Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവരുള്‍ പോലെ ശിവഗിരി തീര്‍ഥാടനം

വിനീത വേണാട്ട് by വിനീത വേണാട്ട്
Dec 27, 2023, 09:06 am IST
in Samskriti
കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവ്‌

കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവ്‌

ശ്രീനാരായണ ഗുരുദേവന്റെ അനുമതിയോടെയും ആശിര്‍വാദത്തോടെയുമാണ് ചരിത്രപ്രസിദ്ധമായ ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായത്. 1928 ജനുവരി 16ന് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിന്‍ തണലില്‍ ഗുരുദേവന്‍ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീര്‍ഥാടനമെന്ന ആശയം ശിഷ്യര്‍ അദ്ദേഹത്തിന് മുന്നില്‍ വയ്‌ക്കുന്നത്. ഗുരുദേവന്‍ മറ്റൊരു ദിക്കിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ നിര്‍ദ്ദേശപ്രകാരം ഗുരു ശിഷ്യരായ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, മാലിയില്‍ ടി.കെ. കിട്ടന്‍ റൈട്ടര്‍, അദ്ദേഹത്തിന്റെ സഹോദരങ്ങളായ ടി.കെ. കൊച്ചുകുമാരന്‍, ടി.കെ. കുഞ്ചു, ശ്രീനരസിംഹസ്വാമികള്‍, ശ്രീനാരായണ തീര്‍ഥര്‍ സ്വാമികള്‍, കെ.ഗോപാലന്‍ തന്ത്രികള്‍ എന്നിവരാണ് വ്രതാനുഷ്ഠാനങ്ങളോടെയുള്ള ശിവഗിരി തീര്‍ഥാടനം എന്ന ആശയവുമായി ഗുരുദേവനെ കാണാനെത്തിയത്.

ഗുരുവിനെ മുന്നോട്ടുവന്ന് വന്ദിച്ച ഗോവിന്ദന്‍ വൈദ്യരോടും റൈട്ടറോടുമായി ”എന്താ വൈദ്യര്‍, റൈട്ടറുമായിട്ട്” എന്ന് ചോദ്യത്തോടെയാണ് ഗുരുദേവന്‍ സംഭാഷണത്തിന് തുടക്കമിട്ടത്. ശിവഗിരി തീര്‍ത്ഥാടനത്തിനുള്ള അനുമതി തേടിയെത്തിയതാണെന്ന മറുപടി ഇരുവരും നല്കി. ഉപാധികളോടെയാണ് ഗുരുദേവന്‍ ശിവഗിരി തീര്‍ഥാടനത്തിനുള്ള അനുമതി അരുളിയത്.

അഷ്ടലക്ഷ്യങ്ങളോടെയുള്ള തീര്‍ഥാടനമാകണം ശിവഗിരിയിലേക്ക് എന്നതായിരുന്നു ഗുരുവിന്റെ ഉപാധി. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിയില്‍, ശാസ്ത്ര സാങ്കേതിക പരിശീലനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യം ഉള്ളവരെ ശിവഗിരിയില്‍ ക്ഷണിച്ചുവരുത്തി പ്രസംഗ പരമ്പര നടത്തണം. പഞ്ചശുദ്ധി പാലിച്ചെത്തുന്ന തീര്‍ഥാടകര്‍ ഇത് അച്ചടക്കത്തോടെ കേള്‍ക്കണം, കേട്ടത് പ്രവൃത്തിയില്‍ വരുത്തണം എന്നീ ഉപാധികള്‍ പാലിച്ചാവണം മഹാതീര്‍ഥാടനം. ഗുരുദേവന്‍ അവസാനമായി നല്കിയ സന്ദേശവും ഇതാണെന്ന് ചരിത്ര രേഖകള്‍ പറയുന്നു.

1932 ഡിസംബര്‍ 24ന് വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, ടി.കെ.കിട്ടന്‍ റൈട്ടര്‍ ടി.കെ.കുഞ്ചു, ഗോപാലന്‍ തന്ത്രികള്‍ എന്നിവരടങ്ങുന്ന സംഘം നിഷ്ഠകള്‍ പാലിച്ച് നാഗമ്പടം ക്ഷേത്രത്തിലെ തേന്മാവിന്‍ ചുവട്ടില്‍നിന്ന് പദയാത്രയായി ശിവഗിരിയിലേക്ക് തീര്‍ഥാടനം നടത്തി. ഈ പദയാത്രയെ അനുസ്മരിച്ച് എല്ലാവര്‍ഷവും നൂറുകണക്കിനാളുകളാണ് നാഗമ്പടത്ത് എത്തി തേന്മാവിന് വലംവച്ച ശേഷം ശിവഗിരിയിലേയ്‌ക്ക് തീര്‍ഥാടനം നടത്തുന്നത്.

ഇലവുതിട്ടയിലെ മൂലൂരിന്റെ ഭവനമായ കേരളവര്‍മ്മ സൗധത്തില്‍നിന്ന് മൂലൂരിന്റെ പുത്രനായ പി.കെ.ദിവാകരപ്പണിക്കരുടെ നേതൃത്വത്തില്‍ പി.വി.രാഘവന്‍, എം.കെ.രാഘവന്‍, കെ.എസ്.ശങ്കുണ്ണി, പി.കെ.കേശവന്‍ എന്നിവരടങ്ങുന്ന അഞ്ചംഗ തീര്‍ഥാടക സംഘവും ശിവഗിരിയിലേക്ക് പുറപ്പെട്ടിരുന്നു. ദൂരം കുറവായിരുന്നതിനാല്‍ ഈ സംഘം ഡിസംബര്‍ 28ന് ശിവഗിരിയിലെത്തി. നാടമ്പടത്തുനിന്നുള്ള തീര്‍ഥാടകര്‍ 1933 ജനുവരി ഒന്നിനാണ് ശിവഗിരിയിലെത്തിയത്. ഇലവുംതിട്ടയില്‍ നിന്നുള്ള അഞ്ചംഗ സംഘത്തെ ആദ്യ തീര്‍ഥാടകരായി അംഗീകരിച്ച് ശിവഗിരി മഠത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും നല്കി.

Tags: Varkala Sivagiri MuttSivagiri Pilgrimage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

Main Article

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; ഗുരുപാതയുടെ പുനര്‍വായന

Kerala

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

Samskriti

‘വിദ്യയുടെ തീര്‍ത്ഥാടനം’, ഗുരുപാദം തേടി…

Kerala

വഴിയിൽ കാത്തുനിന്ന കുട്ടികളെ കണ്ട് രാഷ്‌ട്രപതി; തൊട്ടരികിലെത്തി കൈപിടിച്ചതിന്റെ അമ്പരപ്പിൽ വര്‍ക്കല ജിഎംഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.