Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാമനമൂര്‍ത്തി വാഴുന്ന മിത്രാനന്ദപുരം

രമേഷ്. ഇ by രമേഷ്. ഇ
Apr 16, 2024, 12:11 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അപൂര്‍വമായൊരു പ്രതിഷ്ഠയുടെ പേരില്‍ പ്രസിദ്ധമാണ് തൃശൂര്‍ പെരുമ്പിള്ളിശ്ശേരിയിലുള്ള മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രം. കേരളത്തില്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരീ സങ്കലപത്തിലാണ് ഇവിടെ വാമനമൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ളത്. ആഘോഷങ്ങളൊന്നും പതിവില്ല. വിദ്യാവിജയത്തിനാണ് പ്രാമുഖ്യം. ഇവിടെ നിത്യപൂജാ വേളയില്‍ മണി കൊട്ടാറുപോലുമില്ലെന്നതും പ്രത്യേകതയാണ്. പഠിതാവിന് പഠനത്തില്‍ മാത്രമാവണം ശ്രദ്ധയെന്നതിനാലാണ് ഇതെല്ലാം പാലിക്കുന്നത്. പ്രസിദ്ധമായ ഓത്തുകൊട്ട് മാത്രമാണ് ക്ഷേത്രത്തിലെ ആഘോഷം. 1500 വര്‍ഷമായി തുടരുന്ന യജുര്‍വേദയജ്ഞമാണ് വിഖ്യാതമായ ഓത്തുകൊട്ടെന്ന് അറിയപ്പെടുന്നത്. വാമനമൂര്‍ത്തിയുടെ പ്രിയ വഴിപാട് കൂടിയാണ് വേദാലാപനം.

പുരാതന തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനെല്ലൂര്‍ മനക്കാരുടെ പത്ത് ക്ഷേത്രങ്ങളില്‍ ഒന്നാണ് മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രം. പെരുമ്പിള്ളിശ്ശേരിയുടെ ദേശക്ഷേത്രമായി അറിയപ്പെടുന്ന മിത്രാനന്ദപുരം ക്ഷേത്രം പരശുരാമന്‍ സൃഷ്ടിച്ച 64 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗം കൂടിയാണ്. ഗണപതി, ഭഗവതി, ചുറ്റമ്പലത്തിനു പുറത്തെ സ്വാമിയാര്‍ എന്നിവരാണ് ഉപദേവതകള്‍. മംഗല്യഭാഗ്യത്തിനും സന്താനസൗഭാഗ്യത്തിനും ഇവിടെയെത്തുന്ന ഭക്തരും അനവധിയാണ്.

ക്ഷേത്രത്തിന്റെ പ്രസിദ്ധിയേറ്റുന്നത് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഓത്തുകൊട്ടാണ്. നാടിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കും വിദ്യാവൈഭവത്തിനും നടത്തുന്നതാണ് ഈ ചടങ്ങ.് മുമ്പ് കേരളത്തിലെ 22 ക്ഷേത്രങ്ങളില്‍ നടത്തിയിരുന്ന ഓത്തുകൊട്ട് ഇപ്പോള്‍ മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രത്തിലും രാപ്പാള്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും മാത്രമായൊതുങ്ങി. കേരളത്തിലെ പേരെടുത്ത വേദപണ്ഡിതന്മാര്‍ യജ്ഞത്തില്‍ പങ്കെടുക്കാനെത്താറുണ്ട്. ഓത്തുകൊട്ടില്‍ 36 തവണ വരെ വേദം ചൊല്ലിത്തീര്‍ക്കുന്നത് പതിവാണ്. മനഃപാഠമാക്കി ചൊല്ലുന്നതാണ് പ്രത്യേകത. രാപ്പാളില്‍ ആറുവര്‍ഷത്തിലൊരിക്കലാണ് ഓത്തുകെട്ട് നടക്കുക.

കര്‍ക്കടകം മുതല്‍ തുലാം വരെ നീളുന്ന ഓത്തുകൊട്ട് തിഥികളെ അടിസ്ഥാനമാക്കിയാണ് നടക്കുക. ദ്വിതീയ, തൃതീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, നവമി, ദശമി നാളുകളിലാണ് ഇത്. ഏകാദശിക്കും , ദ്വാദശിക്കും, ഉച്ച വരെ ഓത്തുകൊട്ടുണ്ടാകും. പ്രതിപദ, അഷ്ടമി, ചതുര്‍ദ്ദശി, വാവ് ദിവസങ്ങളില്‍ ഓത്തുകൊട്ട് നടത്താറില്ല.

ഓത്തുകൊട്ടില്‍ പങ്കെടുത്ത് യജ്ഞപ്രസാദമായ നെയ്യ് സേവിക്കുന്നതുകൊണ്ട് കുടുംബത്തില്‍ സര്‍വ ഐശ്വര്യങ്ങളും കൈവരും ക്ഷേത്രത്തിന് സമീപം ഉള്ള നക്ഷത്രവനവും പ്രസിദ്ധമാണ്. ഇവിടെയെത്തുന്ന ഭക്തര്‍ക്ക് അവരുടെ ജന്മനക്ഷത്ര വൃക്ഷത്തിന് വെള്ളമൊഴിച്ച് പ്രാര്‍ത്ഥിക്കാം.

 

Tags: ThrissurMithranandapuramVamanamoorthy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

Kerala

തൃശൂരിൽ ലഹരിപാർട്ടിയിൽ തമ്മിൽത്തല്ല്: വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനെതിരെ ആക്രമണം, 3 ജീപ്പുകൾ തകർത്തു

Kerala

കെട്ടിടത്തിൽ കുടുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു, തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കത്തെ കുറിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജൻ

Kerala

തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്നു വീണു: മൂന്ന് പേർ കുടുങ്ങി, പുറത്തെടുത്ത രണ്ടുപേർ മരിച്ചു

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

കഥയുടെ മേഘങ്ങള്‍ കനക്കുമ്പോള്‍

കോഴിക്കോട് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

കവിത: അച്ചാര്‍

 സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം,പിന്തുണച്ച് എസ് എന്‍ ഡി പി യോഗം

ഹിമലിംഗമുറയുന്ന അമരനാഥം

മുല്ലപ്പെരിയാർ തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം: അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കണമെന്ന് ശുപാര്‍ശ

ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധി:ഡോ. ഹാരിസ് സത്യസന്ധൻ; പറഞ്ഞതെല്ലാം പരിശോധിക്കും: ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാർത്താ അഭിനയം; ആശുപത്രികളിൽ അതിരൂക്ഷ സാഹചര്യം. ഇനിയെങ്കിലും കണ്ണു തുറക്കൂ ഭരണകൂടമേ: എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies