Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാഗ്പൂരില്‍ വികസന നായകന് ആവേശ വരവേല്പ്; ഗഡ്കരിയുടെ പത്രികാസമര്‍പ്പണ റാലിയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

Janmabhumi Online by Janmabhumi Online
Mar 27, 2024, 10:34 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

നാഗ്പൂര്‍: പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനം. ഭാരത് മാതാ കി ജയ് വിളികള്‍, മോദി, മോദി ആരവം… നാഗ്പൂരിനെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥിയുടെ വരവാണ്. ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നിതിന്‍ ഗഡ്കരി തുറന്ന വാഹനത്തില്‍ എത്തിയപ്പോള്‍ എതിരേറ്റത് നഗരം ഇന്നേവരെ കാണാത്ത ജനക്കൂട്ടം. 101 ശതമാനം ഉറപ്പാണ് വിജയം. അതും അഞ്ച് ലക്ഷത്തിനുമേല്‍ ഭൂരിപക്ഷം, ഗഡ്കരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാലിന്യമുക്ത നഗരം എന്നതാണ് വികസനനായകന്‍ ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനം. നാഗ്പൂരിനെ ഹരിതനഗരമാക്കും. എന്റെ രാഷ്‌ട്രീയ ജീവിതത്തിന്റെ തന്നെ ലക്ഷ്യം വിദര്‍ഭയുടെയാകെ സമഗ്രവികാസമാണ്. ഗതാഗതം സമ്പൂര്‍ണമായും വൈദ്യുതിയിലാക്കും. ജൈവ ഇന്ധനത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കും. പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്‌ക്കും. പൂന്തോട്ടങ്ങളും കളിമൈതാനങ്ങളും നീന്തല്‍ക്കുളങ്ങളും ഒരുക്കും. നാഗ്പൂരിന്റെ ജീവിതത്തിന് യുവത്വവും ആരോഗ്യവും പകരും, ഗഡ്കരി പറഞ്ഞു.

മിഹാന്‍ പദ്ധതിയിലൂടെ 68,000 പേര്‍ക്ക് തൊഴില്‍ നല്കി. വര്‍ഷം ഒരു ലക്ഷം എന്ന നിലയിലേക്ക് ഈ ലക്ഷ്യം പുതുക്കി നിര്‍ണയിക്കും. ഓരോ തെരഞ്ഞെടുപ്പും എനിക്ക് പുതിയ തലമുറയെ കാണാനും പരിചയപ്പെടാനും അവരുടെ അനുഗ്രഹം തേടാനുമുള്ള അവസരമാണ്. വീടുകളില്‍ നിന്ന് വീടുകളിലേക്ക്, ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് ബന്ധം സുദൃഢമാക്കാനുള്ള സൗഭാഗ്യമാണിത്, ഗഡ്കരി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആളെക്കൂട്ടാന്‍ പ്രത്യേക സംവിധാനമൊന്നുമില്ലെന്ന് വലിയ ജനാവലിയെക്കണ്ട് അതിശയിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. അവര്‍ സ്വയം വന്നതാണ്. അമ്പതിനായിരത്തിലധികം പേര്‍ എത്തിയിട്ടുണ്ടാകും. അവര്‍ സ്വന്തം വാഹനങ്ങളിലെത്തി. പാര്‍ട്ടിയോട്, പ്രധാനമന്ത്രിയോട്, രാജ്യത്തോട് ഒക്കെ ഹൃദയത്തില്‍നിന്നുള്ള സ്‌നേഹമാണ് അവരെ നയിക്കുന്നത്, ഗഡ്കരി പറഞ്ഞു.

Tags: Nitin Gadkarinomination paperElection RallyLoksabha Election 2024Modiyude GuaranteeNagpur lok sabha seat
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍
Kerala

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

India

വാഹനങ്ങളുടെ ഹോണുകളിൽ സംഗീതോപകരണങ്ങളുടെ ശബ്ദം; പദ്ധതിയുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

India

ഭാരതം ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാകും: നിതിന്‍ ഗഡ്കരി

India

റോഡ് സുരക്ഷയ്‌ക്ക് മുന്‍ഗണന: അപകടനിരക്ക് 50 ശതമാനം കുറയ്‌ക്കുക ലക്ഷ്യം: നിതിന്‍ ഗഡ്കരി

Kerala

കായംകുളം – തൂത്തുക്കുടി നാലുവരിപ്പാത പ്രാഥമിക സർവേ പൂർത്തിയായി: കൊച്ചിയിലേക്ക് അതിവേഗമെത്താൻ ഇനി പുതിയ ദേശീയപാത

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പ്രതീകാത്മക ചിത്രം

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies