Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിദ്ധാര്‍ത്ഥന്റെ കൊലപാതകം: വിദ്യാര്‍ത്ഥികള്‍ മാനസിക സംഘര്‍ഷത്തില്‍; അന്വേഷണത്തില്‍ പിഴവുകള്‍

Janmabhumi Online by Janmabhumi Online
Mar 6, 2024, 09:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഗുരുതരമായ മാനസിക സംഘര്‍ഷത്തില്‍.

സഹപാഠി മൃഗീയമായ അക്രമത്തിന് വിധേയമാകുന്നത് നോക്കിനില്‍ക്കേണ്ട നിസ്സഹായാവസ്ഥയിലായ വിദ്യാര്‍ത്ഥികളും സിദ്ധാര്‍ത്ഥന്റെ മരണത്തിന് ശേഷം എസ്എഫ്‌ഐയുടെ കടുത്ത സമ്മര്‍ദ്ദത്തിന് വിധേയരാകേണ്ടി വന്ന വിദ്യാര്‍ത്ഥികളുമാണ് മാനസിക സംഘര്‍ഷത്തിലായിരിക്കുന്നത്. മെന്‍സ് ഹോസ്റ്റലില്‍ നടന്ന സംഭവങ്ങളൊന്നും പുറത്തറിയരുതെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ നല്കിയ കര്‍ശന നിര്‍ദേശമെന്ന് ഇക്കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ പൂട്ടിയതിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി പറഞ്ഞു. കൂട്ടുകാരന്‍ അക്രമിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്ന വിദ്യാര്‍ത്ഥികളെ കുറ്റക്കാരെന്ന നിലയിലാണ് ചിലര്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ അക്രമം തടയാനോ അതില്‍ പ്രതിഷേധിക്കാനോ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല. എസ്എഫ്‌ഐയുടെ സര്‍വാധിപത്യമാണ് ഹോസ്റ്റലിലും കാമ്പസിലും, പെണ്‍കുട്ടി പറഞ്ഞു.

കാമ്പസിലെ വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ടിട്ടും അതിനെതിരെ ഒരു പ്രതിഷേധ പ്രകടനം പോലും കാമ്പസിനുള്ളില്‍ നടന്നില്ല. എന്നാല്‍ കാമ്പസിനെ അപകീര്‍ത്തിപ്പെടുത്തുവെന്നാരോപിച്ച് 250 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രകടനം ഇക്കഴിഞ്ഞ ദിവസം കാമ്പസില്‍ നടന്നു. എസ്എഫ്‌ഐ പ്രതിക്കൂട്ടിലായതിന് ശേഷം ജില്ലാ നേതാക്കള്‍ കാമ്പസില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചതാണ് പിന്നീട് അവിടെ നടന്നത്. അതിനുശേഷമാണ് പ്രതികളടക്കം പോലീസില്‍ കീഴടങ്ങിയത്. കാമ്പസിനെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാരോപിച്ച് അവിടെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്താന്‍ എസ്എഫ്‌ഐക്ക് കഴിഞ്ഞത് കനത്ത സമ്മര്‍ദ്ദം മൂലമാണ്, പെണ്‍കുട്ടി പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ ബാച്ചിലെ അഞ്ചു പേരാണ് കേസില്‍ പ്രതികളായുള്ളത്. സംസാരിച്ച് പരിഹരിക്കാന്‍ പറ്റുമായിരുന്ന നിസ്സാര പ്രശ്‌നമാണ് സിദ്ധാര്‍ത്ഥന്റെ മരണത്തിലെത്തിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് എസ്എഫ്‌ഐ നേതാക്കള്‍ നേരിട്ട് ഇടപെട്ടാണ്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നേരത്തേയും ഇത്തരം പ്രശ്‌നപരിഹാരങ്ങള്‍ നടന്നിട്ടുണ്ട്. അതിക്രൂരമായി ഒരുവിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു. എന്നാല്‍ ആ വിദ്യാര്‍ത്ഥി പ്രശ്‌നത്തില്‍ പ്രതിസ്ഥാനത്തായതിനാല്‍ ആരോടും പരാതി പറയാതെ നിശ്ശബ്ദനാവുകയായിരുന്നു. ഹോസ്റ്റലിനുള്ളിലെ സിസിടിവി മുഴുവന്‍ തകര്‍ത്ത നിലയിലാണ്. അത് ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല. ഹോസ്റ്റലിന് മുന്നില്‍ സെക്യൂരിറ്റി ക്യാബിന്‍ ഉണ്ടാക്കിയെങ്കിലും അത് തകര്‍ക്കുകയായിരുന്നു.

പ്രശ്‌നത്തില്‍ ഇടപെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയമായ പരിശോധനയ്‌ക്ക് വിധേയമാക്കിയാല്‍ എല്ലാ തെളിവുകളും ലഭിക്കും. എന്നാല്‍ അത്തരം ഒരു നടപടി ഇതുവരെ അന്വേഷണ സംഘം എടുത്തിട്ടില്ല. ക്യാമ്പസിലെ മുഴുവന്‍ കുട്ടികളെയും പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് അധികൃതരും ശ്രമിക്കുന്നത്. ഇത് എസ്എഫ്‌ഐയുടെ നീക്കത്തെ സഹായിക്കാനാണ്, അവര്‍ പറഞ്ഞു.

Tags: College StudentsVeterinary student sidharth death caseSiddharth's murderemotional turmoilErrors in investigation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോളേജ് വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യാ പ്രവണത വന്‍തോതില്‍ ഉയര്‍ന്നതായി നിംഹാന്‍സ് പഠന റിപ്പോര്‍ട്ട്

Varadyam

റാഗിങ്ങിന്റെ ഇരകളോട് ഇങ്ങനെ അനീതി ചെയ്യാമോ?

Kerala

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ്; എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്

Kerala

സിദ്ധാര്‍ത്ഥന്റെ കൊലപാതകം കേസ്: ഡയറി ഹാജരാക്കാന്‍ സിബിഐക്ക് നിര്‍ദേശം

സിബിഐ ഡിഐജി ലൗലി കത്യാറിന്റെ നേതൃത്വത്തിലുള്ള സംഘം സിദ്ധാര്‍ത്ഥന്റെ കൊലപാതകം നടന്ന ഹോസ്റ്റലില്‍
Kerala

സിദ്ധാര്‍ഥന്റെ മരണം: ശാസ്ത്രീയ പരിശോധനയുമായി സിബിഐ

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷയ്‌ക്ക് വകയില്ല, ഒന്ന് കിതച്ച് വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില, ഇന്നത്തെ നിരക്കറിയാം

ജനസുരക്ഷയുടെ ദശകം: ഭാരതത്തിന്റെ സാമൂഹ്യഭാവി സുരക്ഷിതമാക്കല്‍

തീരദേശ വികസന പാക്കേജ് എന്ന വാചകക്കസര്‍ത്ത്

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പക: തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു

കെ.രാമന്‍പിള്ള അനുഭവജ്ഞാനത്തിന്റെ ആഴക്കടല്‍

കൊവിഡ് 4000 ത്തിനടുത്ത്; ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം

ബഹിഷ്‌കരണം തുടരുന്നു… എയര്‍ ഇന്ത്യയും ടര്‍ക്കിഷ് കമ്പനികളെ ഒഴിവാക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാഗ്വേ പ്രസിഡന്റ് 
സാന്റിയാഗോ പെനയും ന്യൂദല്‍ഹിയില്‍

ഭാരതവും പരാഗ്വേയും സാമ്പത്തിക, വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കും; പരാഗ്വേ വിലപ്പെട്ട പങ്കാളിയെന്ന് പ്രധാനമന്ത്രി

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies