Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പച്ചക്കറി വില പൊള്ളുന്നു; വിപണിയില്‍ തിരക്കും കുറവ്, കരിഞ്ഞുണങ്ങി കാര്‍ഷിക മേഖല, മറുനാടന്‍ ഇനങ്ങളുടെ വരവ് വര്‍ധിച്ചു

Janmabhumi Online by Janmabhumi Online
May 7, 2024, 11:36 am IST
in Kerala, Business
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: വേനല്‍ച്ചൂടില്‍ നാടന്‍ ഉല്‍പന്നങ്ങളുടെ വരവ് നിലച്ചതോടെ വിപണിയില്‍ പച്ചക്കറി വില പൊള്ളുന്ന അവസ്ഥയില്‍. ബീന്‍സ്, ഇഞ്ചി,വെളുത്തുള്ളി തുടങ്ങിയവയുടെ വില റെക്കോഡിട്ടു. വെയിലിന്റെ കാഠിന്യം വര്‍ധിച്ചതോടെ വിപണിയില്‍ കാര്യമായ തിരക്കില്ലാത്ത അവസ്ഥയാണ്. രാവിലെ 11നു ശേഷം പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. പലയിടങ്ങളിലും വിലയുടെ കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ട്.

ബീന്‍സ് വില 170 രൂപ മുതല്‍ 185 രൂപ വരെയാണ്. ഇഞ്ചി, വെളുത്തുള്ളി വില മാസങ്ങളായി മൂന്നക്കത്തിലാണ്. ഇഞ്ചി കിലോഗ്രാമിനു 175 മുതല്‍ 200 രൂപ വരെ. വെളുത്തുള്ളി 200 രൂപ. തക്കാളി, സവാള, വെള്ളരിക്ക തുടങ്ങിയവയ്‌ക്കു കാര്യമായ വില വര്‍ധന ഇല്ല. 25 മുതല്‍ 30 രൂപ വരെ. നാടന്‍ മാങ്ങ ഉല്‍പാദനം കുറഞ്ഞതിനാല്‍ മാങ്ങ വില ഇപ്പോഴും കിലോഗ്രാമിനു 55 രൂപ മുതല്‍ 70 രൂപ വരെയാണ്. തക്കാളി, കാബേജ്, പടവലങ്ങ, കടച്ചക്ക, പച്ചമുളക്, പാവയ്‌ക്ക തുടങ്ങിയവയുടെ വിലയും ഉയര്‍ന്നു. കടച്ചക്ക കിലോഗ്രാമിനു 100 രൂപയാണ് വില.

പാവല്‍, അച്ചിങ്ങപ്പയര്‍, പടവലം തുടങ്ങി പന്തലില്‍ പടരുന്ന എല്ലാ പച്ചക്കറികളെയും വേനല്‍ ബാധിച്ചു. കായ ആകുന്നതിന് മുന്‍പ് പൂവ് കരിയുകയാണ്. ഉല്‍പാദനം നാലില്‍ ഒന്നായി കുറഞ്ഞെന്നു കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ ഒരേക്കര്‍ പയര്‍ തോട്ടത്തില്‍ നിന്നു ഒന്നിടവിട്ട ദിവസം 120 കിലോഗ്രാം വരെ വിളവ് ലഭിച്ചിരുന്നു. ഇപ്പോള്‍ 2530 കിലോഗ്രാം മാത്രമാണ് ലഭിക്കുന്നത്. ഇതേ അവസ്ഥയാണ് മറ്റു പച്ചക്കറികള്‍ക്കും. വിപണിയില്‍ നാടന്‍ പച്ചക്കറികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഉല്‍പാദനം കുറയുകയാണെങ്കിലും ചെലവ് വര്‍ധിക്കുകയാണെന്നു കര്‍ഷകര്‍ പറയുന്നു. പമ്പ് പ്രവര്‍ത്തിപ്പിച്ചു ജലസേചനം നടത്തണം. ഡീസലിനു പണം കണ്ടെത്തണം.

തൃശൂർ ജില്ലയില്‍ പല സ്ഥലത്തും കനാല്‍ തുറന്നു വെള്ളം ഒഴുക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഏത്തവാഴക്കൃഷിയെ ചൂട് കാര്യമായി ബാധിച്ചു. ഓണവിപണി ലക്ഷ്യമാക്കി ആരംഭിച്ച കൃഷിയും നാശത്തിന്റെ പാതയിലാണ്. ഒരു വാഴയില്‍ 10 പടല കായ വരെ വിരിഞ്ഞിരുന്ന സ്ഥാനത്തു മൂന്നോ നാലോ പടലകള്‍ മാത്രം. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ കൃത്യമായി വളപ്രയോഗം പോലും നടത്താന്‍ സാധിക്കുന്നില്ല. ജലസേചനത്തിനു വെള്ളം ഉണ്ടെങ്കില്‍ മാത്രമേ വളപ്രയോഗത്തിന്റെ ഗുണം ലഭിക്കുകയുള്ളൂ. ചൂട് കൂടിയതോടെ കീടങ്ങളുടെ ആക്രമണവും വര്‍ധിച്ചു. പ്രകൃതിദുരന്ത പട്ടികയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

നാടന്‍ ഇനങ്ങളുടെ ഉല്‍പാദനം കുറഞ്ഞതോടെ മൈസൂരു, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു പച്ചക്കറി വരവ് വര്‍ധിച്ചു. ഒരു കാലത്ത് നാട്ടില്‍ സുലഭമായിരുന്ന മൂവാണ്ടന്‍ മാമ്പഴം പോലും ഇപ്പോള്‍ അതിര്‍ത്തി കടന്നു എത്തുകയാണ്. സീസണ്‍ അനുസരിച്ചാണ് നാട്ടിലെ പച്ചക്കറികൃഷി. പക്ഷേ മൈസൂരു, കമ്പം ഉള്‍പ്പെടെ മറ്റിടങ്ങളില്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും അച്ചിങ്ങപ്പയര്‍ ഉള്‍പ്പെടെ കൃഷി ചെയ്യുന്നു. വയനാട്, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു വന്‍തോതില്‍ ഏത്തക്കുല ഉള്‍പ്പെടെ എത്തുന്നു. നാടന്‍ ഇനങ്ങളേക്കാള്‍ കുറഞ്ഞ വിലയ്‌ക്കു ഇവ കൃത്യമായി ലഭിക്കുന്നതിനാല്‍ ചെറുകിട വ്യാപാരികള്‍ പോലും മറുനാടന്‍ ഇനങ്ങളിലേക്കു ചുവട് മാറ്റുകയാണ്. ഇതര സംസ്ഥാനങ്ങളിലെ ഉല്‍പാദന കേന്ദ്രങ്ങള്‍, ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ വിളിച്ചു പറഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പച്ചക്കറി ലോഡ് എത്തും.

Tags: pricecultivationFarmerssummer heatVegetables
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഫണ്ട് തട്ടാന്‍ രാസവള കര്‍ഷകര്‍ക്ക് ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് നല്കുന്നു; നിശ്ചിത ശതമാനം കര്‍ഷകരെ ജൈവ കൃഷിക്കാരായി കാണിക്കാൻ നിർദേശം

ബിജേഷ് (ഇടത്ത്) നേച്ചര്‍ ബീറ്റ്സ് ഓര്‍ഗാനിക് (വലത്ത്)
Kerala

ദുബായില്‍ ഓണത്തിന് പഴം കിട്ടിയില്ല, കൃഷി തുടങ്ങിയ തൃശൂര്‍ക്കാരന്റെ ഓര്‍ഗാനിക് പച്ചക്കറി കമ്പനി കുതിച്ചുവളരുന്നു

Editorial

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

Kerala

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

പുതിയ വാര്‍ത്തകള്‍

കുറുനരിയുടെ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്

കാറില്‍ യാത്ര ചെയ്യവെ യുവാവിനെ പാമ്പുകടിച്ചു

ഇറാനില്‍ ഭൂകമ്പം, കാരണം ഭൂഗര്‍ഭ അറയില്‍ നടത്തിയ ആണവായുധ പരീക്ഷണമോ?

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

ആലപ്പുഴയില്‍ പേപ്പട്ടിയുടെ കടിയേറ്റ ആള്‍ ചികിത്സയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം?

ആയത്തുള്ള അലി ഖൊമേനിയ്‌ക്ക് മരണഭയം ; താൻ കൊല്ലപ്പെട്ടാൽ പിൻഗാമിയാകാൻ കഴിയുന്ന മൂന്ന് നേതാക്കളുടെ പേരുകൾ ഖമേനി തീരുമാനിച്ചതായി വിശ്വസ്തർ

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇറാന്‍ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയപ്പോള്‍

യുദ്ധസാഹചര്യം മുതലാക്കാന്‍ തുര്‍ക്കിയുടെ എര്‍ദോഗാന്‍ മധ്യസ്ഥന്റെ റോളില്‍ എത്തി; എര്‍ദോഗാന്റെ മധ്യസ്ഥശ്രമം തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി

കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies