെ അട്ടിമറിച്ച് 2019ല്‍ അമേഠിയില്‍ വിജയിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വോട്ട് 3.72ലക്ഷത്തിലേക്ക് ഒതുങ്ങി. കിഷോരിലാല്‍ 5.39 ലക്ഷം വോട്ടുകളാണ് മണ്ഡലത്തില്‍ നേടിയത്. സമീപ മണ്ഡലങ്ങളായ ബാരാബങ്കിയും സീതാപൂരും കോണ്‍ഗ്രസ് നേടി. അയോദ്ധ്യ അടങ്ങുന്ന ഫൈസാബാദ് മണ്ഡലത്തില്‍ അരലക്ഷം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി ലല്ലുസിങ് എസ്പിയോട് പരാജയപ്പെട്ടത്. പ്രയാഗ്‌രാജ് ഉള്‍പ്പെടുന്ന അലഹബാദില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്.

എന്നാല്‍ മഥുരയില്‍ മൂന്നുലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഹേമാമാലിനി മൂന്നാംവട്ടവും വിജയിച്ചു. ആഗ്ര, അലിഗഡ്, ഗൗതംബുദ്ധനഗര്‍, ഗാസിയാബാദ്, ഫത്തേപൂര്‍ സിക്രി, ഝാന്‍സി, ഉന്നാവ്, പിലിബത്ത്, ബറേലി, ഷാജഹാന്‍പൂര്‍, അക്ബര്‍പൂര്‍, കൈസര്‍ഗഞ്ച്, ഗോണ്ട തുടങ്ങിയ മണ്ഡലങ്ങളും ബിജെപി നിലനിര്‍ത്തി.
നാനൂറ് സീറ്റിലേക്ക് എത്തിയാല്‍ ബിജെപി ഭരണഘടന തിരുത്തുമെന്നും പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ എടുത്തുകളയുമെന്നും അടക്കമുള്ള പ്രചാരണങ്ങളാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും യുപിയില്‍ പ്രയോഗിച്ചത്. മുസ്ലിം വോട്ട് ബാങ്കിനെ പൂര്‍ണമായും കൂടെ നിര്‍ത്താനും ബിഎസ്പിയുടെ അഞ്ചു ശതമാനത്തിലധികം വോട്ടുകള്‍ വാങ്ങിച്ചെടുക്കാനും എസ്പിക്കായി. യുപിയിലെ വോട്ടിങ് ശതമാനത്തില്‍ വന്ന ആറുശതമാനത്തോളം വരുന്ന കുറവ് ബിജെപിയെ ബാധിച്ചിട്ടുണ്ട്. ബിജെപിയുടെ വോട്ടര്‍മാരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്ന വാര്‍ത്തകളും വന്നിരുന്നു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായത് സമാജ് വാദിപാര്‍ട്ടി താഴേത്തട്ടില്‍ ജാതി അടിസ്ഥാനത്തില്‍ നടത്തിയ പ്രചാരണങ്ങളാണ്.

Tags: bjpVictoryPollingUttar Pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.