Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘എന്‍റീ കയ്യിലിരിക്കണ ഫോണ് സാറ് തന്നതാണ്’….സുരേഷ് ഗോപിയോട് പുതിയ സങ്കടം പറയാന്‍ ന്ന ഉമ്മ പണ്ട് ചെയ്ത് കൊടുത്ത സഹായം ഓര്‍മ്മിപ്പിച്ചപ്പോള്‍…

ഇതിന് ഉമ്മയുടെ ഭാഗത്ത് നിന്ന് വന്ന മറുപടി സുരേഷ് ഗോപിയെപ്പോലും ഞെട്ടിച്ചു കളഞ്ഞു. "സാറേ എന്റെ കയ്യിലിരിക്കണ ഫോണ് സാറ് തന്നതാണ്. എന്റെ മകള്‍ക്ക് വേണ്ടി തന്നതാണ്. ഈ സഹായം ഞാന്‍ മറന്നിട്ടില്ല. അതുകൊണ്ടാ ഞാന്‍ സാറിന്റെ അടുത്ത് വീണ്ടും വന്നത്"

Janmabhumi Online by Janmabhumi Online
Apr 25, 2024, 10:21 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

സുരേഷ് ഗോപിയോട് ബാങ്കിലെ ജപ്തി നടപടികള്‍ നേരിടുന്നതിനെക്കുറിച്ച് പറയാന്‍ വന്നതാണ് ഈ ഉമ്മ. “കൊറോണ കാരണം കടമെടുത്ത തുക കൃത്യമായി തിരിച്ചടയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല. തിരിച്ചടവിന് കാലതാമസവും വന്നിട്ടുണ്ട്. ഇപ്പൊ ഒരു പാട് വീടുകളില്‍ കുടിയറക്ക്…അങ്ങിനെ പ്രശ്നങ്ങള്‍ നടക്കുന്നു. ഇതൊക്കെ സാറിന്റെ ശ്രദ്ധേല് പെട്ടിട്ട്ണ്ടാവും.” ഉമ്മ പറഞ്ഞതത്രയും കേട്ട് നിന്ന സുരേഷ് ഗോപി തിരിച്ച് ചോദിച്ചു:”ഇതില് എത്ര ജപ്തിയാ ഞാന്‍ ഒഴിവാക്കിക്കൊടുത്തിട്ടുള്ളതെന്ന് അറിയാമോ?”.

ഇതിന് ഉമ്മയുടെ ഭാഗത്ത് നിന്ന് വന്ന മറുപടി സുരേഷ് ഗോപിയെപ്പോലും ഞെട്ടിച്ചു കളഞ്ഞു. “സാറേ എന്റെ കയ്യിലിരിക്കണ ഫോണ് സാറ് തന്നതാണ്. എന്റെ മകള്‍ക്ക് വേണ്ടി തന്നതാണ്. ഈ സഹായം ഞാന്‍ മറന്നിട്ടില്ല. അതുകൊണ്ടാ ഞാന്‍ സാറിന്റെ അടുത്ത് വീണ്ടും വന്നത്” താന്‍ പണ്ട് ചെയ്ത് കൊടുത്ത ഈ സഹായം സുരേഷ് ഗോപിയ്‌ക്ക് പോലും ഓര്‍മ്മയില്ല.

മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശത്ത് കുടിയൊഴിപ്പിക്കല്‍ പ്രശ്നം കേള്‍ക്കാന്‍ വന്നതായിരുന്നു സുരേഷ് ഗോപി. അതിനിടയിലാണ് ജപ്തിപ്രശ്നങ്ങള്‍ പറയാന്‍ ഈ ഉമ്മ എത്തിയത്. “ഞാന്‍ ഈ പ്രശ്നം രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സമയം അനുവദിച്ചു കിട്ടാത്തതിനാല്‍ എഴുതിക്കൊടുത്തു. അതിനിടെ അവര്‍ എടുത്തുകൊണ്ടു പോയില്ലേ 4000 കോടി. “- ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച് സുരേഷ് ഗോപി പറഞ്ഞു.

“കുടിയിറക്കപ്പെടാണ് പാവങ്ങള്. സര്‍ഫാസി നിയമാണ്.”- ഉമ്മ പറഞ്ഞു. “ചോരയൂറ്റിക്കുടിക്കരുത് ബാങ്കുകള്‍.ഒരു മുദ്ര ലോണ്‍ ചോദിച്ച് ചെന്നവര്‍ക്ക് ബാങ്കുകള്‍ കൊടുത്തില്ല. പോയി മോദീടെ അടുത്ത് ചോദിക്ക് എന്നാണ് ബാങ്കുകള്‍ പറഞ്ഞത്”- സുരേഷ് ഗോപി പറഞ്ഞു. “എന്തായാലും സാറ് ഇക്കാര്യം പരിഹരിക്കണം.”- ഉമ്മ പറഞ്ഞു. ആ ഗ്രാമത്തില്‍ ഒട്ടേറെപ്പേരുടെ പരാതി ക്ഷമയോടെ സുരേഷ് ഗോപി കേട്ടു. “കൊറച്ച് കാലയളവ് നീട്ടിക്കൊടുത്താ മതി…ജനങ്ങള്‍ക്ക് സാവകാശം കിട്ട്യാ തിരിച്ചടച്ചോളും.”- ആ ഉമ്മ പറഞ്ഞു. “നോക്കട്ടെ”- സുരേഷ് ഗോപിയുടെ മറുപടി.

Tags: #SG#മാനവസേവ#Sureshgopifans#sureshgopiofficialMuslim womanUmmaCRZ issueBankloansureshgopi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും അഡ്വക്കേറ്റ് വേഷത്തില്‍ തീയറ്ററുകളെ ഇളക്കിമറിക്കാന്‍ സുരേഷ് ഗോപിവരുന്നു; ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

India

വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസം;ബാങ്കുകള്‍ വായ്പാപലിശനിരക്ക് കുറച്ചു; റിസര്‍വ്വ് ബാങ്ക് നടപടിയോടെ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കൂടുതല്‍ പണമെത്തും

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

India

സ്വര്‍ണ്ണപ്പണയവായ്പാരംഗത്ത് നിയമങ്ങള്‍ കാറ്റില്‍ പറക്കുന്നു;മീശ പിരിച്ച് റിസര്‍വ്വ് ബാങ്ക്; മണപ്പുറം, മുത്തൂറ്റ് ഓഹരിവില ഇടിഞ്ഞു

പുതിയ വാര്‍ത്തകള്‍

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies