Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മന്ത്രി അധ്യക്ഷത വഹിച്ച യോഗം റദ്ദ് ചെയ്‌തേക്കും; കേരള സെനറ്റ്: കടുത്ത നടപടികളുമായി ഗവര്‍ണര്‍

Janmabhumi Online by Janmabhumi Online
Feb 19, 2024, 08:45 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റില്‍ ചട്ടം ലംഘിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചതില്‍ കടുത്ത നടപടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സംഭവത്തില്‍ വൈസ് ചാന്‍സലറെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് തേടി. ഫെബ്രുവരി 16 ന് ചേര്‍ന്ന സെനറ്റ് യോഗം റദ്ദ് ചെയ്‌തേക്കും. ഇത് സംബന്ധിച്ച് രാജ്ഭവന്‍ നിയമോപദേശം തേടി. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണറുടെ നോമിനികളും രാജ്ഭവനിലെത്തി പരാതി നല്കിയിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് കേരള വിസി ഡോ. മോഹന്‍കുന്നുമ്മലിനെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. സെനറ്റ് യോഗത്തെ സംബന്ധിച്ച് വിശദീകരണം ആരാഞ്ഞു. വിശദമായ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍, നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിസി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിസിക്ക് പിന്നാലെ രാജ്ഭവന്‍ ലീഗല്‍ അഡൈ്വസറെയും വിളിച്ചുവരുത്തി. പ്രോ ചാന്‍സലറായ മന്ത്രി സെനറ്റ് യോഗം നിയന്ത്രിച്ചതിലെ ചട്ടലംഘനം സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. കൂടാതെ യോഗം റദ്ദ് ചെയ്യുന്നതിലെ സാങ്കേതികതയും ആരാഞ്ഞു. മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നും യോഗം റദ്ദ് ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും നിയമോപദേശം ലഭിച്ചുവെന്നാണ് സൂചന. വിസിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും നടപടിയിലേക്ക് നീങ്ങുക.

അതേസമയം ഗവര്‍ണറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായി. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നിയമാവകാശം ഉണ്ടെന്ന് മന്ത്രി ബിന്ദു ആവര്‍ത്തിച്ചു. എല്ലാം നിയമം അനുസരിച്ചാണെന്നും ഗവര്‍ണര്‍ കോടതിയില്‍ പോകട്ടെയെന്നും ബിന്ദു പറഞ്ഞു.

ക്രിമിനലുകളോട് മറുപടി പറയാന്‍ ഇല്ലെന്ന് ഗവര്‍ണര്‍ തിരിച്ചടിച്ചു. മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ലെന്നും ചട്ടലംഘനത്തെ നിയമപരമായി നേരിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍വകലാശാലകളിലെ നിയമ വിരുദ്ധ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ താളം തെറ്റിക്കുകയാണ്. സെര്‍ച്ച് കമ്മറ്റി പ്രതിനിധികളെ നല്കാതിരിക്കുന്നതോടെ കേരള സര്‍വകലാശാലയിലടക്കം ഒമ്പതിടങ്ങളില്‍ സ്ഥിരം വിസിമാരില്ല. കേരളയിലടക്കം പ്രതിനിധികളെ നല്കിയില്ലെങ്കില്‍ ആ സ്ഥാനം ഒഴിച്ചിട്ട് ഗവര്‍ണര്‍ക്ക് സെര്‍ച്ച് കമ്മറ്റി രൂപീകരിക്കാം. അത്തരം നടപടികളിലേക്ക് ഗവര്‍ണര്‍ നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.

Tags: governorMinister R BindhuKerala Senate
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് കേസുകള്‍, ഇത് നീതി നിഷേധത്തിനു തുല്യമെന്നും ഗവര്‍ണര്‍

Kerala

ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടികേരളം; എതിര്‍ത്ത് കേന്ദ്രം

Article

ഭരണഘടനയേയും മറികടക്കുന്ന സുപ്രീം കോടതി

Kerala

മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ നിന്നും പിന്മാറി ഗവർണർമാർ; ക്ഷണിച്ചിരുന്നത് കേരള, ബംഗാൾ, ഗോവ ഗവർണർമാരെ

India

‘ഇരകളുടെ ശബ്ദം ഞാൻ കേൾക്കും’ ; അക്രമമെന്ന കാൻസറിന്റെ വേരുകൾ ഇല്ലാതാക്കണം : മുർഷിദാബാദ് കലാപത്തിന്റെ ഇരകളെ സന്ദർശിച്ച് ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് 

പുതിയ വാര്‍ത്തകള്‍

2000 കോടിയുടെ തീരദേശ വികസന പാക്കേജ് എവിടെ? കടല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനമില്ലാതെ സംസ്ഥാനം

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍

പുതിയ അധ്യയന വര്‍ഷം; സ്വപ്‌നങ്ങളുടെ പ്രായോഗികതയ്‌ക്കായ്

വികസിത ഭാരതത്തിന്റെ കാണാപ്പുറങ്ങള്‍

വിമാനയാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി: ഉഗ്രവിഷമുള്ള 47 പാമ്പുകള്‍!

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

കടുത്തുരുത്തിയിലെ 31 പവന്‍ കവര്‍ച്ച: മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies