Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി: സമാനതകളില്ലാത്ത നയത്രന്ത വിജയം

Janmabhumi Online by Janmabhumi Online
Dec 29, 2023, 01:00 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ന്യൂദല്‍ഹിയും ദോഹയും തമ്മില്‍ അത്ര സുഖകരമല്ലാത്ത നയതന്ത്ര ബന്ധമാണെന്ന് ലോകത്തിനാകെ അറിയാം. ചാരവൃത്തി ആരോപിച്ച് പിടികൂടിയ ഉയര്‍ന്ന നാവികോദ്യോഗസ്ഥരെ രഹസ്യവിചാരണയ്‌ക്ക് വിധേയമാക്കി അതിവേഗം വധശിക്ഷ വിധിച്ച ഖത്തര്‍ നടപടി ഈ അസുഖകരമായ ഉഭയകക്ഷി ബന്ധത്തില്‍ നിന്നുണ്ടായതാണ്. എന്നിട്ടും കൈ മെയ് മറന്ന് വിദേശകാര്യമന്ത്രാലയം നയതന്ത്ര നീക്കങ്ങളുമായി സജീവമായപ്പോള്‍ രണ്ടാം മാസം വധശിക്ഷ ഒഴിവാക്കി ഖത്തര്‍ മേല്‍ക്കോടതിയുടെ ഉത്തരവ്.

കോടതി മുതല്‍ ഖത്തര്‍ ഭരണാധികാരി തലത്തില്‍ വരെ നയതന്ത്ര സമ്മര്‍ദം ശക്തമാക്കാന്‍ ഭാരതത്തിന് സാധിച്ചു. വധശിക്ഷ ജയില്‍ ശിക്ഷയാക്കി കുറച്ചെങ്കിലും നാവികരുടെ മോചനം പൂര്‍ത്തിയാകും വരെ ദൗത്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ദുബായ്‌യിലെ കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയും ഖത്തര്‍ ഷെയ്‌ക്ക് തമീം ബിന്‍ ഹമദ് അല്‍താനിയും നടത്തിയ കൂടിക്കാഴ്ചകള്‍ നിര്‍ണായകമായെന്നാണ് സൂചനകള്‍. ഇന്നലെ കോടതി വിധി പ്രസ്താവിക്കുമ്പോള്‍ കോടതി മുറിയില്‍ ഖത്തറിന്റെ ഭാരത സ്ഥാനപതി വിപുല്‍നാഥുമുണ്ടായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ട ദൗത്യങ്ങളില്‍ മുന്‍ ദുബായ് അംബാസഡര്‍ കൂടിയായ വിപുല്‍നാഥിന്റെ മികവ് ഏറെ ശ്രദ്ധേയമാണ്.

‘അല്‍ ദഹ്റ ഗ്ലോബല്‍ കേസിലെ വധശിക്ഷ ഇളവു ചെയ്ത ഖത്തറിലെ അപ്പീല്‍ക്കോടതിവിധിയുടെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഖത്തറിന്റെ ഭാരത അംബാസഡറും മറ്റുദ്യോഗസ്ഥരും നാവികരുടെ കുടുംബാംഗങ്ങളും കോടതിയിലുണ്ടായിരുന്നു. കേസിന്റെ എല്ലാ ഘട്ടത്തിലും നാവികരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം മന്ത്രാലയമുണ്ട്. എല്ലാവിധ കോണ്‍സുല്‍ സഹായങ്ങളും നിയമ സഹായങ്ങളും തുടര്‍ന്നും ലഭ്യമാക്കും. ഖത്തര്‍ അധികൃതരുമായുള്ള ചര്‍ച്ചയും തുടരും, കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു

.എന്താണ് നാവികർക്കെതിരെ ചുമത്തിയ കുറ്റമെന്ന് ഖത്തറോ ഇന്ത്യയോ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നതാണ് കുറ്റമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു സ്ഥിരീകരണമില്ലെങ്കിലും രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് വധശിക്ഷ

ഖത്തര്‍ വധശിക്ഷയ്‌ക്കു വിധിച്ച നാവികരെ തിരികെ രാജ്യത്തെത്തിക്കുമെന്നും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാന കാര്യമാണന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. നാവികരുടെ കേസ് നടത്തിപ്പ് അടക്കം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് വധശിക്ഷയില്‍ നിന്നുള്ള മോചനം സാധ്യമായത്.

Tags: Diplomatic VictoryEx-Naval Officers' Death Sentences
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ നയതന്ത്രവിജയം: പാകിസ്ഥാനോട് അനുശോചിച്ച മുന്‍ പ്രസ്താവന കൊളംബിയ പിന്‍വലിച്ചു

Editorial

മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയം

ഖത്തറില്‍ നിന്ന് വീണ്ടെടുത്ത ഗുരു ഗ്രന്ഥ സാഹിബ് പതിപ്പുകള്‍ എസ്ജിപിസി ഭാരവാഹികള്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങി ബാബ ഗുര്‍ബക്ഷ് സിങ് ഗുരുദ്വാരയിലേക്ക് കൊണ്ടുപോകുന്നു
India

വീണ്ടും നയതന്ത്ര വിജയം; ഖത്തര്‍ പിടിച്ചെടുത്ത ഗുരു ഗ്രന്ഥസാഹിബ് വീണ്ടെടുത്തു

ഖത്തറില്‍ നിന്നു ജയില്‍ മോചിതനായെത്തിയ മുന്‍ നാവികോദ്യോഗസ്ഥന്‍ തിരുവനന്തപുരം നരുവാമൂട് സ്വദേശി രാഗേഷിനെ വീട്ടിലെത്തി ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ 
എംപിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സന്ദര്‍ശിച്ചപ്പോള്‍. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവര്‍ സമീപം
Kerala

ഇതു രണ്ടാം ജന്മം, പ്രധാനമന്ത്രിക്കു നന്ദി… ഖത്തറില്‍ നിന്നു ജയില്‍ മോചിതനായെത്തിയ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ ആര്‍. രാഗേഷ് ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies