Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊറ്റെക്കാട്ടിന് ബാലി സാത്വികത തിരിച്ചറിയാന്‍ കഴിഞ്ഞില്ല: ആഷാമേനോന്‍

സഞ്ചാരിയുടെ കടംകഥ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 02:14 am IST
in Kerala
കെ.പി. ശശിധരന്‍ രചിച്ച സഞ്ചാരി പറഞ്ഞ കടംകഥ എഴുത്തുകാരന്‍ ആഷാമേനോന്‍ പ്രകാശനം ചെയ്തപ്പോള്‍. എം. രാധാകൃഷ്ണന്‍, പി.ആര്‍. നാഥന്‍, കെ.പി.ശശിധരന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കാവാലം ശശികുമാര്‍ എന്നിവര്‍ സമീപം.

കെ.പി. ശശിധരന്‍ രചിച്ച സഞ്ചാരി പറഞ്ഞ കടംകഥ എഴുത്തുകാരന്‍ ആഷാമേനോന്‍ പ്രകാശനം ചെയ്തപ്പോള്‍. എം. രാധാകൃഷ്ണന്‍, പി.ആര്‍. നാഥന്‍, കെ.പി.ശശിധരന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കാവാലം ശശികുമാര്‍ എന്നിവര്‍ സമീപം.

കോഴിക്കോട്: ഭാരതീയ സാഹിത്യമേഖലയില്‍ സഞ്ചാരിയെന്ന പദത്തിന് അര്‍ഹന്‍ എസ്.കെ. പൊറ്റെക്കാട്ട് മാത്രമാണെങ്കിലും ബാലിയുടെ സാത്വികത തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് സാഹിത്യവിമര്‍ശകന്‍ ആഷാമേനോന്‍. കെ.പി.ശശിധരന്‍ എഴുതിയ ‘സഞ്ചാരി പറഞ്ഞ കടംകഥ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലിദ്വീപിനെകുറിച്ച് എഴുതിയപ്പോള്‍ എസ്.കെയ്‌ക്ക് ഇല്ലാതെ പോയത് ഭാരതീയഭാവമായിരുന്നു. ഭൂഖണ്ഡങ്ങള്‍ താണ്ടുമ്പോഴും യാത്ര അവനവനെ കണ്ടെത്താനുള്ളതാണ്. ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തെക്കുറിച്ച് പൊറ്റെക്കാട്ടിന് അറിവുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഹിമാലയന്‍ യാത്രാ വിവരണം വായനക്കാരന് ഈ തിരിച്ചറിവ് നല്‍കുന്നതാണ്.

ബാലിയുടെ പരിശുദ്ധിയും സ്വാത്വികതയും പൊറ്റെക്കാടിന്റെ ബാലിദ്വീപില്‍ കാണാനാകില്ല. മിഗല്‍ കൊവറൂബയ എന്ന എഴുത്തുകാരനെ സാമാന്യമായും അസാമാന്യമായും അവലംബിച്ചാണ് പൊറ്റെക്കാട്ട് ബാലിദ്വീപിനെകുറിച്ചെഴുതിയത്. ഇത് കണ്ടുപിടിക്കുകയും സമചിത്തതയോടെ അശേഷം ആക്ഷേപമില്ലാതെ അവതരിപ്പിക്കുകയുമാണ് ശശിധരന്‍ ചെയ്തിരിക്കുന്നത്. ബാലിയുടെ വീണ്ടെടുപ്പാണ് ഗ്രന്ഥരചനയിലൂടെ കെ.പി. ശശിധരന്‍ യഥാര്‍ത്ഥത്തില്‍ നിര്‍വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ പി.ആര്‍. നാഥന്‍ പുസ്തകം ഏറ്റുവാങ്ങി. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി.

സഞ്ചാരസാഹിത്യത്തെ മുഖ്യധാരാ സാഹിത്യത്തിലേക്കെത്തിച്ച എസ്.കെ. പൊറ്റെക്കാട്ട് ബാലിസ്ത്രീകളെ ചരക്ക് എന്ന വാക്കിലൂടെയാണ് അവതരിപ്പിച്ചതെന്ന് കെ.പി. ശശിധരന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ആത്മാഭിമാനമേറെയുള്ള ബാലി സ്ത്രീകളെകുറിച്ച് ഡച്ചുകാര്‍ എഴുതിപ്പിടിപ്പിച്ചതിനെ അന്ധമായി അനുകരിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ത്ത വിചാരത്തില്‍ അന്തര്‍ജ്ജനത്തെ സാധനമായി വിശേഷിപ്പിച്ച പോലെ അമാനവികതയുടെ ഭാഗമാകുകയായിരുന്നു എസ്.കെ. പൊറ്റെക്കാട്.

അദ്ദേഹത്തെ കൊച്ചാക്കാനുള്ള ശ്രമമല്ല ഈ കൃതി. അന്ധമായി അനുകരിച്ചെഴുതിയതിലൂടെ എസ്.കെ. പൊറ്റെക്കാട്ട് കഥ കടംവാങ്ങുകയായിരുന്നുവെന്നാണ് പറയാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ പുസ്തകത്തെ പരിചയപ്പെടുത്തി. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, കെ.പി. വിനോദ് എന്നിവര്‍ സംസാരിച്ചു.

 

Tags: BaliAshamenonS K Pottekkattസഞ്ചാരി പറഞ്ഞ കടംകഥKP Sasidharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുട്ടികൃഷ്ണ മാരാര്‍
Varadyam

വാക്കിന്റെ വികിരണങ്ങള്‍-7: മുറിഞ്ഞുപോകുന്ന ഇതിഹാസഭാവനകള്‍

Samskriti

അധികാരം ആസക്തിയായാല്‍ അപകടം

Samskriti

ബാലി വധം, സുഗ്രീവരാജ്യാഭിഷേകം

Kerala

ലണ്ടന്‍ കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ പിതൃപൂജാ ചടങ്ങുകള്‍ ഭക്തിസാന്ദ്രം

Vicharam

സനാതനത്വത്തെ ആദരിച്ച ആധുനിക നിരൂപകന്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.