Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശീയഗാനം കേള്‍പ്പിക്കണമെന്ന തമിഴ്നാട് ഗവര്‍ണറുടെ ആവശ്യം തള്ളി ഡിഎംകെ; ഗവര്‍ണര്‍ ഗോഡ്സെയുടെ പിന്‍ഗാമിയാണെന്ന് സ്പീക്കര്‍ അപ്പാവു

ഡിഎംകെ സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം വായിക്കുമ്പോള്‍ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം വെയ്‌ക്കണമെന്ന തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ ആവശ്യം ഡിഎംകെ അംഗങ്ങള്‍ തള്ളിക്കളഞ്ഞത് വിവാദമാവുന്നു.

Janmabhumi Online by Janmabhumi Online
Feb 12, 2024, 05:57 pm IST
in India
തമിഴ്നാട് സ്പീക്കര്‍ അപ്പാവ് (വലത്ത്)

തമിഴ്നാട് സ്പീക്കര്‍ അപ്പാവ് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: ഡിഎംകെ സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം വായിക്കുമ്പോള്‍ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം വെയ്‌ക്കണമെന്ന തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ ആവശ്യം ഡിഎംകെ അംഗങ്ങള്‍ തള്ളിക്കളഞ്ഞത് വിവാദമാവുന്നു. താന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ദേശീയ ഗാനം വെയ്‌ക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഗവര്‍ണര്‍ ആര്‍.എന്‍. രവി പറഞ്ഞു.

തമിഴ്നാട് സ്പീക്കര്‍ എം.അപ്പാവു ഗവര്‍ണര്‍ ആര്‍.എന്‍.രവിയെ നാഥുറാം ഗോഡ്സേയുടെ പിന്‍ഗാമി എന്ന് വിളിക്കുകയും മറ്റ് അധിക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്തതോടെയാണ് സഭയുടെ അന്തസ്സ് മാനിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം വായിക്കാതെ സഭ വിട്ട് ഇറങ്ങിയതെന്ന് രാജ് ഭവന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി 9ന് തന്നെ കരട് നയപ്രഖ്യാപനപ്രസംഗം കിട്ടിയെന്നും എന്നാല്‍ ഇതിലുടനീളം തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളായിരുന്നുവെന്നും രാജ് ഭവന്‍ കുറ്റപ്പെടുത്തുന്നു.

ദേശീയ ഗാനത്തിന് അര്‍ഹമായ ബഹുമാനം നല്‍കുന്നതിന് അത് നയപ്രഖ്യാപനപ്രസംഗത്തിന്റെ തുടക്കത്തിലും പ്രസംഗത്തിന് ശേഷവും സഭയില്‍ വെയ്‌ക്കണമെന്ന് ആര്‍.എന്‍.രവി മുഖ്യമന്ത്രിയ്‌ക്കും സ്പീക്കര്‍ക്കും കത്തെഴുതിയിരുന്നതുമാണ്. എന്നാല്‍ അത് ഡിഎംകെ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. – രാജ് ഭവന്‍ പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്താനും വിഭാഗീയ രാഷ്‌ട്രീയകാഴ്ചപ്പാടുകള്‍ പറയാനും ഉള്ള ഇടമല്ല നയപ്രഖ്യാപന പ്രസംഗമെന്നും ഗവര്‍ണര്‍ പറയുന്നു. ഗവര്‍ണര്‍ക്ക് പകരം സ്പീക്കര്‍ നയപ്രഖ്യാപനം വായിച്ച് തീര്‍ത്തപ്പോള്‍ ഗവര്‍ണര്‍ രവി ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിന്നെങ്കിലും അത് സഭയില്‍ കേള്‍പ്പിച്ചിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് സ്പീക്കര്‍ അപ്പാവു ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ നാഥുറാം ഗോഡ്സേയുടെ പിന്‍ഗാമി എന്ന് കലിതുള്ള വിശേഷിപ്പിച്ചത്. സഭയുടെ അന്തസ്സ് അടിക്കുന്നതായിരുന്നു ഈ പ്രവൃത്തി.

ഗവര്‍ണര്‍ ദേശീയഗാനം ചൊല്ലണമെന്ന് സഭയില്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഡിഎംകെ സര‍്ക്കാര്‍ അത് നിരസിച്ചുവെന്നും എഐഎഡിഎംകെ നേതാവ് പളനിസ്വാമി സ്ഥിരീകരിച്ചു.

Tags: rajbhavanTamil NaduR.N.RaviDMK GovernmentNational anthem
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതാംബയുടെ ചിത്രത്തെയും ദേശീയഗാനത്തെയും അവഹേളിച്ച് മന്ത്രി ശിവൻകുട്ടി; രാജ്ഭവനിൽ നടന്ന ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി

Kerala

അറബിക് ക്ലാസിന്റെ മറവിൽ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്‍റ്; തമിഴ് നാട്ടിൽ നാല് പേർ കൂടി എൻഐഎ കസ്റ്റഡിയിൽ

Kerala

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച : രാജ്ഭവനില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ പ്രഭാഷണം

News

തമിഴ്‌നാട്ടിലെ പത്തുരൂപ ഡോക്ടര്‍ വിടപറഞ്ഞു

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം, പ്രധാനമന്ത്രി വിശാഖപട്ടണത്ത് യോഗ ദിനം ആചരിക്കും

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies