Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രകൃതിയും പുരുഷനുമായ ഈശ്വരസത്തകള്‍

ഈശാവാസ്യോപനിഷത്ത്: 'സ്വന്തം ദിവ്യതയിലേക്കുള്ള ജാലകം'

ശിവകുമാര്‍ by ശിവകുമാര്‍
Apr 22, 2024, 09:18 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഈശ്വരനിലുള്ള രണ്ട് സത്തകളാണല്ലോ ഇച്ഛാശക്തിയും സാക്ഷാത്കാരശക്തിയും. പാരമാര്‍ത്ഥികസത്തയായ അച്ഛനില്‍നിന്ന് ഇച്ഛാരൂപത്തിലുള്ള ബീജത്തെ കൈകൊണ്ട് അവിടത്തെ സാക്ഷാത്കാരശക്തിയായ അമ്മ, വ്യാവഹാരികസത്തയായ ഈ പ്രകൃതിയായി പരിണമിക്കുകയായിരുന്നു. കാലാതീതനായ പുരുഷനെ ഒരു രൂപത്തില്‍ ആക്കുന്നത്, ഈശ്വരനിലുള്ള സ്ത്രീത്വമാണ്. അതിലെ പരിമിതികള്‍ കടന്ന്, ഇച്ഛയായ ആത്മാവിനാല്‍ നിറയ്‌ക്കുന്നത് ഈശ്വരനിലെ പുരുഷഭാവമാണ്. അതിനെയാണ് ഈ സംസ്‌കൃതി ശിവനും പാര്‍വ്വതിയുമായി കാണുന്നതെന്ന് ഇതിനകം സൂചിപ്പിച്ചല്ലോ?

കാലാതീതനായ പുരുഷനെ ഒരു രൂപത്തില്‍ ആക്കുന്നത്, ഈശ്വരനിലുള്ള സ്ത്രീത്വമാണ്. അതിലെ പരിമിതികള്‍ കടന്ന്, ഇച്ഛയായ ആത്മാവിനാല്‍ നിറയ്‌ക്കുന്നത് ഈശ്വരനിലെ പുരുഷഭാവമാണ്. അതിനെയാണ് ഈ സംസ്‌കൃതി ശിവനും പാര്‍വ്വതിയുമായി കാണുന്നതെന്ന് ഇതിനകം സൂചിപ്പിച്ചല്ലോ?

ഇവിടെയുള്ള മണ്‍തരിമാത്രമല്ല അങ്ങ് അകലെയുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും അടങ്ങിയ ഈ ബ്രഹ്മാണ്ഡം മുഴുവന്‍, ആ രണ്ട് ഈശ്വരസത്തകള്‍ സംയോജിച്ച് ഉണ്ടാക്കിയെടുത്തതാണ്. പ്രകൃതിയും പുരുഷനുമായി ചേര്‍ന്നുനില്‍ക്കുന്ന പൂര്‍ണതയിലുള്ള ഈശ്വരന്റെ ആ ഭാവത്തെയാണ്, പകുതി ശിവനും പകുതി ശക്തിയുമായ അര്‍ദ്ധനാരീശ്വരനായും ശിവലിംഗമായും നമ്മള്‍ ആരാധിക്കുന്നത്. ഇതിലൂടെ ഭഗവാന്‍ വെളിവാക്കുന്നത് പ്രകൃതി ഈശ്വരന്റെ തന്നെ അവിഭാജ്യഘടകമാണെന്നും അവര്‍ ഭിന്നിച്ചല്ല ഇവിടെ വര്‍ത്തിക്കുന്നതെന്നുമാണ്.

സൃഷ്ടിയിലെ വലിയ രഹസ്യങ്ങള്‍, ഈ ബിംബകല്പനകള്‍ക്ക് പിന്നിലുണ്ട്. അതില്‍ പ്രധാനമായത്, ലോകത്തെ സൃഷ്ടിക്കുവാനായി ഈശ്വരന്‍ ഏകമായ തന്റെ സത്തയെ പകുക്കുകയായിരുന്നു എന്നതാണ്. ‘പകുത്തു’ എന്നുപറഞ്ഞാല്‍ സൃഷ്ടി നടത്തുവാനുള്ള തന്റെ കഴിവിനെയാണ് അദ്ദേഹം രണ്ടാമത്തേതായി പുറത്തെടുത്തതെന്നാണ് അര്‍ത്ഥമാക്കുന്നത്. ആ ഈശ്വരശക്തികളാണ് പുരുഷനായും സ്ത്രീയായും ഇവിടെ വ്യവഹരിക്കുന്നത്. ഒന്നില്‍ ഇച്ഛയുടെ ശക്തിയും, മറ്റേതില്‍ ആ ഇച്ഛയ്‌ക്ക് അനുസരിച്ച് അതിനെ ഉണ്ടാക്കിയെടുക്കുന്ന, സാക്ഷാത്കാരശക്തിയുമാണ്. അതുകൊണ്ടാണ് ഇവിടെ സൃഷ്ടി സംഭവിക്കണമെങ്കില്‍ സ്ത്രീ പുരുഷന്മാരായ അവര്‍ ഒന്നിക്കേണ്ടി വരുന്നത്.

ആ രണ്ട് ഈശ്വരസത്തകളും രണ്ട് പ്രബലങ്ങളായ ജീവിതരീതികളെയാണ് ഭാരതത്തില്‍ സൃഷ്ടിച്ചത്. പുരുഷസത്തയുടെ ജീവിതരീതി വിദ്യയുടെതായിരുന്നു. അതാണ് ആദ്ധ്യത്മിക വഴിയായി, സംന്യാസമായി പുരോഗമിച്ചത്. പ്രകൃതിയുടെ ജീവിതരീതി അവിദ്യയുടെതായിരുന്നു. അതാണ് ലൗകികമായി, അല്ലെങ്കില്‍ സംന്യാസേതര ജീവിതങ്ങളായി പുരോഗമിച്ചത്. ഇത് രണ്ടിനേയും ഒന്നിപ്പിച്ചാണ് പൂര്‍വികര്‍ ജീവിതത്തെ ക്രമീകരിച്ചത്. അങ്ങനെയാണ് ബ്രഹ്മചര്യവും ഗാര്‍ഹസ്ഥ്യവും വാനപ്രസ്ഥവും സംന്യാസവുമായി ഹൈന്ദവജീവിതങ്ങള്‍ ചിട്ടപ്പെട്ടത്. ഈ മാറിയ കാലത്തും ഉപനിഷത്ത് മുന്നോട്ട് വയ്‌ക്കുന്നത് അതേ വഴിയെയാണ്. വിദ്യയേയും അവിദ്യയേയും ജീവിതത്തിന്റെ മര്‍മ്മം അറിഞ്ഞ് ഒന്നിപ്പിക്കണമെന്ന് മാത്രം.

അതിന് ശ്രമിക്കുമ്പോള്‍ ആദ്യം ഇല്ലാതാക്കേണ്ടത് വിദ്യയായ പുരുഷനും അവിദ്യയായ സ്ത്രീയ്‌ക്കും ഇടയിലുള്ള അകലമാണ്. ആ അകലത്തിലാണ് മനുഷ്യജീവിതത്തിന്റെ പൊരുളിരിക്കുന്നത്. സ്ത്രീയും പുരുഷനുമായ ഈശ്വരസത്തകള്‍ ഒന്നിന്റെ ഭാഗമായതിനാല്‍ ഇവര്‍ തങ്ങളിലുള്ള ആകര്‍ഷണവും സ്വാഭാവികമാണ്. അങ്ങനെ അവര്‍ ഒന്നിക്കുമ്പോള്‍, പ്രകൃതി ഒന്നുകൊണ്ട് ശരീരത്തെയും മറ്റേതു കൊണ്ട് ആത്മാവിനെയും നല്‍കി, ഒരു പുതിയ സൃഷ്ടിയെ സംഭവിപ്പിക്കുന്നു. അവിടെ വ്യാവഹാരികതലത്തിലുള്ള പുരുഷന്‍ ശരീരംകൊണ്ട് നല്‍കപ്പെടുന്നത് സൃഷ്ടി നടത്തുവാനുള്ള ഇച്ഛയെയാണ്. അവനിലുള്ളതും, അവന്‍ അറിയാത്തതുമായ പാരമാര്‍ത്ഥികസത്തയാണ് ആത്മാവിനെ അതില്‍ കൊണ്ട് വരുന്നത്. ശരീരങ്ങളില്‍ ഒതുങ്ങാത്ത ആ ഈശ്വരസത്തതന്നെയാണ് സ്ത്രീയേയും പ്രകാശിപ്പിക്കുന്നതെങ്കിലും, അവരില്‍ ഉണ്ടാക്കപ്പെടുന്ന സൃഷ്ടിയിലേക്ക് പാരമാര്‍ത്ഥികമായ തലത്തെ കൊണ്ടുവരുവാനുള്ള കഴിവ്, ആ ശരീരങ്ങള്‍ക്ക് പ്രകൃതി നല്‍കിയിട്ടില്ല. അത് ഉണ്ടായിരുന്നെങ്കില്‍ പുരുഷന്റെ സഹായമി ല്ലാതെ തന്നെ സൃഷ്ടിനടത്തുവാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമായിരുന്നു. എന്തെന്നാല്‍ ബീജരൂപത്തിലുള്ള ഒരു ‘ഇച്ഛ’ മാത്രമേ അതിന് വേണ്ടൂ. അത് കിട്ടികഴിഞ്ഞാല്‍ ബാക്കിയെല്ലാം സൃഷ്ടിച്ച് അതിനെ പൂര്‍ണ്ണരൂപത്തിലെത്തിക്കുവാനുള്ള കഴിവ് ഇപ്പോഴേ അവിടെയുണ്ട്.

സ്ത്രീ ശരീരങ്ങളില്‍ കൂടി, കാലത്തിന്റെ രണ്ട് തലങ്ങളാണ് സൃഷ്ടിക്കായി ഒരുമിപ്പിക്കപ്പെടുന്നത്, അവരിലുള്ള ആധിഭൗതികശക്തി കൊണ്ടാണ് തന്നിലെത്തിയ ഇച്ഛയ്‌ക്ക് വ്യക്തമായ ഒരു രൂപത്തെ നല്‍കുന്നത്. അതില്‍ പ്രാണശക്തി വ്യാപിപ്പിച്ച് അതിനെ ജീവസുറ്റ താക്കുന്നത്, അവരിലുള്ള ആധിദൈവികമായ ശക്തിയാണ്. എന്നാല്‍ കാലത്തിന്റെ മൂന്നാമത്തെ തലമായ ആദ്ധ്യാത്മികം വരേണ്ടത് പുറത്ത് നിന്നാണ്. അതാണ് പുരുഷനില്‍ നിന്ന് കിട്ടേണ്ടത്. ഇങ്ങനെ അവന്റെ ഇച്ഛയെ സ്വീകരിച്ച് സൃഷ്ടിക്കപ്പെടുന്ന ആ രൂപത്തില്‍ വ്യാവഹാരികമല്ലാത്ത ഈശ്വരന്റെ ഇച്ഛാശക്തികൂടി പ്രകാശിക്കുമ്പോഴാണ് എല്ലാ അര്‍ത്ഥത്തിലും ആ സൃഷ്ടി പൂര്‍ണതയെ പ്രാപി ക്കുന്നത്.

അങ്ങനെ ആ സൃഷ്ടി നിര്‍വ്വഹിക്കുവാനുള്ള ഇച്ഛയും, അതില്‍ ആത്മാവായി നിന്ന് പ്രകാ ശിക്കുന്ന ഈശ്വരേച്ഛയും ഒന്നായത് കൊ ണ്ടാണ് അവനേയും ഇവനേയും പുരുഷന്‍ (പുരത്തില്‍, അഥവാ ശരീരമാകുന്ന കെട്ടിട ത്തില്‍ വാഴുന്നവന്‍) എന്ന് വിളിക്കുന്നത്. ഇവന്‍ ഈ സൃഷ്ടിയുടെ ഭാഗമല്ല. അതേ സമയം സജീവമായ സാന്നിദ്ധ്യം കൊണ്ട് ഇതിന്റെ ഭാഗവുമാണ്.
(തുടരും)

 

Tags: nature loversIsavasyopanishatThe Window to One's DivinityPrakritiPurusha are deities
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക്മന്ഥന്‍ സാംസ്‌കാരികോത്സവത്തില്‍ പദ്മശ്രീ ഡോ. വിദ്യ വിന്ദു സിങ് സംസാരിക്കുന്നു
India

അതിജീവനത്തിന്റെ അതിശയക്കാഴ്ചകളുമായി ലോക്മന്ഥന്‍; പൈതൃകാനുഷ്ഠാനങ്ങള്‍ മുതല്‍ പ്രകൃതിപ്രേമം വരെ

Samskriti

ആവര്‍ത്തനപ്രക്രിയയായ സൃഷ്ടി…

Samskriti

ഇച്ഛാശക്തിയും സാക്ഷാത്കാര ശക്തിയും സമന്വയിക്കുമ്പോള്‍

Samskriti

ഈശ്വരനും മുകളിലേക്ക് ഉയരുന്ന മാതൃഭാവം

Samskriti

തപസിലൂടെ സ്ത്രീ ആര്‍ജിക്കുന്നത് ‘യോഗമായ’യുടെ തലം

പുതിയ വാര്‍ത്തകള്‍

ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതയ്‌ക്കു പിന്നാലെ ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും തൊടുത്ത് റഷ്യ

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies