Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിഷ്കളങ്കസമരമെന്ന് തുടക്കത്തില്‍ തോന്നിച്ചു; എയര്‍ ഇന്ത്യ കാബിന്‍ ക്രൂ സമരം ലക്ഷ്യമിടുന്നത് ടാറ്റയെയും മോദിയെയും

ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ടാറ്റയോട് വിശദീകരണം തേടുകയും കാബിന്‍ ക്രൂവിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയതോടെയാണ് കള്ളിവെളിച്ചത്താവുന്നത്. ഇത് നിഷ്കളങ്ക സമരമല്ല. പകരം ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ്.

Janmabhumi Online by Janmabhumi Online
May 9, 2024, 11:25 pm IST
in India
കാബിന്‍ ക്രൂ പ്യാരി പ്രിയ (വലത്ത്)

കാബിന്‍ ക്രൂ പ്യാരി പ്രിയ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തികച്ചും നിഷ്കളങ്കമെന്ന് തോന്നുന്ന തരത്തിലാണ് എയറിന്ത്യ എക്സ്പ്രസിലെ ക്യാബിന്‍ ക്രൂ സമരം ആരംഭിച്ചത്. ഒറ്റയടിക്ക് 300 കാബിന്‍ ക്രൂ അംഗങ്ങള്‍ എയറിന്ത്യ എക്സ്പ്രസില്‍ നിന്നും ലീവെടുക്കാതെ പോകുന്നു. പിന്നീട് അവര്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫ് ചെയ്യുന്നു. വേനലവധിക്കാലമായതിനാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ വിനോദസഞ്ചാരവും ബന്ധുസന്ദര്‍ശനവും ഒക്കെയായി ഫ്ലൈറ്റ് പിടിക്കുന്ന നേരം. കാബിന‍് ക്രൂകള്‍ ഇല്ലാതെ 90 ഫ്ലൈറ്റുകള്‍ വരെ റദ്ദാക്കേണ്ടി വന്നതോടെ ഇത് ഒരു സാമൂഹ്യ പ്രശ്നമായി.

ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ടാറ്റയോട് വിശദീകരണം തേടുകയും കാബിന്‍ ക്രൂവിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയതോടെയാണ് കള്ളിവെളിച്ചത്താവുന്നത്. ഇത് നിഷ്കളങ്ക സമരമല്ല. പകരം ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ്. ഇതെല്ലാമാണ് പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ എന്ന് വേണം കരുതാന്‍. സമൂഹമാധ്യമങ്ങളില്‍ മോദിയുടെ പേര് കളങ്കപ്പെടുത്തുക. അതാണ് ലക്ഷ്യം.

മോദി വിരുദ്ധതയ്‌ക്ക് പേര് കേട്ട റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രമുഖ ഇടത് മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ഇന്‍റര്‍വ്യൂ ചെയ്തത് എയറിന്ത്യ എക്സ്പ്രസില്‍ നിന്നും ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട പ്യാരി പ്രിയ എന്ന ക്യാബിന്‍ ക്രൂവിനെ ആണ്. ഇന്‍റര്‍വ്യൂവില്‍ പ്യാരി പ്രിയ പറയുന്നത് തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയത് എന്തിനാണെന്ന് മനസ്ലിലാകുന്നില്ലെന്നാണ്. കരാര്‍ കാലാവധി തീര്‍ന്ന ശേഷമാണ് വാസ്തവത്തില്‍ പ്യാരി പ്രിയയെ പിരിച്ചുവിട്ടത്. ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട ക്യാബിന്‍ ക്രൂകള്‍ എല്ലാം പുതിയ വിവാദത്തോടെ പഴയ വിവാദങ്ങളും കൂടി കുത്തിപ്പൊക്കുകയാണ്. ഇത് ആസൂത്രിതമായ പദ്ധതി തന്നെയാണ്. 18000 കോടി രൂപയ്‌ക്ക് എയറിന്ത്യയെ ഏറ്റെടുത്ത ടാറ്റയെയും ഈ കരാറിന് ചുക്കാന്‍ പിടിച്ച മോദി സര്‍ക്കാരിനെയും കളങ്കപ്പെടുത്തുക എന്ന ആസൂത്രിത നീക്കമാണ് നടക്കുന്നത്. സിക് ലീവ് എടുത്തവരോട് ഉടനെ ജോലിയില്‍ തിരിച്ച് പ്രവേശിക്കാനും അല്ലാത്തവരെ പിരിച്ചുവിടുമെന്നും സമ്മര്‍ദ്ദമുണ്ടായതോടെ ഒട്ടേറെ പ്പേര്‍ തിരികെ ജോലിക്കെത്തി. അപൂര്‍വ്വം പേര്‍ മാത്രം വിട്ടുനിന്നു. പക്ഷെ സിക് ലീവ് എടുത്ത ഇവര്‍ ആരും രോഗബാധിതരല്ലെന്നാണ് അറിയുന്നത്.

ടാറ്റ എയറിന്ത്യ ഏറ്റെടുത്ത ശേഷം വ്യോമയാന രംഗത്ത് ശക്തമായി നിലയുറപ്പിക്കുകയാണ്. അവരുടെ പേര് കളങ്കപ്പെടുത്താന്‍ ഉപയോഗിച്ച സമയം ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ്. വിവാദം നീട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ തരംഗം ഉണ്ടാക്കാമെന്നാണ് വിവാദത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരകര്‍ കരുതുന്നു. പക്ഷെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ ആസൂത്രിത കുറ്റകൃത്യമാണ് ഇപ്പോള്‍ നടക്കുന്നത്. പിന്നില്‍ മറ്റ് വിദേശ വ്യോമയാനക്കമ്പനികള്‍ ഉണ്ടോ എന്നാണ് ഇനി പരിശോധിക്കപ്പെടുന്നത്.

Tags: Civil AviationReporter TVArunkumar Reporter channel#AirIndiaexpress#Cabincrew
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ (വലത്ത്)
Kerala

ഏഷ്യാനെറ്റിലേക്ക് പോകാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും വിട്ടു, മോദിയ്‌ക്കെതിരെ ദേശാഭിമാനിയില്‍ നെടുങ്കന്‍ ലേഖനമെഴുതിയത് ഉണ്ണിക്ക് വിനയായി

India

സിവില്‍ വ്യോമയാന ചരിത്രത്തിലെ സുവര്‍ണ അധ്യായം: ഭാരതം ലോകത്തിലെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണി

രാകേഷ് ഗംഗാവാള്‍ (ഇടത്ത്)
India

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഉടമ രാകേഷ് ഗംഗാവാള്‍ 3.4 ശതമാനം ഓഹരി വില്‍ക്കുന്നു

India

രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചിടുന്നത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മെയ് 15 ന് പുലര്‍ച്ചെ വരെ നീട്ടി

Kerala

ദയാര്‍ത്ഥ പ്രയോഗം: രക്ഷിതാക്കളുടെ അനുമതിയോടെയെന്ന വിചിത്രവാദവുമായി ഡോ. അരുണ്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies