Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാറാട് കൂട്ടക്കൊലയ്‌ക്ക് 21 വയസ്: ഭീകരസംഘടനകളെ പിന്തുണച്ച് കോണ്‍ഗ്രസും സിപിഎമ്മും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 01:15 am IST
in Kerala

കോഴിക്കോട്: മുസ്ലിം ഭീകരസംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ മാറാട് കൂട്ടക്കൊല നടന്നിട്ട് 21 വര്‍ഷം. 2003 മെയ് രണ്ടിന് സന്ധ്യയോടെയാണ് മാറാട്ടെ എട്ട് മത്സ്യത്തൊഴിലാളികളെ മുസ്ലിം ഭീകര സംഘം കൂട്ടക്കൊലയ്‌ക്കിരയാക്കിയത്. കടലോരത്തെ ഹിന്ദു സമൂഹത്തെ ആട്ടിപ്പായിക്കുകയെന്ന ലക്ഷ്യത്തോടെ എന്‍ഡിഎഫ് അടക്കമുള്ള സംഘടനകള്‍ ആസൂത്രണം ചെയ്തതായിരുന്നു ഈ ഭീകാരാക്രമണം.

ഭീകരാക്രമണത്തിനിരയായി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും മാരകമായി പരിക്കേറ്റവരോടുമായിരുന്നില്ല കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികളുടെ ഐക്യദാര്‍ഢ്യം.

ഭീകരാക്രമണത്തില്‍ പങ്കാളികളായവരെ കണ്ടെത്തി ശിക്ഷിക്കുക, ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തുക, ഇരയായവരുടെ കുടുംബങ്ങളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളെ അട്ടിമറിക്കുകയായിരുന്നു സംസ്ഥാന ഭരണകൂടവും പ്രതിപക്ഷവും. കൂട്ടക്കൊലയ്‌ക്ക് സൗകര്യം ചെയ്ത് കൊടുത്ത് മാറാട്ട് നിന്ന് മാറി നിന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയെന്ന ആവശ്യവുമായാണ് അവര്‍ രംഗത്തെത്തിയത്. ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താനുള്ള ആഴത്തിലുള്ള അന്വേഷണം അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാരും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരും ശ്രമിച്ചത്. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയും പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും വി.എസ്. അച്യുതാനന്ദനുമൊക്കെ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു.

ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തെ സിപിഎമ്മും കോണ്‍ഗ്രസും എതിര്‍ത്തു. എന്‍ഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും ആവശ്യത്തിന് മുമ്പില്‍ മുട്ടുമടക്കുകയായിരുന്നു ഇരു കൂട്ടരും. തോമസ് പി. ജോസഫിന്റെ നേതൃത്വത്തിലുളള ജുഡീഷ്യല്‍ കമ്മിഷന്‍ സിബിഐ, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവയുടെ സംയുക്ത അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇതിനെ അട്ടിമറിക്കുകയായിരുന്നു. 2016 ലാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ അന്വേഷണത്തിന് തയാറായത്.

കൂട്ടക്കൊലക്കേസില്‍ മാറാട് അഡീഷണല്‍ സെഷന്‍സ് കോടതി 63 പേരെ കുറ്റവാളികളെന്ന് കണ്ടെത്തി. 62 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു. 2013 ല്‍ ഹൈക്കോടതി 24 പേര്‍ക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചു. നാടുവിട്ടതിനാല്‍ വിചാരണ പൂര്‍ത്തിയാക്കാത്ത രണ്ട് പേര്‍ക്ക് കൂടി സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു. കൂട്ടക്കൊലക്കേസ് പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ പോയിരുന്നില്ല.

പ്രതികളെയും ഭീകരാക്രമണം ആസൂത്രണംചെയ്ത ഭീകരസംഘടനകളെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ സംഘടിപ്പിച്ച നോമ്പുതുറചടങ്ങില്‍ കോഴിക്കോട് ലോക്‌സഭാ സ്ഥാനാര്‍ത്ഥികളായ എം.കെ. രാഘവനും എളമരം കരീമും പങ്കെടുത്തത് ഈ ഐക്യദാര്‍ഢ്യത്തിന്റെ തുടര്‍ച്ചയായിരുന്നു. മാറാട് കൂട്ടക്കൊലയ്‌ക്കു പിന്നിലെ ഗൂഢാലോചന കണ്ടെത്തിയിരുന്നെങ്കില്‍ കേരളത്തില്‍ പിന്നീടുണ്ടായ ഭീകരാക്രമണങ്ങളും ഭീകരസംഘടനയുടെ വളര്‍ച്ചയും ഇല്ലാതാക്കാമായിരുന്നു. ദക്ഷിണ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങള്‍ ഭീകര സംഘടനകള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുമ്പോള്‍ കേരളത്തില്‍ ഇത്തരം സംഘടനകളോട് മൃദുസമീപനമായിരുന്നു.

Tags: congressMarad massacreterrorist organizationsCPM support
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.