Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജി: കേരളം പൊരുതുന്നു; ഭീതി വിതച്ച് കുല്‍ദീപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 11:21 pm IST
in Cricket

ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെ എറിഞ്ഞിട്ട കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. യുപിയെ 302ന് പുറത്താക്കിയ കേരളം രണ്ടാംദിനം വിക്കറ്റെടുക്കുമ്പോള്‍ ആറിന് 220 എന്ന നിലയിലാണ്. വിഷ്ണു വിനോദാണ് (74) ടോപ് സ്‌കോറര്‍. ഏഴാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ 35 റണ്‍സുമായി മടങ്ങി. ശ്രേയസ് ഗോപാല്‍ (36), ജലജ് സക്സേന (6) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 82 റണ്‍സ് പിറകിലാണ് കേരളം. മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് കേരളത്തെ തകര്‍ത്തത്. നേരത്തെ, 92 റണ്‍സെടുത്ത റിങ്കു സിങാണ് യുപിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ധ്രുവ് ജുറല്‍ 63 റണ്‍സെടുത്തു. നിതീഷ് എം. ഡി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

കേരളത്തിന്റെ ഇന്നിംഗ്സില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. കൃഷ്ണ പ്രസാദിനെ അങ്കിത് രജ്പുത് പുറത്താക്കി. അങ്കിത് രജ്പുത്തിനായിരുന്നു വിക്കറ്റ്. രോഹന്‍ കുന്നുമ്മലിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. സൗരഭ് കുമാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തേക്ക് നടന്നു. രോഹന്‍ പ്രേമും(14) നിരാശപ്പെടുത്തി. മൂന്നിന് 32 എന്ന നിലയില്‍ പതറിയ കേരളത്തെ പിന്നീട് സച്ചിന്‍ ബേബിയും വിഷ്ണു വിനോദും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 99 റണ്‍സ് കൂട്ടിചേര്‍ത്തു.

സച്ചിനെ പുറത്താക്കി കുല്‍ദീപാണ് യുപിക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ആക്രമിച്ച കളിച്ച വിഷ്ണുവിനേയും കുല്‍ദീപ് തിരിച്ചയച്ചു. തുടര്‍ന്ന് ക്യാപ്റ്റന്‍ സഞ്ജു ക്രീസിലേക്ക്. ശ്രേയസിനൊപ്പം 57 റണ്‍സ് കൂട്ടിചേര്‍ത്താണ് നായകന്‍ മടങ്ങിയത്. യഷ് ദയാലിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ഭാരത താരത്തിന്റെ മടക്കം.

തലേന്നത്തെ അഞ്ചിന് 244 എന്ന നിലയില്‍ നിന്നും ഇന്നലെ ബാറ്റിങ് ആരംഭിച്ച യുപിയെ പിന്നീട് വെറും 58 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും പുറത്താക്കാന്‍ കേരളത്തിന് സാധിച്ചു. ധ്രുവ് ആദ്യം മടങ്ങി. സൗരഭ് (20), കുല്‍ദീപ് യാദവ് (5), യഷ് ദയാല്‍ (0) എന്നിവര്‍ക്കും അധികനേരം ആയുസുണ്ടായിരുന്നില്ല. ഇതിനിടെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ റിങ്കു സെഞ്ചുറിക്ക് എട്ട് റണ്‍സകലെ പുറത്തായി. കേരളത്തിനായി നിതീഷ് എം.ഡി. മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ബേസില്‍ തമ്പി, ജലജ് സക്സേന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം നേടി. ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Tags: Kuldeep Yadavranji trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിൻഡീസ് ഫോളോ ഓൺ:കുൽദീപ് യാദവിന്റെ അഞ്ചു വിക്കറ്റ് മികവിൽ ഇന്ത്യയ്‌ക്ക് വമ്പൻ ലീഡ്

Cricket

രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്‌ക്കെതിരെ

Cricket

രഞ്ജി ട്രോഫി സെമിയിൽ കേരളത്തിനെതിരെ ഗുജറാത്ത് ശക്തമായ നിലയിൽ

Cricket

കേരളം രഞ്ജി ട്രോഫി സെമിയിൽ

Cricket

രഞ്ജി ട്രോഫി ; ക്വാർട്ടർ ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.