Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്രവും അസം സര്‍ക്കാരും ഉള്‍ഫയും തമ്മില്‍ ത്രികക്ഷി സമാധാന കരാര്‍ ; വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം

തൊള്ളായിരത്തിലധികം തീവ്രവാദികള്‍ കീഴടങ്ങി

Janmabhumi Online by Janmabhumi Online
Dec 29, 2023, 09:48 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി : കേന്ദ്രവും അസം സര്‍ക്കാരും യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമും (ഉള്‍ഫ) തമ്മില്‍ ചരിത്രപരമായ ത്രികക്ഷി സമാധാന കരാര്‍ ഇന്ന് ഒപ്പുവച്ചു. വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനാണ് കരാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.

അസമിന്റെ ഭാവിയുടെ സുവര്‍ണ ദിനമാണ് ഇന്ന് എന്നത് സന്തോഷകരമായ കാര്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച അമിത് ഷാ പറഞ്ഞു. അസമും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ദീര്‍ഘകാലം അക്രമത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ദല്‍ഹിയും വടക്കുകിഴക്കും തമ്മിലുള്ള അന്തരം കുറയ്‌ക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തീവ്രവാദം, അക്രമം, സംഘര്‍ഷം എന്നിവയില്‍ നിന്ന് മുക്തമായ വടക്കുകിഴക്ക് എന്ന കാഴ്ചപ്പാടോടെയാണ് പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തിച്ചതെന്ന് അമിത്ഷാ പറഞ്ഞു.

വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സമാധാനവും അതിര്‍ത്തിയുമായി ബന്ധപ്പെട്ട ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു. തൊള്ളായിരത്തിലധികം തീവ്രവാദികള്‍ കീഴടങ്ങി. ഈ കരാറോടെ, അസമിലെ ഏറ്റവും പഴയ വിമത ഗ്രൂപ്പായ ഉള്‍ഫ അക്രമത്തിന്റെ പാത ഉപേക്ഷിക്കാന്‍ സമ്മതിച്ചു.

ഉള്‍ഫ സംഘര്‍ഷത്തില്‍ ഈ രാജ്യത്തെ പൗരന്മാരായിരുന്ന 10,000ത്തോളം പേര്‍ ഇരുഭാഗത്തുനിന്നും കൊല്ലപ്പെട്ടുവെന്നും എന്നാല്‍ ഇന്ന് ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അസമിന്റെ സമഗ്ര വികസനത്തിനായി വലിയ പാക്കേജും നിരവധി വലിയ പദ്ധതികളും ഏര്‍പ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു. കരാറിലെ എല്ലാ വ്യവസ്ഥകളും മോദി സര്‍ക്കാര്‍ പാലിക്കും . 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അസമില്‍ അക്രമ സംഭവങ്ങള്‍ 87 ശതമാനവും മരണങ്ങള്‍ 90 ശതമാനവും തട്ടിക്കൊണ്ടുപോകല്‍ 84 ശതമാനവും കുറഞ്ഞു.

ഉള്‍ഫയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആഭ്യന്തര മന്ത്രാലയം സമയബന്ധിതമായ പരിപാടി തയാറാക്കുമെന്നും അതിന്റെ നിരീക്ഷണത്തിനായി കമ്മിറ്റി രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

 

Tags: north east regiongovernmentAssamcentreulfaaccord
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

Kerala

പുതിയ പൊലീസ് മേധാവി: 6 പേരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി

Kerala

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

Kerala

ദേശീയപാത തകര്‍ന്നതിലെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

മുഖ്യമന്ത്രി മലക്കം മറിഞ്ഞു,ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍: ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു, തീരുമാനം തൃണമൂൽ യോഗത്തിന് ശേഷം

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies