Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സന്ദേശ്ഖാലി ഞെട്ടിക്കുന്നു; നിയന്ത്രിച്ചിരുന്നത് ഒരു വ്യക്തി, സമൂഹത്തെയാകെ ഭീഷണിപ്പെടുത്തി

Janmabhumi Online by Janmabhumi Online
Mar 4, 2024, 02:17 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കത്ത : സന്ദേശ്ഖാലിയില്‍ നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് വസ്തുതാന്വേഷണ സംഘം. തൃണമൂല്‍ നേതാക്കള്‍ ചേര്‍ന്ന് സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ഭൂമി തട്ടിയെടുത്തെന്ന ആരോപണങ്ങളെ തുടര്‍ന്ന് സത്യാവസ്ഥ കണ്ടെണ്ടത്തുന്നതിനായി കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്നലെയാണ് ആറ് പേരടങ്ങുന്ന സംഘം സന്ദേശ്ഖാലിയിലെത്തിയത്. മുന്‍ പാട്‌ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എല്‍. നരസിംഹ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനെത്തിയത്.

സന്ദേശ്ഖാലിയിലെ ജനങ്ങളുമായും പരാതിക്കാരായ സ്ത്രീകളുമായും സംഘം കൂടിക്കാഴ്ച നടത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോരുത്തരില്‍ നിന്നും ലഭിച്ചത്. ഒരു വ്യക്തിയുടെ നിയന്ത്രണത്തിലാണ് സന്ദേശ്ഖാലിയിലെ ജനങ്ങള്‍ മുഴുവന്‍ കഴിഞ്ഞിരുന്നത്. ഇയാളുടെ ആജ്ഞയ്‌ക്കനുസരിച്ചേ ആളുകള്‍ക്ക് ജീവിക്കാന്‍ സാധിക്കൂ. ജനങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തി, ഭൂമി തട്ടിയെടുത്തു.

സന്ദേശ്ഖാലിയിലെ കുടുംബങ്ങളെയെല്ലാം ടിഎംസി നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് വഴിയാധാരമാക്കി. ഭര്‍ത്താക്കന്മാരെയെല്ലാം ബാറിലേക്ക് കൊണ്ടുപോകും, സ്ത്രീകളെ അര്‍ധാരാത്രിക്ക് ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ച് ഭൂമി തട്ടിയെടുക്കും. ഇനി കട നടത്തുന്നവര്‍ ആണെങ്കില്‍ ഉടമകള്‍ പ്രതിമാസം 20,000 മുതല്‍ 25,000 വരെ ഷാജഹാന്‍ ഷെയ്ഖിനോ അനുയായിക്കോ നല്‍കണം. ഇല്ലെങ്കില്‍ അത് പിടിച്ചെടുക്കും.

സന്ദേശ്ഖാലിയിലെ സംഭവം എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്ന ഒന്നാണ്. ഇവിടുത്തെ സ്ത്രീകള്‍ അഭിനന്ദനത്തിന് അര്‍ഹരാണ്. കേസില്‍ അടുത്തിടെ ഉണ്ടായ പുരോഗമനം അവര്‍ പൊരുതി നേടിയതാണെന്നും അന്വേഷണ സംഘം പ്രതികരിച്ചു. മഝേര്‍പര, നടുന്‍പര, നസ്‌കര്‍പര രസ് ക്ഷേത്ര പരിസരം എന്നിവിടങ്ങളിലും സംഘം തെളിവെടുപ്പ് നടത്തി. കോടതി അനുമതിയുടെ അടിസ്ഥാനത്തിലാണ് ഇവിടെയെല്ലാം സന്ദര്‍ശിച്ചതെന്നും അവര്‍ പറഞ്ഞു.

സന്ദേശ്ഖാലിയെ പ്രതിഷേധങ്ങളേയും ആരോപണങ്ങളേയും തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞാഴ്ചയാണ് ആറ് പേരടങ്ങുന്ന സംഘത്തിന് ഇവിടെ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്താന്‍ അനുമതി നല്‍കിയത്. അതിനിടെ ഷാജഹാന്‍ ഷെയ്ഖിന്റെ അനുയായിയും ടിഎംസി നേതാവുമായ ഷിബു ഹസ്രയുടെ ഫാം തീയിട്ട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 185 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇവരെ വിട്ടയച്ചിട്ടുണ്ട്.

Tags: violenceWest BengalSandeshkhali
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിണറായി വിജയന് ജന്മദിനാശംസ നേർന്ന് ബംഗാൾ ഗവർണർ ആനന്ദ ബോസ് 

World

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

Kerala

ഭര്‍ത്താവും ഭാര്യയും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസുകാരന് വെട്ടേറ്റു

India

സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ നീക്കം : പാകിസ്ഥാനിൽ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസുകാരന് കുത്തേറ്റു, കുത്തിയത് ഇതര സംസ്ഥാന തൊഴിലാളി

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

സത്യകി സവര്‍ക്കര്‍ (വലത്ത്) അമ്മ ഹിമാനി സവര്‍ക്കര്‍ (ഇടത്ത്)

ആരാണ് സത്യകി സവര്‍ക്കര്‍? സത്യകി സവര്‍ക്കറുടെ മാതൃപരമ്പര തേടി രാഹുല്‍ഗാന്ധി; ഹിന്ദുത്വത്തില്‍ അടിയുറച്ച സത്യകിയുടെ കുടുംബം

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫോണില്‍ എസ്.എം.എസ്. മുഖേന ലഭിക്കണോ? വഴിയുണ്ട്

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

വൈപ്പിനില്‍ നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ചു; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കെഎംആര്‍എല്‍

കഞ്ചിക്കോട് ഭീതി വിതച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചു

സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ രാമായണ

അദാനി…എല്‍ഐസിയുടെ വിജയമന്ത്രം ; അദാനി ഓഹരികളില്‍ എല്‍ഐസി നിക്ഷേപിക്കുന്നതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കണ്ടം വഴി ഓടിയിട്ടുണ്ട്

പരിയാരം ഗവ മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ എസ് യു – എം എസ് എഫ് സഖ്യം നിലനിര്‍ത്തി

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies