Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്തു വര്‍ഷവും ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നു; ചെയ്തില്ലല്ലോ: അമിത് ഷാ

ഭൂരിപക്ഷം ദുരുപയോഗം ചെയ്തത് ഇന്ദിര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 02:38 am IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ പത്തു വര്‍ഷവും മോദി സര്‍ക്കാരിന് ഭരണഘടന മാറ്റിമറിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്ന് ആദ്യന്തര മന്ത്രി അമിത് ഷാ.

പക്ഷെ ബിജെപി അങ്ങനെ ചെയ്തിട്ടില്ല. എന്നാല്‍ ഭൂരിപക്ഷം ദുരുപയോഗം ചെയ്തത്, കോണ്‍ഗ്രസാണ്, ഇന്ദിരാഗാന്ധിയാണ്. അവര്‍ പാര്‍ലമെന്റിന്റെ കാലാവധി നീട്ടി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു…. വലിയ ഭൂരിപക്ഷത്തിന് വീണ്ടും അധികാത്തിലെത്തിയാല്‍ ഭരണഘടന മാറ്റിമറിക്കുമെന്നുള്ള പ്രതിപക്ഷ ആരോപണത്തോട് ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റുകളിലേറെ നേടണമെന്ന ബിജെപി തീരുമാനം ഭരണഘടന മാറ്റിയെഴുതാനാണെന്നാണ് ആരോപണം. ഭരണഘടന മാറ്റിയെഴുതണമെന്ന് ബിജെപി ചിന്തിച്ചിട്ടു പോലുമില്ല. ബിജെപി ഭരണഘടന മാറ്റുമെന്നു പറയുന്ന രാഹുലിനെയും പ്രതിപക്ഷത്തെയും ജനങ്ങള്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയ അന്തരീക്ഷം കൂടുതല്‍ സ്ഥിരതയുള്ളതാക്കാനാണ് 400 ലേറെ സീറ്റ് നേടണമെന്ന ആഗ്രഹത്തിനു പിന്നില്‍. കേന്ദ്ര പദ്ധതികള്‍ വിപുലമാക്കണം, കൂടുതല്‍ ഫലവത്തായി നടപ്പാക്കണം. രാജ്യസുരക്ഷ ശക്തമാക്കണം. അതിനാണ് ബിജെപി കൂടുതല്‍ സീറ്റുകള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ ഭരണഘടന മാറ്റിയെഴുതാനല്ല. അദ്ദേഹം പറഞ്ഞു. കേവലഭൂരിപക്ഷത്തിനുളള 272 സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?.

എന്താണ് ബിജെപിയുടെ പ്ലാന്‍ ബി?. എന്ന ചോദ്യത്തോട് അത്തരം അവസ്ഥക്ക് ഒരു സാധ്യതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ പദ്ധതിയുടെ ഗുണഭോക്താക്കളായ 60 കോടി പേര്‍ ഉള്‍പ്പെടുന്ന ശക്തമായ സൈന്യമാണ് അദ്ദേഹത്തിനൊപ്പമുളളത്. അവര്‍ക്ക് ജാതിയില്ല, മതമില്ല, പ്രായഭേദമില്ല. മോദി എന്താണെന്നും എന്തുകൊണ്ട് അദ്ദേഹത്തിന് 400 ലധികം സീറ്റുകള്‍ നല്‍കണമെന്നും അവര്‍ക്ക് അറിയാം അമിത് ഷാ പറഞ്ഞു.

അതിനാല്‍ ബിജെപിക്ക് പ്ലാന്‍ ബി ഇല്ല. പ്ലാന്‍ എ തന്നെ വിജയിക്കും. നരേന്ദ്ര മോദി വലിയ ഭൂരിപക്ഷത്തോടെ മൂന്നാമതും അധികാരത്തിലെത്തുമെന്ന് തനിക്ക് ഉറപ്പാണ്.

ഉത്തരഭാരതം, ദക്ഷിണ ഭാരതം എന്നിങ്ങനെയുള്ള പ്രചാരണങ്ങള്‍ പെരുപ്പിച്ചുകാട്ടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭാരതത്തില്‍ പ്രത്യേക രാജ്യം വേണമെന്ന് ആരു പറഞ്ഞാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി. രാജ്യത്തെ ഒരിക്കലും വിഭജിക്കാനാവില്ല. ഉത്തരഭാരതം, ദക്ഷിണ ഭാരതം എന്നിങ്ങനെ വേര്‍തിരിക്കണമെന്ന് കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവാണ് പറഞ്ഞത്. കോണ്‍ഗ്രസ് ഇതുവരെ അത് നിഷേധിക്കാന്‍ തയ്യാറായിട്ടില്ല. അവരുടെ അജന്‍ഡയെക്കുറിച്ച് ജനങ്ങള്‍ക്ക് ചിന്തിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുമെന്നും അമിത് ഷാ പറഞ്ഞു.

 

Tags: amit-shahconstitutionNarendra Modi Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

Kerala

നമ്മൾ പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് എത്തണമെങ്കിൽ രാജ്യത്തുനിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തുടച്ചുനീക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രി

പത്മശ്രീ നേടിയ ആര്‍വിഎസ് മണി (ഇടത്ത്) ഇഷ്റത്ത് ജഹാന്‍ (നടുവില്‍) 2009ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം (വലത്ത്)
India

ആര്‍വിഎസ് മണി പത്മശ്രീ ഏറ്റുവാങ്ങുമ്പോള്‍ പൊളിയുന്നത് മോദിയെ ഉള്‍പ്പെടെ തീര്‍ത്തുകളയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചന

ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് ഉടമ ധന്യ രാജേന്ദ്രന്‍ (വലത്ത്)
India

ധര്‍മ്മസ്ഥലക്ഷേത്രയെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഇടമാക്കിയ മാവോയിസ്റ്റ് മാധ്യമം ‘ന്യൂസ് മിനിറ്റ്’; ഇപ്പോള്‍ ശ്രീധര്‍ വെമ്പുവിനെ തകര്‍ക്കാന്‍ ശ്രമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.