Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിദര്‍ഭ-മധ്യപ്രദേശ് സെമി; ആവേശ പോര് അവസാന ദിനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 01:54 am IST
in Cricket

നാഗ്പുര്‍: രഞ്ജി ക്രിക്കറ്റിലെ ഇത്തവണത്തെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം. വിദര്‍ഭ-മധ്യപ്രദേശ് പോരാട്ടത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് രാവിലത്തെ സെഷനോടെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകും. തമിഴ്‌നാടിനെ തോല്‍പ്പിച്ച് മുംബൈ ഫൈനലിലെത്തിക്കഴിഞ്ഞു. ആവേശകരമായ അന്ത്യത്തിലെത്തിനില്‍ക്കുന്ന രണ്ടാം സെമിയില്‍ മധ്യപ്രദേശിന് ജയിക്കാന്‍ 93 റണ്‍സ് മതി. ഇത്രയും റണ്‍സിന് മുമ്പ് നാല് മധ്യപ്രദേശ് വിക്കറ്റുകള്‍ കൂടി നേടിയാല്‍ വിദര്‍ഭ ജയിക്കും.

രണ്ടാം ഇന്നിങ്‌സില്‍ മികച്ച മത്സരം കാഴ്‌ച്ചവച്ച വിദര്‍ഭ മധ്യപ്രദേശിന് മുന്നില്‍ ഇന്നലെ വച്ചത് 321 റണ്‍സിന്റെ ലക്ഷ്യം. ആറ് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെന്ന ശക്തമായ നിലയിലാണ് വിദര്‍ഭ ഇന്നലെ ബാറ്റിങ് ആരംഭിച്ചത്. ഈ കരുത്തന്‍ സ്‌കോറിലേക്ക് 59 റണ്‍സ് കൂടയേ ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. ചെറുത്തു നിന്ന ആദിത്യ സര്‍വാത്തെ(21) ആണ് ആദ്യം പുറത്തായത്. അനുഭവ് അഗര്‍വാള്‍ പുറത്താക്കുകയായിരുന്നു. വിദര്‍ഭയെ ഇന്നലെ വേഗത്തില്‍ പുറത്താക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഈ മീഡിയം പേസര്‍ക്ക് അവകാശപ്പെട്ടതാണ്. സര്‍വാത്തെയ്‌ക്ക് പിന്നാലെ യാഷ് ഠാക്കൂര്‍(രണ്ട്) ഉമേഷ് യാദവ്(പൂജ്യം) എന്നിവരെയും അനുഭവ് അഗര്‍വാള്‍ വേഗത്തില്‍ പറഞ്ഞയച്ചു. ഒടുവില്‍ വാലറ്റക്കാരന്‍ ആദിത്യയെ കൂട്ടുപിടിച്ച് പൊരുതാനുള്ള വിദര്‍ഭ നായകന്‍ അക്ഷയ് വാഡ്കറിനെ(77) കൂടി പുറത്താക്കി അനുഭവ് അവരുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഒപ്പം ഇന്നിങ്‌സിലെ തന്റെ അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ചു.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലേ ഓപ്പണര്‍ ഹിമാന്‍ഷു മന്ത്രിയെ(എട്ട്) നഷ്ടപ്പെട്ട മധ്യപ്രദേശ് ഞെട്ടി. പക്ഷെ പകരമെത്തിയ ഹര്‍ഷ് ഗവഌക്ക് മികച്ച പിന്തുണയുമായി നിന്ന് ഓപ്പണര്‍ യാഷ് ദുബെ പൊരുതി നിന്നു. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തതിന് പിന്നാലെ ഹര്‍ഷ്(67) പുറത്തായി. യാഷ് ഠാക്കൂര്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നെ ഇടയ്‌ക്കിടെ മധ്യപ്രദേശ് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഒടുവില്‍ ഇന്നലത്തെ മത്സരസമയം തീരാറാകുമ്പോഴേക്കും ഓപ്പണര്‍ യാഷിനെയും പുറത്താക്കി വിദര്‍ഭ പ്രതീക്ഷ സജീവമാക്കി. സെഞ്ചുറിയിലേക്ക് കുതിച്ച യാഷ് ദുബെയെ(94) ആദിത്യ സര്‍വാത്തെ ആണ് പുറത്താക്കിയത്. ആറ് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുള്ള മധ്യപ്രദേശിനായി സരന്‍ഷ് ജെയിന്‍(16) ആണ് ക്രിസിലുള്ളത്. കൂടെ എത്തിയിരിക്കുന്നത് കുമാര്‍ കാര്‍ത്തികേയ(പൂജ്യം).

സര്‍വാത്തെയും അക്ഷയ് വഖാരെയും കാഴ്‌ച്ചവച്ച ബൗളിങ്ങിന്റെ ബലത്തിലാണ് വിദര്‍ഭ പ്രതീക്ഷിക്കാവുന്ന തരത്തില്‍ മത്സരത്തിന്റെ ഗതി തിരിച്ചത്. ഇവരുടെ ബൗളിങ്ങിനൊപ്പമോ മധ്യപ്രദേശ് പടയുടെ ശേഷിച്ച ബാറ്റര്‍മാര്‍ക്കോ വിജയം പിടിച്ചെടുക്കാനാകുകയെന്ന് കണ്ടറിയാം.

Tags: madhya pradeshrenji trophyVidarbha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

Cricket

രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം

Cricket

രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടം സ്വന്തമാക്കി ജമ്മു കശ്മീർ; മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ തകർത്ത് ഫൈനലിൽ

പുതിയ വാര്‍ത്തകള്‍

ഭാരത-ഒമാന്‍ സാമ്പത്തിക കരാര്‍ പ്രാബല്യത്തില്‍

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.