Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാര്‍ക്കോഴ; സര്‍ക്കാര്‍ വാദം പൊളിയുന്നു; സിപിഎമ്മും മുഖ്യമന്ത്രിയും സഹായിച്ചു, ബാര്‍ ഉടമകളെ കൈ അയച്ച് സഹായിച്ചത് എല്‍ഡിഎഫ് സര്‍ക്കാർ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 26, 2024, 10:40 am IST
in Kerala

തിരുവനന്തപുരം: ബാര്‍ക്കോഴ വിവാദത്തില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. ബാര്‍ ഉടമകള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെയും വാദങ്ങളാണ് പൊളിയുന്നത്. ബാര്‍ ഉടമകളെ കൈ അയച്ച് സഹായിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍. പണപ്പിരിവ് മുഖ്യമന്ത്രി അറിഞ്ഞ്. മന്ത്രി മുഹമ്മദ് റിയാസിനും പങ്ക്. ഭീഷണിയെ തുടര്‍ന്ന് മാപ്പപേക്ഷയുമായി ബാര്‍ക്കോഴ പുറത്തറിയിച്ച അനിമോന്‍. താന്‍ അയച്ച മെസേജ് എല്ലാവര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കിയെന്നാണ് അനിമോന്റെ വാദം.

ഡ്രൈ ഡേ മാറ്റുന്നതില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി അനുകൂല തീരുമാനമെടുത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥതല ശിപാര്‍ശയുണ്ടായിരുന്നു. ഇത് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത് നടപ്പാക്കാനായിരുന്നു എക്‌സൈസ് ആലോചന. തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ ബിയര്‍ വിളമ്പണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെയും ലക്ഷക്കണക്കിന് രൂപയുടെ കോഴ ഇടപാടിനുള്ള കളമൊരുക്കുകയായിരുന്നു.

മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി അടുത്ത മാസം ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും മന്ത്രി എം.ബി. രാജേഷ് തീരുമാനിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് മുമ്പ് പണം ശേഖരിച്ച് നല്കണം. ഇതാണ് ഫെഡറേഷന്‍ ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ വാട്‌സ്ആപ്പ് സന്ദേശത്തിലും വ്യക്തമാക്കുന്നത്. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് മദ്യനയം പ്രഖ്യാപിക്കുന്നതാണ് രീതി. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇതിന് കഴിഞ്ഞില്ല. ഇത് അവസരമാക്കുകയായിരുന്നു സിപിഎം. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മദ്യ നയത്തില്‍ മാറ്റം വരുത്താമെന്നും തെരഞ്ഞെടുപ്പ് ഫണ്ട് ഉള്‍പ്പെടെ വേണമെന്ന് വിലപേശുകയും ചെയ്തു. ഇതനുസരിച്ചാണ് പണപ്പിരിവ് നടത്തിയത്.

പണപ്പിരിവ് വിവാദമായതോടെ മദ്യനയത്തില്‍ തത്കാലം മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. കോഴ ആരോപണത്തിനെതിരേ സിപിഐ രംഗത്ത് വന്നിട്ടുണ്ട്. പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടു. ഇതോടെ മന്ത്രി എം.ബി. രാജേഷിന്റെ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കണം. ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റുമായി നിയമസഭയില്‍ എത്തുമ്പോള്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ തള്ളിക്കളയാനും സാധിക്കും.

ദേശീയപാതയോരത്ത് പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ അടച്ചുപൂട്ടേണ്ടി വന്ന ബാറുകളെ സംരക്ഷിക്കാന്‍ ദേശീയപാതകളെ സംസ്ഥാന പാതകളാക്കി മാറ്റിയത് ഈ സര്‍ക്കാരാണ്. ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്കി. നികുതി കുടിശ്ശിക ഉള്‍പ്പെടെ ഇളവുകള്‍ നല്കി സഹായിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇതെല്ലാം നടപ്പാക്കിയത്.

Tags: cpmM.V Govindanm b rajeshChief MinisterBar Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.